ടി.പി. വധക്കേസ് :പ്രതികൾക്കു മാത്രമായി ശിക്ഷാ ഇളവില്ല; അഭ്യൂഹമെന്ന നിലയിൽ തള്ളിയെന്നു സ്പീക്കർ
ടി.പി. വധക്കേസ് :പ്രതികൾക്കു മാത്രമായി ശിക്ഷാ ഇളവില്ല;  അഭ്യൂഹമെന്ന നിലയിൽ തള്ളിയെന്നു സ്പീക്കർ
Friday, June 28, 2024 3:26 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു മാത്രമായി ശിക്ഷാ ഇളവു നൽകാൻ നീക്കം നടത്തിയത് സംബന്ധിച്ച യാതൊരു രേഖയും പുറത്തുവന്നിരുന്നില്ലെന്നും സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ഭാഗമായി ശിക്ഷാ ഇളവ് നൽകാനായി തയാറാക്കിയ പട്ടികയിൽ ടി.പി. കേസിലെ പ്രതികൾ കൂടി ഉൾപ്പെട്ടതിനാൽ അത് അഭ്യൂഹമോ ആരോപണമോ ആകാമെന്ന സാഹചര്യത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതെന്നു സ്പീക്കർ എ.എൻ. ഷംസീർ.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവു സംബന്ധിച്ച കെ.കെ. രമയുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതുമായുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് നൽകിയ കത്തിനുള്ള മറുപടിയിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

ആസാദി കാ അമൃത് മഹോത്സവിന്‍റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ 75-ാം വാർഷികത്തിന്‍റെയും ഭാഗമായി ശിക്ഷാ ഇളവിന് തയാറാക്കിയ ഇതര കേസുകളിലെ തടവുകാരുടെ പേരുകൾക്കൊപ്പം ടി.പി. വധക്കേസിലെ തടവുകാരുടെ പേരുകൾ കൂടി ഉൾപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിശദ പരിശോധനകൾക്കു ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന സർക്കാർ വിശദീകരണം സഭയ്ക്ക് പുറത്ത് ഉയർന്നു വന്നിരുന്നു.

നിലവിൽ അത്തരം സാഹചര്യം നിലനിൽക്കുന്നില്ലെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസിലൂടെ ഉന്നയിച്ചിരിക്കുന്ന കാര്യം അഭ്യൂഹമോ ആരോപണമോ ആകാമെന്ന നിലയിൽ ചട്ടം 52 (5) പ്രകാരം നിരാകരിച്ചത്. തുടർന്ന് ഇത് സബ്മിഷനായി അനുവദിച്ചു.

ഇക്കാര്യത്തിൽ മറ്റു താത്പര്യങ്ങൾ സഭാധ്യക്ഷനെന്ന നിലയിൽ തന്നെ സ്വാധീനിച്ചിട്ടില്ല. സഭാതലത്തിൽ സ്പീക്കർ എടുക്കുന്ന തീരുമാനത്തിലോ റൂളിംഗിലോ വിയോജിപ്പോ പ്രതിഷേധമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാം. കക്ഷിനേതാക്കൾ സഭാധ്യക്ഷന്‍റെ ചേംബറിൽ എത്തി പ്രതിഷേധം രേഖപ്പെടുത്തുന്നതാണ് ഉന്നതമായ പാർലമെന്‍ററി മാതൃക.

എന്നാൽ, ഇതിൽ നിന്നു വ്യതിചലിച്ചു സഭാതലത്തിൽ തന്നെ അധ്യക്ഷന്‍റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ആശാസ്യമല്ലാത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയറിന്‍റെ ന്യായമായ അവകാശങ്ങളെ അധിക്ഷേപിക്കുകയും സഭാസമ്മേളനം തടസപ്പെടുത്തുകയും പത്രസമ്മേളനം നടത്തി ആക്ഷേപങ്ങൾ ആവർത്തിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമാണ്.

പ്രതിപക്ഷ നേതാവ് ഇക്കാര്യം ഗൗരവപൂർവം കൈകാര്യം ചെയ്തില്ലെന്ന വസ്തുത ഏറെ വേദനിപ്പിച്ചുവെന്നും സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മറുപടിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.