പുതിയ കാന്പയിനുമായി എച്ച്ഡിഎഫ്സി ലൈഫ്
Friday, August 2, 2024 6:46 AM IST
തിരുവനന്തപുരം: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ട സാന്പത്തിക തയാറെടുപ്പിന്‍റെ ആവശ്യകത കാണിക്കുന്ന പുതിയ കാന്പയിനുമായി എച്ച്ഡിഎഫ്സി ലൈഫ്. പ്രാദേശിക സാംസ്കാരത്തിന്‍റെ സൂക്ഷ്മതകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് കാന്പയിൻ തയാറാക്കിയിരിക്കുന്നത്.

തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി വിപണികളിൽ അടുപ്പം വളർത്തുകയാണ് ലക്ഷ്യം. ബ്രാൻഡിന്‍റെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കു കൂടുതൽ എത്തിച്ചേരുന്നതിനാണ് എച്ച്ഡിഎഫ്സി ലൈഫ് പുതിയ കാന്പയിൻ അവതരിപ്പിച്ചിരിക്കുന്നത്.