‘ഡോക്ടറെ നിയമിക്കണമെന്ന്’
Thursday, July 25, 2024 5:12 AM IST
എടക്കര: കുറുമ്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയില്‍ ഡോക്ടറില്ലാത്തത് രോഗികളെ പ്രയാസത്തിലാക്കുന്നു. മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചികിത്സ തേടി കേന്ദ്രത്തിലെത്തുന്ന നൂറുക്കണക്കിന് രോഗികളാണ് നിരാശരായി മടങ്ങുന്നത്.

കുറുമ്പലങ്ങോട്, എരുമമുണ്ട, ചെമ്പന്‍കൊല്ലി, വെള്ളിമുറ്റം, കൈപ്പിനി, അമ്പലപൊയില്‍, കാവുമ്പാടം, കോലോംപാടം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് കുറുമ്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രം.


എത്രയും വേഗം സായാഹ്ന ഒപിയില്‍ ഡോക്ടറെ നിയമിച്ച് രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് കുറുമ്പലങ്ങോട് ഉപാസന ഗ്രന്ഥശാല ആന്‍ഡ് കെഎഫ്സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട് ക്ലബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.ആര്‍. സുരേഷ്, സെക്രട്ടറി സുരേന്ദ്രന്‍ ചിമ്മിനി, ജയേഷ് കല്‍പ്പാതൊടി, അപ്പു മൂച്ചികൂട്ടത്തില്‍, എം. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.