തടസങ്ങള്‍ നീങ്ങി; പൂക്കോട്ടുംപാത്ത് മലയോര ഹൈവേ 15 മീറ്റര്‍ വീതിയില്‍
Friday, July 26, 2024 5:04 AM IST
പൂക്കോട്ടുംപാടം: തടസങ്ങള്‍ നീങ്ങി. പൂക്കോട്ടുംപാടത്ത് മലയോര ഹൈവേ എല്ലായിടത്തും 15 മീറ്റര്‍ വീതിയില്‍ തന്നെ. നിലമ്പൂര്‍-പൂക്കോട്ടുംപാടം റീച്ചില്‍ ഹൈവേ പൂക്കോട്ടുംപാടം അങ്ങാടിയില്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് ടാറിംഗ് പൂര്‍ത്തിയായിരുന്നു.

തടസം ഉണ്ടായിരുന്ന മസ്ജിദിനു മുന്നിലെ കടമുറി ഉള്‍പ്പടെ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കല്‍ ഹുസൈന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഇടപെട്ട് പൊളിപ്പിച്ചിരുന്നു.

പൂക്കോട്ടുംപാടം കാളികാവ് റീച്ചില്‍ ചില വ്യാപാരികളും കെട്ടിട ഉടമകളും തടസവാദങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തി നിര്‍മാണം ആരംഭിച്ചു.


അങ്ങാടിയിലുള്ള ഓവുപാലം ഉള്‍പ്പടെ പുനര്‍നിര്‍മിക്കും. പൂക്കോട്ടുംപാടത്തെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം. കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെ റോഡ് വികസനത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്.