പന്തീരാങ്കാവ് ഗാര്‍ഹികപീഡനം; കേസ് റദ്ദാക്കരുതെന്ന് പോലീസ് കോടതിയില്‍
പന്തീരാങ്കാവ് ഗാര്‍ഹികപീഡനം; കേസ് റദ്ദാക്കരുതെന്ന് പോലീസ് കോടതിയില്‍
Thursday, June 27, 2024 2:58 AM IST
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മര്‍ദത്തെയും ഭീഷണിയെയും തുടര്‍ന്നാകാമെന്നും അന്വേഷണസംഘം ഹൈക്കോടയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഗാര്‍ഹികപീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഭാര്യയുടെ സത്യവാങ്മൂലം സഹിതം പ്രതി രാഹുല്‍ പി. ഗോപാല്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാണു പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

രാഹുലിന്‍റെ ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് അസി. കമ്മീഷണര്‍ സാജു കെ. ഏബ്രഹാം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. സാക്ഷികളുടെ മൊഴിയെടുത്തു. പ്രതി രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും ഇപ്പോള്‍ ജര്‍മനിയിലുണ്ടെന്ന് കരുതുന്ന ഇയാളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരയുടെ മൊഴിയെടുപ്പും പൂര്‍ത്തിയാക്കി. ചികിത്സിച്ച ഡോക്ടറുടെ മൊഴിയുടെയും ആശുപത്രി രേഖകളുടെയും അടിസ്ഥാനത്തില്‍ രാഹുലിനെതിരേ വധശ്രമത്തിനുകൂടി കേസെടുക്കാനുള്ള നടപടിയുമെടുത്തു.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് രാഹുല്‍ പീഡിപ്പിച്ചതായാണ് യുവതി പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിട്ടുള്ളത്.

പൂഞ്ഞാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ രാഹുല്‍ മുമ്പ് രജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നുവെന്ന് കണ്ടത്തിയതിനെത്തുടര്‍ന്ന് ബഹുഭാര്യാത്വത്തിനും കേസെടുത്തിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തശേഷം രാഹുല്‍ ബംഗളൂരുവിൽനിന്ന് സിംഗപ്പുരിലേക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരു പോലീസുകാരനടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

രാഹുലിന് വാറണ്ട് അയയ്ക്കാന്‍ നടപടിയെടുക്കുകയും ഇയാളുടെ സ്വത്ത് മരവിപ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തുവെന്നത് അവിശ്വസനീയമാണ്. യുവതിയെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുന്നതാകാമെന്നതിനാല്‍ മാതാപിതാക്കള്‍ മാനസികമായി ബുദ്ധിമുട്ടിലാണ്. രാഹുലിന്‍റെ സമ്മര്‍ദത്തിലാണ് പരാതിക്കാരി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

മദ്യപാനിയായ രാഹുലിനൊപ്പം യുവതിയെ ഒന്നിച്ചുതാമസിക്കാന്‍ വിട്ടാല്‍ പീഡനം ആവര്‍ത്തിക്കാനിടയുണ്ട്. സാമ്പത്തികശേഷിയുള്ളതിനാല്‍ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ പ്രതിക്ക് കഴിയുമെന്നും പോലീസ് റിപ്പോര്‍ട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.