റിപ്പോർട്ട് സർക്കാർ വെട്ടി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷന് പരാതി
റിപ്പോർട്ട് സർക്കാർ വെട്ടി; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവരാവകാശ കമ്മീഷന് പരാതി
Saturday, August 24, 2024 1:08 AM IST
തിരുവനന്തപുരം: സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ പകർപ്പ് നാലര വർഷത്തിനു ശേഷം സർക്കാർ പുറത്തുവിട്ടത് കൂടുതൽ ഭാഗങ്ങൾ വെട്ടിയ ശേഷമെന്ന് ആക്ഷേപം.

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന 21 ഖണ്ഡികകൾ ഒഴിവാക്കി ബാക്കി ഭാഗം നൽകാനായിരുന്നു വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്നത് 129 ഖണ്ഡികകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്.

സ്വകാര്യത സംരക്ഷിക്കാനായാണ് ചില ഭാഗങ്ങൾ ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. റിപ്പോർട്ടിന്‍റെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയതായും ഈ ഭാഗത്ത് ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നതായും സൂചനയുണ്ട്.

48-ാം പേജിലെ 93-ാം ഖണ്ഡികയിൽ, സിനിമാവ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളിൽനിന്നുൾപ്പെടെ സ്ത്രീകൾക്കു നേരിടേണ്ടിവന്ന ലൈംഗികാതിക്രമം ലഭിച്ച തെളിവുകളിൽനിന്നു വ്യക്തമാകുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതു കഴിഞ്ഞുള്ള അഞ്ചു പേജുകളാണ് പൂർണമായി ഒഴിവാക്കിയത്.

42, 43 പേജുകളിലെ 85-ാം ഖണ്ഡികയും 59, 79 പേജുകളിലെ 44 ഖണ്ഡികയും ഒഴിവാക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, മറ്റു പേജുകൾ ഒഴിവാക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ല. സംഭവത്തിൽ റിപ്പോർട്ടിന്‍റെ പകർപ്പാവശ്യപ്പെട്ട് അപേക്ഷിച്ച ചിലർ വിവരാവകാശ കമ്മീഷന് പരാതി നൽകി.


സംഭവം വിവാദമായതിനു പിന്നാലെ പ്രതിപക്ഷവും സിനിമാമേഖലയിലുള്ളവരും രൂക്ഷവിമർശനവുമായി രംഗത്തെത്തി. വിവരാവകാശ കമ്മീഷൻ ആവശ്യപ്പെടാത്ത ഭാഗങ്ങൾ സർക്കാർ വെട്ടിമാറ്റിയത് എന്തിനാണെന്നു മുഖ്യമന്ത്രി മറുപടി പറയണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്നായിരുന്നു നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്‍റെ പ്രതികരണം. സംഭവം ഞെട്ടിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും നടി മാലാ പാർവതി ആവശ്യപ്പെട്ടു.

പുറത്തുവിടരുതെന്നു പറഞ്ഞതും പുറത്തുവിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മിഷൻ വ്യക്തമാക്കിയ ഖണ്ഡിക പുറത്തുവിട്ടതും വിവാദമായി. റിപ്പോർട്ടിലെ 49-ാം പേജിലെ 96-ാം ഖണ്ഡിക പുറത്തു വിടരുതെന്നു നിർദേശിച്ചിരുന്നു.

എന്നാൽ പുറത്തുവിട്ട റിപ്പോർട്ടിൽ സാംസ്കാരിക വകുപ്പ് 96-ാം ഖണ്ഡികയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാ വ്യവസായത്തിലെ അതിപ്രശസ്തരായ ആളുകളിൽനിന്നു വരെ സ്തീകൾക്കു ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്ന് തങ്ങൾക്കു ലഭിച്ച വിവരങ്ങളിൽനിന്നു മനസിലാക്കുന്നുവെന്നാണ് 96-ാം ഖണ്ഡികയിൽ ജസ്റ്റീസ് ഹേമ കമ്മിറ്റി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.