പ്രളയക്കെടുതിയില്‍ നാട് : നാശനഷ്ടങ്ങളേറെ. ജനജീവിതം ദുസഹമായി
Wednesday, July 31, 2024 4:55 AM IST
മലപ്പുറം: രണ്ടുദിനങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലാകെ വ ന്‍നാശനഷ്ടം. മിക്കയിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുസഹസായി. റോഡ് ഗതാഗതം പലയിടത്തും മുടങ്ങികിടക്കുകയാണ്. മലപ്പുറത്ത് കോഴിക്കോട്-പാലക്കാട് റൂട്ടില്‍ കോട്ടപ്പടി വാറങ്കോട്, ആലത്തൂര്‍പടി എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗത തടസം നേരിട്ടു. മുണ്ടുപറമ്പ് ബൈപാസിലെ നെച്ചിക്കുറ്റിയില്‍ കടലുണ്ടി പുഴ കരകവിഞ്ഞ് വീട്ടു പരിസരത്തെത്തി.

ഭാരതപ്പുഴയിലും ജലനിരപ്പ് ഭയാനകമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഒട്ടേറെയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മരങ്ങള്‍ റോഡില്‍ വീണും വീടിനു മുകളില്‍ വീണും നാശനഷ്ടങ്ങള്‍ സംഭവിച്ച മേഖലകള്‍ നിരവധിയാണ്. പലയിടത്തും വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.

കരുവാരകുണ്ട്: കനത്ത മഴ മലയോരത്ത് ദുരിതം വിതച്ചു. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലാണ് മഴ തുടരുന്നത്. തോടുകള്‍, അരുവികള്‍, പുഴകള്‍ എന്നിവയെല്ലാം കവിഞ്ഞൊഴുകി. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ മിക്കയിടങ്ങളിലും വെള്ളം കയറി. ധാരാളം കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വെള്ളം കയറി ഗതാഗതവും തടസപ്പെട്ടു. മാമ്പറ്റ പന്നിക്കോട്ടുമുണ്ട നഗറില്‍ മൂന്ന് വീടുകള്‍ ഭീഷണിയിലാണ്.

ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് നാട്ടുകാര്‍. കല്‍ക്കുണ്ട് മലവാരത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഖാന്‍ ഖാഹ് പുല്‍വെട്ട റോഡിലും ചേരിപ്പടി, കക്കറ, കരിങ്കന്തോണി ഭാഗങ്ങളിലും ഗതാഗത തടസമുണ്ടായി. മലയോരത്തക്കുള്ള സന്ദര്‍ശകരുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മലയോരത്ത് മഴക്കാലം ദുരിതം വിതച്ചിരുന്നു. മലയോരത്തെ ഉള്‍പ്രദേശങ്ങളിലും മലയടിവാരങ്ങളിലും ധാരാളം പേര്‍ താമസിക്കുന്നുണ്ട്. മലയുടെ ഉള്‍ഭാഗങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യം വിവരം പോലും ലഭ്യമാകുന്നില്ലെന്നതാണ് വസ്തുത.

ചിലയിടങ്ങളില്‍ അപകടാവസ്ഥയുള്ള സ്ഥലങ്ങളിലാണ് ആളുകള്‍ താമസിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെ കനത്ത മഴയും മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ജനങ്ങളുടെ ഭീതിയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മഞ്ചേരി : ശക്തമായ മഴയില്‍ ഏറനാട് താലൂക്കില്‍ വ്യാപക കെടുതികള്‍. മഞ്ചേരി വില്ലേജില്‍ അയനിക്കുന്ന് കോളനിയില്‍ രണ്ട് വീടുകളില്‍ വെള്ളം കയറി. ഒരു വീട്ടുകാരെ ബന്ധുവീട്ടിലേക്കും രണ്ടാമത്തെ വീട്ടുകാരെ വലിയട്ടിപ്പറമ്പ് അങ്കണവാടിയിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. കച്ചേരിപ്പടി ജംഗ്ഷനില്‍ മഞ്ചേരി കോട്ടേജിലെ കൃഷ്ണന്‍റെ വീട്ടില്‍ താഴത്തെ നിലയില്‍ വെള്ളം കയറി. വീട്ടിലുള്ള വയോധിക ദമ്പതിമാര്‍ മുകളിലെ നിലയില്‍ സുരക്ഷിതരാണെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.

