കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നാലാം വര്‍ഷികത്തിന്‍റെ മറവില്‍ നടക്കുന്നത് വന്‍ അഴിമതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ആഘോഷത്തിനു ചെലവഴിക്കുന്ന 100 കോടിയിലധികം രൂപ സ്വന്തക്കാര്‍ക്കും ഇഷ്‌ടക്കാര്‍ക്കും വീതിച്ചുനല്‍കുകയാണ്. പാവപ്പെട്ട ആശാ വര്‍ക്കര്‍മാര്‍ക്ക് ഒരു രൂപപോലും വര്‍ധിപ്പിച്ചു നല്‍കാത്ത സര്‍ക്കാരാണ് ധൂര്‍ത്താഘോഷം നടത്തുന്നത്.

വിഴിഞ്ഞത്തു പ്രതിപക്ഷനേതാവിനെ വിളിക്കാത്തത് മുഖ്യമന്ത്രിയുടെ അല്പത്തരമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കുഞ്ഞാണ് വിഴിഞ്ഞം പദ്ധതി. പദ്ധതിയെ എതിര്‍ത്ത അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് പിണറായി വിജയന്‍.


വനിതാനേതാവായ പി.കെ. ശ്രീമതിയെപ്പോലും കമ്മിറ്റിയില്‍നിന്ന് പുറത്താക്കി പാര്‍ട്ടിയില്‍ ഏകാധിപത്യം നടത്തുന്നതുപോലെ ഭരണരംഗത്തും ഏകാധിപത്യം പുലര്‍ത്താനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെപ്പോലെ കെ.എം. ഏബ്രഹാമും അഴിമതിക്ക് ജയിലഴിയിലാകുന്നതിന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ മാറി നില്‍ക്കാനാകും. പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.