അത്യാഹിതത്തിൽ ‘പൈങ്കിളി’; ആക്‌ഷനെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
അത്യാഹിതത്തിൽ  ‘പൈങ്കിളി’; ആക്‌ഷനെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Saturday, June 29, 2024 12:38 AM IST
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണു കമ്മീഷന്‍ നിർദേശം നല്‍കിയത്. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.

സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്നനിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണു ചിത്രീകരണം തുടങ്ങിയത്. ഫഹദ് ഫാസില്‍ നിർമിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നത്.

അത്യാഹിതവിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിതവിഭാഗത്തില്‍ ഉണ്ടായിരുന്നു. ‌

ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നതായാണു കണ്ടെത്തല്‍. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്നനിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാന്‍ പോലുമായില്ല.

പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകരണ സമയത്ത് നിശബ്‌ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദേശിക്കുകയും ചെയ്തു.

ഷൂട്ടിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് സൂപ്രണ്ട്

അങ്കമാലി: സര്‍ക്കാരിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് ആശുപത്രി സൂപ്രണ്ട്.

രാത്രി ഒമ്പതു മുതല്‍ രാവിലെ വരെ രണ്ടു ദിവസത്തേയ്ക്കാണ് അനുമതി. ഷൂട്ടിംഗ് കാരണം രോഗികള്‍ക്ക് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ആരില്‍നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.