മുളക്കുഴയിൽ കഞ്ചാവ് വേട്ട
Sunday, July 7, 2024 4:22 AM IST
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഈ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കാരയ്ക്കാട് മുറിയിൽ, വെട്ടിയാർ പടിഞ്ഞാറേതിൽ വീട്ടിൽ വി.ആർ.ജിത്തുരാജ് ആണ് അറസ്റ്റിലായത്. 1.74 കിലോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർക്ക് ആലപ്പുഴ എക്സൈസ് കൺട്രോൾ റൂമിൽ നിന്നു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയിഡിലാണ് ഇയാളെ തൊണ്ടിമുതൽ സഹിതം പിടികൂടിയത്. ഇതിനുമുൻപും കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്‍റീവ് ഓഫീസർ അൻസു പി. ഇബ്രാഹിം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്.വി, കെ. ബിനു, പ്രവീൺ.ജി വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.


മുളക്കുഴ എട്ടാം വാർഡിൽ അരീക്കര പറങ്ങഴ മോടിയിൽ വിഷ്ണു ഭവനത്തിൽ ഉണ്ണി (വൈഷ്ണവ്)യുടെ വീട്ടിൽ നടത്തിയ പരിശോധനയാണ് രണ്ടാമത്തേത്. ഇവിടെനിന്ന് 260 ഗ്രാം കഞ്ചാവ് കണ്ടെടുത്തു കേസാക്കി. വിൽപനയ്ക്കാ യി ചെറു പൊതികളാക്കി വിഷ്ണുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പിടികൂടിയ കഞ്ചാവ്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സജീവ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അരീക്കരയിലെ റെയ്ഡ്.