ബെര്‍ത്ത് പൊട്ടിവീണ് മരണം: റെയില്‍വേ അന്വേഷണം തുടങ്ങി
ബെര്‍ത്ത് പൊട്ടിവീണ് മരണം:  റെയില്‍വേ അന്വേഷണം തുടങ്ങി
Thursday, June 27, 2024 2:58 AM IST
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് യാത്രക്കാരന്‍ മരിച്ച സംഭവം ട്രെയിന്‍ യാത്രക്കാരെ ആശങ്കയിലാക്കി. റെയില്‍വേയുടെ അനാസ്ഥയിലേക്കാണ് ഈ അപകടം വിരല്‍ചൂണ്ടുന്നത്.

വിജയവാഡ ആസ്ഥാനമായുള്ള സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ബെര്‍ത്ത് പൊട്ടിവീണത്‌ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. മലപ്പുറം മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാന്‍ (62) ആണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്.

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഈ മാസം പതിനെട്ടിന് രാത്രിയാണ് തെലുങ്കാനയിലെ വാറങ്കലില്‍വച്ച് അപകടം നടന്നത്. ഏറ്റവും താഴെയുള്ള ബെര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്‍റെ ദേഹത്തേക്ക് നടുവിലുള്ള ബെര്‍ത്ത് പൊട്ടി വീഴുകയായിരുന്നു. അതില്‍ കിടന്നിരുന്നയാളും അലിഖാന്‍റെ ദേഹത്തേക്കു വീണു. അപകടത്തില്‍ അലിഖാന്‍റെ കഴുത്തിലെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം ഏല്‍ക്കുകയും ചെയ്തിരുന്നു. കൈകാലുകള്‍ തളര്‍ന്നു. റെയില്‍വേ അധികൃതര്‍ ഉടനെ വാറങ്കല്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കു ഹൈദരാബാദിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പതിവായി ട്രെയിന്‍ യാത്ര നടത്തുന്ന ആളാണ് ഇദ്ദേഹം. ഷക്കീലയാണ് ഭാര്യ. മകള്‍: ഷസ.

ബെര്‍ത്ത് പൊട്ടിവീണുണ്ടായ അപകടം ട്രെയിന്‍ യാത്രക്കാരില്‍ ഞെട്ടലുണ്ടാക്കി. ഇത്തരം അപകടങ്ങള്‍ കുറവാണെങ്കിലും ഒരാളുടെ ജീവന്‍ അപഹരിച്ച അപകടം വളരെ ഗൗരവത്തോടെയാണു യാത്രക്കാര്‍ കാണുന്നത്. ലക്ഷക്കണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്നതാണു റെയില്‍വേ. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയില്‍വേയാണ്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതും യാത്ര പുറപ്പെടുന്നതിനു മുമ്പ് തകരാറുകള്‍ പരിശോധിക്കാത്തതുമാണ് അപകടത്തിനു കാരണമെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.­

അപകടം ബെർത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നതിനാലെന്ന്‌ വിശദീകരണം

ബെർത്ത് പൊട്ടിവീണ് മലയാളി മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ. മരണത്തിനിടയാക്കിയത് ബെർത്ത് കൃത്യമായി ലോക്ക് ചെയ്യാതിരുന്നതുകൊണ്ടാണെന്നാണു റെയിൽവേ വിശദീകരിക്കുന്നത്.

ബെർത്തിനു കേടുപാടുകളില്ലെന്ന് ദക്ഷിണ റെയിവേ വ്യക്തമാക്കുന്നു. ഡൽഹിയിൽവച്ച് റെയിൽവേയുടെ എഞ്ചിനിയർമാർ ബെർത്ത് പരിശോധിച്ചെന്നും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും റെയിൽവേ വിശദീകരിച്ചു. കിടന്നുറങ്ങുമ്പോഴല്ല അപകടം സംഭവിച്ചതെന്നും എഴുന്നേറ്റപ്പോഴാണ് സംഭവിച്ചതെന്നും റെയിൽവേ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.