‘കാരുണ്യ’യിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ അനുമതി തേടി
‘കാരുണ്യ’യിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ അനുമതി തേടി
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്‍റെ അനുമതി തേടിയതായി മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.

45.45ലക്ഷം ഗുണഭോക്താക്കളാണ് ഇപ്പോഴുള്ളത്. ഇതിൽ മൂന്നുലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്.

ഓരോ കുടുംബത്തിനും 631 രൂപ മാത്രമാണ് കേന്ദ്രവിഹിതം. കർണാടക സർക്കാർ എംപാനൽ ചെയ്ത ആശുപത്രികളിലും കാരുണ്യ കാർഡുള്ളവർക്ക് ചികിത്സ തേടാം.

കാൻസർ മരുന്നുകൾ ഒരു രൂപ പോലും ലാഭമെടുക്കാതെ കാരുണ്യ ഫാർമസികൾ വഴി വിതരണം ചെയ്യുമെന്നും എ.കെ.എം. അഷ്റഫിന്‍റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.