സൈബർ തട്ടിപ്പ്; വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Monday, September 23, 2024 12:38 AM IST
നാദാപുരം: മദ്ധ്യപ്രദേശിൽ സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടെന്ന പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തീക്കുനി, ആയഞ്ചേരി, വേളം, കടമേരി സ്വദേശികളായ നാല് വിദ്യാർഥികളാണ് ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭോപ്പാലിൽ നിന്നുള്ള പോലീസ് സംഘം വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥികളുടെ അക്കൗണ്ട് വഴി തട്ടിപ്പ് പണം ക്രയവിക്രയം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ് നടത്തിയത്.


സംസ്ഥാനത്തിനു പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ പാർട്ട് ടൈം ജോലി എന്ന പേരിൽ അക്കൗണ്ട് എടുപ്പിക്കുകയും പണം അക്കൗണ്ടിലേക്ക് കൈമാറിയുമാണ് തട്ടിപ്പ് നടന്നിരുന്നത്.

ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് ഉചിതമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വിദ്യാർഥികളുടെ രക്ഷിതാക്കൾ കത്ത് നൽകി. ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.