കനത്ത മഴയും കാറ്റും; വ്യാപക നാശനഷ്ടം
Friday, July 26, 2024 5:04 AM IST
മലപ്പുറം: കഴിഞ്ഞ 24 മണിക്കൂറിനിടെ മലപ്പുറം ജില്ലയില്‍ പെയ്തത് 34.12 മില്ലിമീറ്റര്‍ മഴ. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഇന്നലെ രാവിലെ എട്ടു മണി വരെയുളള കണക്കാണിത്. ജില്ലയിലെ എല്ലാ താലൂക്ക് പരിധികളിലും ബുധനാഴ്ച പകല്‍ ഭേദപ്പെട്ട മഴ ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടങ്ങൾ ഉണ്ടായി.

പെരിന്തൽമണ്ണ താലൂക്കിൽ ഒമ്പതും തിരൂർ താലൂക്കില്‍ ഒന്നും അടക്കം 10 ഭാഗിക ഭവനനാശ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിച്ച നിലമ്പൂർ താലൂക്ക് പോത്ത്കല്ല് വില്ലേജിലെ നാരങ്ങപൊയിൽ നഗറിലെ ഏഴു കുടുംബങ്ങളിൽപ്പെട്ട 28 പേർ നിലവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്.

എടക്കര: ശക്തമായ കാറ്റിലും മഴയിലും എടക്കര മേഖലയില്‍ വ്യാപക നാശം. എടക്കരയില്‍ മരംവീണ് ഒരു വീട് ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും റോഡിലേക്ക് മരങ്ങളും മുളങ്കൂട്ടവും വീണ് ഗതാഗതം തടസപ്പെട്ടു. നിരവധിയാളുടെ കാര്‍ഷിക വിളകള്‍ നശിച്ചു. ലൈനിന് കുറുകെ മരങ്ങള്‍ പൊട്ടിവീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് മേഖലയില്‍ മഴക്കൊപ്പം കാറ്റ് ആഞ്ഞുവീശിയത്.

കാക്കപ്പരതയിലെ തൈമാങ്കല്‍ മോഹനന്‍റെ വീടാണ് തേക്ക് മരം മുകളിലൂടെ വീണ് ഭാഗികമായി തകര്‍ന്നത്. മുപ്പിനിയില്‍ ലൈനിന് മീതെ മരം പൊട്ടിവീണ് വൈദ്യുതി തൂണും മരവും റോഡിന് കുറുകെ പതിച്ചു. ഇതേതുടര്‍ന്ന് മുപ്പിനി വരക്കോട് റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരത്തില്‍ റോഡിന് കുറുകെ മുളങ്കൂട്ടം വീണ് ഗതാഗത തടസത്തിന് കാരണമായി.

തേന്‍പാറക്ക് ഒരു കിലോമീറ്റര്‍ മുകളിലായാണ് മുളങ്കൂട്ടം കടപുഴകി റോഡിലേക്ക് ചാഞ്ഞത്. വഴിക്കടവ് ഫോറസ്റ്റ് ഓഫീസര്‍ ട്രോമാകെയര്‍ യൂണിറ്റിന്‍റെ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വഴിക്കടവ് പാണ്ടിക്കാട് സ്റ്റേഷന്‍ യൂണിറ്റുകള്‍ സംയുക്തമായി മുളങ്കൂട്ടം മുറിച്ച് മാറ്റി.

വണ്ടൂർ: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ വ്യാപക നാശനഷ്ടം. ഷൊർണൂർ -നിലമ്പൂർ റെയിൽവേ ലൈനിൽ തൊടികപ്പുലം ഭാഗത്ത് മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഒരുമണിക്കൂർ തടസപ്പെട്ടു. പോരൂർ,താളിയംകുണ്ട് , കരുവാറ്റക്കുന്ന്, കാലിപ്പറമ്പ് , പൂത്രക്കൊവ്, തൊടികപ്പുലം ഭാഗങ്ങളിൽ റബർ മരങ്ങൾ വ്യാപകമായി കടപുഴകി.

