കീമിലും പാലാ ബ്രില്ല്യന്‍റിന് നേട്ടം
കീമിലും പാലാ ബ്രില്ല്യന്‍റിന് നേട്ടം
Friday, June 28, 2024 3:26 AM IST
പാലാ: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം 2024 സ്കോർ പ്രഖ്യാപിച്ചപ്പോൾ പാലാ ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിലെ ഏഴു വിദ്യാർഥികൾ 100 പെർസെന്‍റൈൽ സ്കോർ നേടി മികച്ച നേട്ടം കൈവരിച്ചു. പി. ദേവാനന്ദ്, ഹാഫിസ് റഹ്മാൻ, റിയ ആനി റൂബർട്ട്, നെവിൻ സിബി, അലൻ ജോണി അനിൽ, ജോർഡൻ ജോയി എന്നിവരാണ് 100 പെർസെന്‍റൈൽ സ്കോർ നേടിയത്.

ആലപ്പുഴ മന്ദാരം വീട്ടിൽ ഇക്കോണമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ റിസർച്ച് ഓഫീസറായ പത്മകുമാറിന്‍റെയും ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജുവിന്‍റെയും മകനാണ് ദേവാനന്ദ്. പ്ലാസിഡ് വിദ്യാവിഹാർ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററിൽ എൻട്രൻസ് പരിശീലനം നേടി വരികയായിരുന്നു.

മലപ്പുറം ഇല്ലിക്കോട്ടിൽ വീട്ടിൽ ഡോ. അബ്ദുൾ റഹ്മാന്‍റെയും ഷാഹിനയുടെയും മകനാണ് ഹാഫിസ്. ജെഇഇ മെയിൻ പ്രവേശനപ്പരീക്ഷയിൽ ഹാഫിസ് കേരളത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ പരിശീനത്തിലായിരുന്നു.

കോട്ടയം നെടുങ്ങാടപ്പള്ളി സ്വദേശി കേരളകൗമുദിയിൽ ഗ്രാഫിക് ഡിസൈനറായ റൂബർട്ട് കെ. വിക്ടറിന്‍റെയും അധ്യാപികയായ പ്രിയ സൂസൻ ജോണിന്‍റെയും മകളാണ് റിയ. പ്ലസ്ടു പഠനത്തിനുശേഷം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു.

ആലപ്പുഴ ചന്പക്കുളം സ്വദേശി റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ബി. സിബിച്ചന്‍റെയും റിൻസിയുടെയും മകനാണ് നെവിൻ. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടുപഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ജെഇഇഅഡ്വാൻസ്ഡ് പ്രവേശനപ്പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചിരുന്നു.

കോട്ടയം സ്വദേശികളായ സിവിൽ എൻജിനിയർ അനിൽ ജോണിയുടെയും ലീനാ അനിലിന്‍റെയും മകനാണ് അലൻ. പാലാ ചാവറ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്. ജെഇഇ അഡ്വാൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയിരുന്നു. ഐസർ പരീക്ഷയിൽ ദേശീയ തലത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.

കോട്ടയം വൈക്കം സ്വദേശി കെഎസ്എഫ്ഇ മാനേജർ ജോയി ജോർജിന്‍റെയും അധ്യാപികറ്റിൻസി ദേവസ്യയുടെയും മകനാണ് ജോർഡൻ. പ്ലസ് ടു പഠനത്തിനുശേഷം ഒരുവർഷമായി ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടി വരികയായിരുന്നു.

കണ്ണൂർ തളിപ്പറന്പ് സ്വദേശിയായ ശ്രേയ റോസ് ബിജു കണ്ണൂർ മെഡിക്കൽ കോളജിലെ ഡോക്ടർ ദന്പതികളായ ബിജു ഏബ്രഹാമിന്‍റെയും ടിങ്കിൾ ആൻ ജോർജിന്‍റെയും മകളാണ്. മാന്നാനം കെഇ സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്‍റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.

ബ്രില്ല്യന്‍റിലെ 500ലധികം വിദ്യാർഥികളാണ് 99 പെർസെന്‍റൈൽ സ്കോർ നേടിയത്. 98 പെർസെന്‍റൈലിനു മുകളിൽ 800, 97 പെർസെന്‍റൈലിനു മുകളിൽ 1000ത്തിലധികം വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരും അധ്യാപകരും ചേർന്ന് അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.