ബി. ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണം; വിനയന്‍ ഹൈക്കോടതിയില്‍
ബി. ഉണ്ണിക്കൃഷ്ണനെ ഒഴിവാക്കണം; വിനയന്‍ ഹൈക്കോടതിയില്‍
Friday, September 13, 2024 1:23 AM IST
കൊച്ചി: സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണനെ സിനിമാ നയരൂപീകരണ സമിതി അംഗമാക്കിയതിനെതിരേ സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചു.

തൊഴില്‍ നിഷേധത്തിനെതിരേയുള്ള തന്‍റെ പരാതിയെത്തുടര്‍ന്ന് പിഴയൊടുക്കിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണനെന്നും അതിനാല്‍ സര്‍ക്കാരിന്‍റെ സിനിമാ നയരൂപീകരണ സമതിയില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍നിഷേധത്തിനും വിലക്കിനുമെതിരേയാണു പറയുന്നത്. ഈ വിഷയത്തില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തിയാണു താന്‍.


കോമ്പറ്റീഷന്‍ ആക്ടിന്‍റെ സെക്‌ഷന്‍ മൂന്ന് പ്രകാരം ‘അമ്മ’ സംഘടനയും ഫെഫ്കയും പിഴയടച്ചിട്ടുണ്ട്. ഫെഫ്ക പ്രസിഡന്‍റ് സിബി മലയിലിന് 66,356 രൂപയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് 32,026 രൂപയും പിഴയടച്ചിട്ടുണ്ട്. സംഘടനയും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണു പിഴയടച്ചത്.

ഈ സാഹചര്യത്തില്‍ ഉണ്ണിക്കൃഷ്ണനെ സമിതിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.