വോൾട്ടേജ് ക്ഷാമം പരിഹരിക്കണം
Thursday, September 26, 2024 2:54 AM IST
വായ്പൂര്: ഊട്ടുകുളം, സർപ്പക്കാവ് പ്രദേശങ്ങളിൽ സന്ധ്യകഴിഞ്ഞാൽ വോൾട്ടേജില്ല. പ്രദേശത്തെ വീടുകളിൽ സന്ധ്യകഴിഞ്ഞാൽ വെളിച്ചമേ ഇല്ലാത്ത സ്ഥിതിയാണ്. ഏകദേശം നൂറ്റമ്പതോളം വീടുകളാണ് ഈ ഭാഗത്തുള്ളത്.

പ്രദേശവാസികൾ പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല പ്രശ്നത്തിന് പരിഹാരമുണ്ടായല്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാൻ സർപ്പക്കാവിൽ കൂടിയ കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി തിരുമാനിച്ചു.


സിസിസി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷത വഹിച്ചു. ജി. സതീഷ് ബാബു, ഒ.എൻ. സോമശേഖര പണിക്കർ, മനോജ് മുള്ളൻകുഴി തുടങ്ങിയവർ പ്രസംഗിച്ചു.