വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു കവര്‍ച്ച; യുവാവ് അറസ്റ്റില്‍
വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു കവര്‍ച്ച; യുവാവ് അറസ്റ്റില്‍
Thursday, June 27, 2024 2:58 AM IST
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആല്‍ബിന്‍ ആന്‍റണി (29) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്.

കോട്ടയം പാലായിലെ പള്ളിവികാരിയായ വൈദികന്‍റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം.

സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് എത്തിയതായിരുന്നു വൈദികന്‍. തിരിച്ച് കോട്ടയത്തേക്കു പോകാന്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ബാത്ത്റൂം ഉപയോഗിക്കാനായി ലോഡ്ജില്‍ മുറിയെടുത്തു.

മുറിയിലിരിക്കേ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി കഴുത്തില്‍ കത്തിവച്ച് 40,000 രൂപയും ഐഫോണും ആപ്പിൾ സ്മാര്‍ട്ട് വാച്ചും കൈക്കലാക്കി. മോഷ്‌ടിച്ച സാധനങ്ങളുമായി പ്രതി സ്ഥലംവിട്ടതോടെ വൈദികന്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി.

അന്വേഷണത്തില്‍ ആല്‍ബിന്‍ ഇതേ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി കണ്ടെത്തി. ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയില്‍നിന്ന് ഇയാളുടെ ഫോൺനന്പർ ലഭിച്ചു. എന്നാല്‍ മൊബൈല്‍ സ്വിച്ച് ഓഫായിരുന്നതിനാല്‍ തുടക്കത്തില്‍ അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടായി. വികാരിയില്‍നിന്നു കൈക്കലാക്കിയ ഫോണില്‍ ചൊവ്വാഴ്ച സിമ്മിട്ടതോടെ പോലീസിന് വിവരം ലഭിക്കുകയും ടവര്‍ ലൊക്കേഷന്‍ വഴി പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിച്ച് പിടിച്ചുപറിയും മോഷണവും നടത്തി ജീവിക്കുന്നയാളാണു പ്രതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.