കാലവർഷക്കെടുതി: ജില്ലയിൽ 82 ക്യാന്പുകളിലായി 8304 പേർ
Thursday, August 1, 2024 5:57 AM IST
കൽപ്പറ്റ: ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാഗമായി 82 ദുരിതാശ്വാസ ക്യാന്പുകളിലായി 8304 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ച ൂരൽമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരംഭിച്ച എട്ട് ക്യാന്പുകൾ ഉൾപ്പെടെയാണിത്.

എല്ലാ ക്യാന്പിലുമായി 3022 പുരുഷൻമാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗർഭിണികളുമാണ് കഴിയുന്നത്.


ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നുണ്ട്. റേഷൻ കടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.