മുനിസിപ്പാലിറ്റികളിൽ 128 അധിക വാർഡുകൾ
മുനിസിപ്പാലിറ്റികളിൽ 128 അധിക വാർഡുകൾ
Friday, September 13, 2024 2:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിൽ പുതുതായി 128 വാർഡുകൾകൂടി ഉണ്ടാകും. ആറു കോർപറേഷനുകളിൽ ഏഴു വാർഡുകളും വർധിക്കും.

തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനത്തിനു മുന്നോടിയായി സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം നേരത്തേ പുറപ്പെടുവിച്ചിരുന്നു.

സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലായി ആകെ 3,113 വാർഡുകളാണു നിലവിലുള്ളത്. അത് 3,241 ആയി വർധിക്കും. 414 കോർപറേഷൻ വാർഡുകൾ 421 ആയി ഉയരും. കൊച്ചി കോർപറേഷനിൽ രണ്ടും മറ്റു കോർപറേഷനുകളിൽ ഒന്നു വീതവുമാണു സീറ്റുകൾ വർധിക്കുക. ഏറ്റവും കൂടുതൽ മുനിസിപ്പൽ വാർഡുകളുള്ള മലപ്പുറത്ത് 479ൽനിന്ന് 505 ആയി വർധിച്ചു, 26 സീറ്റുകളുടെ വർധന. എറണാകുളത്തും 26 സീറ്റുകൾ വർധിച്ചു.


പത്തനംതിട്ട ജില്ലയിൽ മൂന്നു വാർഡുകൾ മാത്രമാണ് അധികമായി വരുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ നാലു വീതവും വാർഡുകൾ മാത്രം കൂടുതലായി വരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.