കൂറ്റൻ മരങ്ങൾ വീണതിനെ തുടർന്ന് റെയിൽവേയിലെ വൈദ്യുത ലൈനുകളും തകരാറിലായി. തൊടികപ്പുലം ഭാഗത്ത് പൂവത്തി യൂസഫലി, കുട്ടിമാൻ വൈദ്യർ എന്നിവരുടെ ഓടിട്ട വീടിനു മുകളിൽ മരങ്ങൾ വീണതിനെ തുടർന്ന് വ്യാപക നാശനഷ്ടം ഉണ്ടായി. ഓടും മരങ്ങളും പൊട്ടിവീണങ്കിലും കുട്ടികൾ അടക്കമുള്ളവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്തെ കാരാടൻ അബ്ദു, ഉച്ചപള്ളി നജ്മത്ത് എന്നിവരുടെ വീടുകൾക്ക് മുകളിലും മരങ്ങൾ വീണിട്ടുണ്ട്. മരങ്ങൾ പൊട്ടി വീണ് തൊടികപ്പുലം അങ്കണവാടിക്കും നാശനഷ്ടമുണ്ടായി.

തുവ്വൂർ: മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ വീണ് വീട് തകർന്നു. വൈദ്യുതി കാലുകളും പൊട്ടി വീണു. ഗതാഗത തടസവും ഉണ്ടായി. തുവ്വൂർ ചക്കാലയിൽ മരം കടപുഴകി വീണ് തുവ്വൂർ -ഐലാശേരി റോഡിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് വൈദ്യുത കാലുകളും തകർന്നു. പിന്നീട് നാട്ടുകാരും, കെഎസ്ഇബി ഉദ്യോഗസ്ഥരും ചേർന്നാണ് മരം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.

വലിയട്ടയിലെ മമ്പാടൻ മൊയ്തീന്‍റെ വീട് പൂർണമായും തകർന്നു. കിളിക്കുന്ന്, അകരപ്പുറം ,വാഴക്കിളി തുടങ്ങിയ മേഖലകളിലും നാശ നഷ്ടമുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. ജസീനയും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. കരുവാരകുണ്ട് കുട്ടത്തി പറാട്ടിക്കുന്ന് മേഖലയിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്.

തവളേങ്ങൽ ശിഹാബിന്‍റെ വീടിന്‍റെ ഒരു ഭാഗം മരംവീണ് പൂർണമായും തകർന്നു. മേലേടത്ത് ശിവൻ, തെക്കേതിൽ ജമീദ് എന്നിവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏഴ് വൈദ്യുതി തൂണുകളും തകർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിച്ചു.


കാളികാവ്: മലയോര മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ ട്രാൻസ്ഫോർമാർ സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുണ്ട്‌ലാംപാടം സ്വദേശി തെച്ചിയോടൻ കോയ മുസ്‌ലിയാരുടെ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

മേലേ കാളികാവ് ജുമുഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്. യാത്രക്കാരായ കരുവാരകുണ്ട് സ്വദേശികളായ വലിയ പീടിയേക്കൽ സാജിത, മകൾ സഫ, ഓട്ടോ ഡ്രൈവർ കോയ മുസ്‌ലിയാർ എന്നിവർക്ക് നിസാപ പരിക്കേറ്റിട്ടുണ്ട്.പള്ളിശ്ശേരിയിൽ മൂന്ന് വീടുകൾക്ക് നാശം സംഭവിച്ചു.

ഇന്നലെ വൈകുന്നേരമാണ് കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റു വീശിയത് പള്ളിശ്ശേരി- അമ്പലക്കടവ് റോഡിന് സമീപം പൂതനാലി സൽമത്ത്, ചോലശേരി അബൂബക്കർ എന്നിവരുടേയും മദാരി മുഹമ്മദലി എന്നിവരുടെ വീടുകളുടെ മേൽക്കൂരക്ക് നാശമുണ്ടായി. പുല്ലങ്കോട് ചടച്ചിക്കല്ല് ഭാഗങ്ങളിൽ കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് നാശം സംഭവിച്ചിച്ചിട്ടുണ്ട്.

പുൽപാടൻ നാസർ, കളത്തിങ്ങൽ നാസർ, ഓട്ടുപുറത്ത് ഷാജി, കൊളപ്പുറം അസീസ് തുടങ്ങിയവരുടെ വീടുകൾക്ക് നാശം സംഭവിച്ചു. പ്രദേശത്തെ നിരവധി വൈദ്യുതി ലൈനുകൾ തകർന്നിട്ടുണ്ട്. വെടിവെച്ചപാറയിൽ മലയോര ഹൈവേയിൽ കൂറ്റൻ മരങ്ങളുടെ കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.

