ഒല്ലൂർ കടക്കാൻ എന്നും കഷ്ടപ്പാട്
Monday, July 15, 2024 1:47 AM IST
സ്വന്തം ലേഖകൻ

ഒല്ലൂർ: നാണക്കേടാവും ഒല്ലൂരിലെ വാഹനക്കുരുക്കിനെക്കുറിച്ച് ഇനിയും പറഞ്ഞാൽ! ദശാബ്ദങ്ങളുടെ പഴക്കമുണ്ട് ഈ പരാതിക്ക്. വാർത്തകളും കുരുക്കിന്‍റെ ചിത്രങ്ങളും മാധ്യമങ്ങളിൽ നൂറുകണക്കിനു വന്നുകഴിഞ്ഞു. എന്നിട്ടും, അനങ്ങേണ്ടവരാരും അനങ്ങുന്നില്ല. ഒല്ലൂർ ജംഗ്ഷൻ വികസനം എല്ലാ രാഷ്ട്രീയപാർട്ടികളും നേതാക്കളും ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെന്നുമാത്രം. കുരുക്ക് കുരുക്കായിത്തന്നെ തുടരുന്നു.

റോഡിനു വീതികൂട്ടാൻ മാർക്ക് ചെയ്തുപോയിട്ടുതന്നെ വർഷങ്ങളേറെയായി. ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ പിറകേ പ്രതിഷേധങ്ങളാവും, സമരമാവും, ചർച്ചകളാവും. അവിടെ നിലയ്ക്കും വികസനം. തൃശൂരിലേക്കുള്ള ബസ് സ്റ്റോപ്പ് അന്പതുമീറ്റർ വടക്കോട്ടുനീക്കാനുള്ള പോലീസിന്‍റെ ശ്രമംവരെ രാഷ്ട്രീയക്കാരുടെയും മറ്റും ഉടക്കിൽ നടക്കാതെപോയതാണ് ഒടുവിലത്തെ സംഭവം. കോർപറേഷനിൽ പുതിയ ഭരണസമിതി വന്നാലും, പുതിയ എംഎൽഎ വന്നാലും, എംപി വന്നാലും ഉടൻ വരും പ്രഖ്യാപനം - ഒല്ലൂർ ജംഗ്ഷൻ വികസിപ്പിക്കും. ഇനിയിപ്പോൾ അമൃത് മാസ്റ്റർപ്ലാനിലാണ് നാട്ടുകാരുടെയും യാത്രികരുടെയും പ്രതീക്ഷ.

സിഗ്നൽ, അടിപ്പാത, മേൽപ്പാത പോലുള്ള വലിയ പരിഹാരങ്ങൾക്കോ, വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതോ ബസ് സ്റ്റോപ്പുകൾ നീക്കുന്നതോ പോലുള്ള ചെറിയ ശ്രമങ്ങൾക്കോ പോലും ആരും മുന്നോട്ടുവരാത്തതാണ് വാഹനക്കുരുക്ക് വടക്കോട്ട് ഒല്ലൂർ പള്ളി ജംഗ്ഷൻ വരെയും തെക്കോട്ട് എസ്റ്റേറ്റ് കടന്നും നീളാൻ കാരണമാകുന്നത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഇടതുസ്ഥാനാർഥിയുടെ പ്രചാരണത്തിനായി ഇറക്കിയ "ഒല്ലൂർ സമൃദ്ധി' എന്ന പ്രസിദ്ധീകരണത്തിലെ വികസനവാർത്തകളിലുമുണ്ടായിരുന്നു ഒല്ലൂർ ജംഗ്ഷൻ! "സംസ്ഥാനത്തെ പ്രധാനപ്പെട്ട 20 ജംഗ്ഷനുകളിൽ ഇനി ഒല്ലൂർ' എന്നതായിരുന്നു തലക്കെട്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 20 ജംഗ്ഷനുകൾ വികസിപ്പിക്കുന്നതിന് സർക്കാർ പ്രത്യേകം പദ്ധതി രൂപീകരിച്ചിരുന്നു.

അതിൽ ഒല്ലൂർ ജംഗ്ഷൻകൂടി ഉൾപ്പെട്ടു എന്നത് മണ്ഡലത്തിന് അഭിമാനകരമായ നേട്ടമാണ്. വികസനപ്രവർത്തനങ്ങൾക്കായി നാറ്റ്പാക് ഡിപിആർ തയാറാക്കി കിഫ്ബിയിൽ സമർപ്പിച്ചുകഴിഞ്ഞു. സംസ്ഥാനബജറ്റിൽനിന്ന് അഞ്ചുകോടി രൂപ ഒല്ലൂർ ജംഗ്ഷൻ വികസനത്തിനായി പ്രത്യേകം മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒല്ലൂർ പട്ടണത്തിന്‍റെ മുഖച്ഛായ കൂടുതൽ സൗന്ദര്യമുള്ളതായി മാറാൻ ഈ പദ്ധതിയോടെ സാധ്യമാകും.... എന്നിങ്ങനെയായിരുന്നു "ഒല്ലൂർ സമൃദ്ധി'യിലെ അവകാശവാദം.

എന്നാൽ, ഇങ്ങനെയുള്ള പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമല്ലാതെ ഒന്നും നടക്കുന്നില്ലെന്നതാണ് സത്യം. സംസ്ഥാനത്തെ ഏറ്റവും ഗതാഗതക്കുരുക്കേറിയ ഒരു ജംഗ്ഷൻ എന്ന ചീത്തപ്പേരാണ് ഇപ്പോൾ ഒല്ലൂരിനു കൈവന്നിട്ടുള്ളതെന്നതാണ് യാഥാർഥ്യം.