ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാമെന്നു പറഞ്ഞും തട്ടിപ്പിനു ശ്രമം
Monday, August 26, 2024 4:44 AM IST
കോഴിക്കോട്: ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പിൽപെട്ടവർക്കു നഷ്ടപ്പെട്ട തുക വീണ്ടെടുക്കാൻ സഹായിക്കാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തുന്ന സംഘവും. ഇത്തരം സംഘങ്ങൾക്കെതിരേ കേരള പോലീസ് മുന്നറിയിപ്പു നൽകി. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അഥോറിറ്റി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നുണ്ടെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.

ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായവരെ തേടി വാട്സാപ്പ് കോളോ ശബ്ദസന്ദേശമോ എത്തും. ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും മടക്കിക്കിട്ടാൻ സഹായിക്കാമെന്നാണ് ഇവരുടെ വാഗ്ദാനം. നടപടിക്രമങ്ങൾക്ക് രജിസ്ട്രേഷൻ ഇനത്തിൽ പണം ആവശ്യപ്പെടും. ഈ തുകയ്ക്ക് ജിഎസ്ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുന്പോൾ രജിസ്ട്രേഷൻ തുകയും അതിനൊപ്പം മടക്കി നൽകുമെന്നും വാഗ്ദാനം നൽകും.


ഇതുകേട്ടു പണം നൽകിയാൽ പണവും മാനവും നഷ്ടമാകും. ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നൽകുന്നതിനായി ഓൾ ഇന്ത്യ ലീഗൽ സർവീസസ് അഥോറിറ്റി എന്ന സംഘടനയെയോ മറ്റു ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പോലീസോ മറ്റു അന്വേഷണ ഏജൻസികളോ ചുമതലപ്പെടുത്തിയിട്ടില്ല.

ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പിന് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന നന്പറിൽ പോലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറയുന്നു.