ഇവിടെ മറ്റൊരു വലിയ മരത്തിന്‍റെ കൊമ്പ് പൊട്ടി നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. അഞ്ചച്ചവിടി കളപ്പാട്ടുമുണ്ട ഭാഗങ്ങളിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. ചിങ്കക്കല്ല് ആദിവാസി നഗറിലും നിരവധി മരങ്ങളുടെ കൊമ്പുകൾ പൊട്ടിവീണു . ഇവിടെ വീടുകൾക്ക് സമീപങ്ങളിൽ കൂറ്റൻ മരങ്ങൾ വലിയ അപകട ഭീഷണിയിലാണ്.

മഞ്ചേരി: ഇന്നലെ ഉച്ചക്കുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് താലൂക്കിലെ വിവിധ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വെട്ടിക്കാട്ടിരി വില്ലേജില്‍ കോടശേരി മാമ്പള്ളില്‍ ഹംസയുടെ വീടിന് മുകളിൽ മരംവീണ് നാശനഷ്ടം സംഭവിച്ചു. പന്നിപ്പാറ പാറക്കുളങ്ങര ഉമ്മുസല്‍മയുടെ വീടിനു മുകളിലേക്ക് തേക്ക്മരം മറിഞ്ഞുവീണു. വീടിന് ഭാഗിക നഷ്ടം സംഭവിച്ചു. ചെമ്പ്രശേരി വില്ലേജില്‍ താലപ്പൊലിപ്പറമ്പ് പള്ളിക്കര പുത്തന്‍വീട്ടില്‍ ജയരാജന്‍റെ വീടിനു മുകളിൽ പനമരം വീണു.

കരുവാരകുണ്ട്: മലയോര മേഖലയിൽ കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശം. വിവിധയിടങ്ങളിൽ മരങ്ങൾ പൊട്ടിവീണ് നിരവധി വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. ചിലയിടങ്ങളിൽ വാഹനങ്ങൾ തകരുകയും ചെയ്തു. വൈദ്യുതി കാലുകൾ പൊട്ടിവീണു വൈദ്യുതി കമ്പികൾ തകരുകയും വൈദ്യുതി വിതരണം പൂർണമായും നിലക്കുകയും ചെയ്തു.

രാത്രി വൈകിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. മിക്കയിടങ്ങളിലും ഗതാഗത തടസങ്ങളുണ്ടായി. ശക്തമായ കാറ്റാണ് വീശിയടിച്ചത്. ഇരിങ്ങാട്ടിരിയിൽ വീടുകൾക്കു മുകളിലൂടെ മരംവീണ് കേടുപാടുകൾ സംഭവിച്ചു. മൂർക്കൻ സമുറത്ത്, മൂർക്കൻ സാലിം, കൊങ്ങത്ത് അലവി എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സാലിമിന്‍റെ നിർമാണത്തിലുള്ള വീടാണ് ഭാഗികമായി തകർന്നത്.

അലവിയുടെ ഓട് മേഞ്ഞ വീട് പകുതിയിലധികം ഭാഗവും തകർന്നു. കൽക്കുണ്ട്, ചേരി, ചിലമ്പിലക്കൈ , കുട്ടത്തി, മുള്ളറ, തരിശ്, പുന്നക്കാട്, കക്കറ , കരിങ്കന്തോണി, ചുള്ളിയോട്, മാമ്പറ്റ തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്. കുട്ടത്തി പാമ്പീരംപാറയിലെ മാരേങ്ങൽ വേണുവിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തേക്ക് മരം വീണ് തകർന്നു.

തെങ്ങ്, കമുക്,റബർ, പന, തേക്ക്, പ്ലാവ്, തുടങ്ങി വിവിധ മരങ്ങൾ കാറ്റിൽ കടപുഴകി വീണും പൊട്ടിവീണും നശിച്ചു. നിരവധി ആളുകളുടെ വീടിന്‍റെ ചുറ്റുംമതിലുകളും തകർന്നു. വിവിധ ഉപകരണങ്ങളും നശിച്ചു. വ്യാപകമായ കൃഷി നാശമാണ് മേഖലയിലുണ്ടായത്.