മദ്രസ വിദ്യാർഥി അനുഭവിച്ചത് ഗുരുതര മനുഷ്യാവകാശലംഘനമെന്ന് കമ്മീഷൻ
മദ്രസ വിദ്യാർഥി അനുഭവിച്ചത് ഗുരുതര മനുഷ്യാവകാശലംഘനമെന്ന് കമ്മീഷൻ
Friday, September 13, 2024 2:27 AM IST
കണ്ണൂർ: കൂത്തുപറമ്പ് കിണവക്കലിൽ മദ്രസ വിദ്യാർഥിക്ക് അധ്യാപകനിൽനിന്ന് ക്രൂരമർദനമേറ്റെന്ന പരാതി ഗുരുതര മനുഷ്യാവകാശലംഘനമെന്നു മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ജുഡീഷ‌‌‌‌ൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.

കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 25ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

ദർസിൽ മതപഠനത്തിനെത്തിയ വിഴിഞ്ഞം സ്വദേശിയാണ് വിദ്യാർഥി. ഉസ്താദ് മർദിക്കാറുണ്ടെന്നു പരാതി പറഞ്ഞതിനെത്തുടർന്നാണ് വിദ്യാർഥിക്ക് ക്രൂരമർദനമേറ്റത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. ഒടുവിൽ മദ്രസയിൽനിന്ന് ഇറങ്ങിയോടിയെന്നു വിദ്യാർഥി പറയുന്നു.


ഇക്കഴിഞ്ഞ മേയിലാണ് വിദ്യാർഥി ദർസിലെത്തിയത്. എട്ടു വിദ്യാർഥികൾ ഇവിടെ പഠിക്കാനുണ്ടായിരുന്നു. വിദ്യാർഥിക്ക് മാതാപിതാക്കളില്ല. മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും പരാതിയുണ്ട്. വിഴിഞ്ഞം ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥി.
വിഴിഞ്ഞം പോലീസ് കേസെടുത്തതായി റിപ്പോർട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.