നെൽകർഷകർക്ക് നീതി ഉറപ്പാക്കണം: ജനാധിപത്യ കേരള കോൺഗ്രസ്
Friday, August 23, 2024 11:08 PM IST
കാവാലം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നെല്ല് വിലയാണ് കേരളത്തില്‍ നല്‍കുന്നതെന്ന് പറയുമ്പോഴും ഉയര്‍ന്ന ഉത്പാദനച്ചെലവ് നല്‍കി കൃഷിചെയ്യുന്ന നെല്‍കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വര്‍ധനവും ചേര്‍ത്ത് താങ്ങുവില വര്‍ധിപ്പിച്ച് നീതി ഉറപ്പാക്കണം എന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ കെ.സി. ജോസഫ് ആവശ്യപ്പെട്ടു. പമ്പിംഗ് സബ്‌സിഡി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അഭിനന്ദനാര്‍ഹമാണ്.

എന്നാല്‍, കൈകാര്യച്ചെലവ് വര്‍ധിപ്പിക്കുന്നതടക്കം പ്രഖ്യാപിച്ച നിരവധി ആനുകൂല്യങ്ങള്‍ കുടിശിക വരുന്ന സാഹചര്യം ഒഴിവാക്കി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ കേരള കോണ്‍ഗ്രസ് കാവാലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷക പ്രതിരോധ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് അശോക് കുമാര്‍ കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാജന്‍ സെബാസ്റ്റ്യന്‍, സാന്‍റോച്ചന്‍ കറുകശേരി, ജോസ് മുട്ടം, ജോസുകുട്ടി റോസ്ഭവന്‍, ടിനു കുര്യന്‍, ജോസഫ് കൊച്ചുകളം, ജോസ് നെടുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.