ടി.പി. കേസ് ശിക്ഷായിളവ്: സർക്കാർ വാദം പൊളിഞ്ഞു ; മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി
ടി.പി. കേസ് ശിക്ഷായിളവ്: സർക്കാർ വാദം പൊളിഞ്ഞു ; മൂന്നു ജയിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി
Friday, June 28, 2024 3:56 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിലെ പ്രതികൾക്ക് ശിക്ഷായിളവിനു ശിപാർശ ചെയ്ത ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർക്കാർ തലയൂരി.

ഇന്നലെ രാവിലെ നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കുന്ന സമയത്താണ് ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത കാര്യം മുഖ്യമന്ത്രിക്കുവേണ്ടി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചത്.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്‍റെ ചുമതലയുള്ള ജോയിന്‍റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്‍റ് സൂപ്രണ്ട് ഗ്രേഡ്-ഒന്ന് ബി.ജി. അരുണ്‍, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസർ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകിയെന്നു മന്ത്രി നിയമസഭയെ അറിയിച്ചു.

സഭയിൽ കത്തിക്കയറി പ്രതിപക്ഷം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾക്കെതിരേ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം.

ഇത്തരത്തിലൊരു നീക്കമില്ലെന്നു സ്പീക്കറും മന്ത്രിയും പറയുന്പോഴും കേസിലെ ഏഴാം പ്രതി മനോജിന്‍റെ ശിക്ഷായിളവിനു മുന്നോടിയായി കൊളവള്ളൂർ പോലീസ് ബുധനാഴ്ച കെ.കെ. രമയുടെ മൊഴി എടുത്തതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം അടിയന്തര പ്രമേയമായി വിഷയം നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും സർക്കാർ നോട്ടീസ് പരിഗണിച്ചില്ല. ഇതേത്തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു. ഇന്നലെ ആദ്യ സബ്മിഷനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് ടി.പി വധത്തിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്കുന്നതു സംബന്ധിച്ച കാര്യം ഉന്നയിച്ചത്.

ഇളവുനല്കൽ ഉണ്ടാവില്ലെന്നു സർക്കാർ പറയുന്പോൾ ബുധനാഴ്ച രാത്രി 7.37ന് ടി.പിയുടെ ഭാര്യ കെ.കെ. രമയെ വിളിച്ച് കൊളവള്ളൂർ പോലീസ് മൊഴിയെടുത്തത് എന്തിനാണെന്നു വ്യക്തമാക്കണമെന്നു സതീശൻ ആവശ്യപ്പെട്ടു.

കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മനോജിനെയാണ് ശിക്ഷായിളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്.

ടി.പിയുടെ കൊലപാതക ഗൂഢാലോചനയിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിചാരണക്കോടതി ശിക്ഷിച്ച പ്രതിയാണ് മനോജെന്നും ബുധനാഴ്്ച വൈകുന്നേരവും മനോജിന്‍റെ ഇളവിനായി പോലീസ് രമയെ വിളിച്ചെന്നും സതീശൻ പറഞ്ഞു. ഇത്തരമൊരു നീക്കം നടത്താൻ സർക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചു.

അതേസമയം, ടി.പി കൊലപാതക കേസിലെ ശിക്ഷാതടവുകാർക്ക് ശിക്ഷായിളവ് നൽകുന്നത് സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്നാണ് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്കിയ എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.