ഡബ്ല്യുസിസിയെ മാത്രമാണു കേട്ടത്; ഹേമ കമ്മിറ്റിക്കെതിരേ ഫെഫ്ക
ഡബ്ല്യുസിസിയെ മാത്രമാണു കേട്ടത്; ഹേമ കമ്മിറ്റിക്കെതിരേ ഫെഫ്ക
Friday, September 13, 2024 1:23 AM IST
കൊച്ചി: വിമന്‍ ഇന്‍ സിനിമ കളക്‌ടീവ് (ഡബ്ല്യുസിസി) ഒഴികെയുളള സംഘടനകളില്‍നിന്നു ഹേമ കമ്മിറ്റി വിവര ശേഖരണം നടത്തിയിട്ടില്ലെന്ന ഗുരുതര ആരോപണവുമായി ഫെഫ്ക. എന്തടിസ്ഥാനത്തിലാണു ഹേമ കമ്മിറ്റി ആളുകളെ കണ്ടത്. നിര്‍മാതാക്കളുടെ സംഘടന, ‘അമ്മ’, ഫെഫ്ക അംഗങ്ങളൊക്കെ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ ചോദിച്ചു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണു 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും. സിനിമയില്‍ ഇത് അസാധ്യമാണ്. പവര്‍ ഗ്രൂപ്പില്‍ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണം.

ഒഡിഷന്‍ പ്രക്രിയ സംഘടനകളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ കാസ്റ്റിംഗ് കോള്‍ എന്നൊരു പ്രശ്‌നമില്ല. ലൈംഗിക അതിക്രമം സംബന്ധിച്ച് രണ്ടു പരാതികളാണു ലഭിച്ചത്. അത് പരിഹരിച്ചുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഫെഫ്ക വിശദമായി ചര്‍ച്ച ചെയ്തു. സിനിമയിലെ ലൈംഗിക അതിക്രമത്തെ ഫെഫ്ക യാഥാർഥ്യമായി കാണുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രായപരിധി 35 വയസ് എന്നതു മാറ്റിയിട്ടുണ്ട്.

വനിതാ പ്രാതിനിധ്യം 20 ശതമാനമായി ഉയര്‍ത്തണമെന്നാണു ഫെഫ്ക തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ ചൂഷണങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സെല്‍ ഫെഫ്ക രൂപീകരിച്ചതായും 26 പ്ലാന്‍ ഓഫ് ആക്‌ഷന്‍ രൂപീകരിച്ചതായും ബി.ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.