അരീക്കോട് പൂങ്കുടി മരുതക്കോട് ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനാല്‍ ആളുകളെ ക്യാമ്പുകളില്‍ എത്തിക്കുന്നതിനും പുറംലോകവുമായി ബന്ധപ്പെടുന്നതിന് തോണി ഏര്‍പ്പെടുത്തി. കാരക്കുന്ന് വില്ലേജില്‍ ആമയൂരിനടുത്ത് വീടിന്‍റെ താഴത്തെ നിലയില്‍ വെള്ളം കയറി. അഴുക്കുചാലിലുണ്ടായ തടസമാണ് വെള്ളം കയറാന്‍ കാരണം. അഗ്നിരക്ഷാ സേനയെത്തി തടസം നീക്കം ചെയ്തു. താഴെ നിലയിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ നശിച്ചു.

പെരകമണ്ണ വില്ലേജിലെ തൂവക്കാട് രണ്ട് വീടുകളില്‍ വെള്ളം കയറി. ഇവരെ അയല്‍വീട്ടിലേക്ക് മാറ്റി. മഞ്ചേരി കച്ചേരിപ്പടി തുറക്കല്‍ ബൈപാസില്‍ വലിയട്ടിപ്പറമ്പ് ഭാഗത്ത് റോഡിന്‍റെ ഇരുവശത്തുമുള്ള ഇരുപതോളം വീടുകളില്‍ വെള്ളം കയറി. മിക്കവരും ബന്ധുവീടുകളിലേക്ക് മാറി. മറ്റുള്ളവരെയും മാറ്റുവാനുള്ള ശ്രമം നടത്തിവരികയാണ്. വെട്ടിക്കാട്ടിരി വില്ലേജ് വള്ളുവങ്ങാട് പാലത്തില്‍ വെള്ളം കയറി മഞ്ചേരി പാണ്ടിക്കാട് റോഡില്‍ ഗതാഗതം തടസപ്പെട്ടു. സമീപത്തെ ഒമ്പത് വീടുകളില്‍ നിന്നു ആളുകളെ ബന്ധുവീടുകളിലേക്കു മാറ്റിയിട്ടുണ്ട്. നിലവില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തൃക്കലങ്ങോട് പള്ളിപ്പടി ജംഗ്ഷനില്‍ വെള്ളം കയറി ഗതാഗത തടസം നേരിട്ടു. കാലങ്ങളായി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് മതില്‍ കെട്ടിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വില്ലേജ് വികസന സമിതിയില്‍ ചര്‍ച്ച ചെയ്ത ഈ വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു.

പന്തല്ലൂര്‍ വില്ലേജില്‍ പുളിക്കല്‍, കിടങ്ങയം, മുടിക്കോട് എന്നീ പ്രദേശങ്ങളിലെ ഓരോ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരോട് ബന്ധുവീടുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. മുടിക്കോട് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടായി. തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസിനു പിന്‍ഭാഗത്ത് മണ്ണിടിഞ്ഞ് തടിയം പുറത്ത് മൈമൂനയുടെ വീട് ഭാഗികമായി തകര്‍ന്നു. മഞ്ചേരി വലിയട്ടിപ്പറമ്പ് അങ്കണവാടിയില്‍ ഒരു കുഞ്ഞ് അടക്കം ഏഴുപേരെ താമസിപ്പിച്ചു. മേല്‍മുറി വില്ലേജില്‍ മച്ചിങ്ങലിലുള്ള ഇര്‍ഷാദുല്‍ മദ്രസയില്‍ ക്യാമ്പ് ആരംഭിച്ചു.

മൊത്തം 15 പേരടങ്ങുന്ന അഞ്ച് കുടുംബമാണ് ഇവിടെയുള്ളത്. മഞ്ചേരി കോവിലകംകുണ്ടില്‍ സന്തോഷിന്‍റെ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് ഭാഗിക നാശനഷ്ടമുണ്ടായി. ചെമ്പ്രശേരി വില്ലേജില്‍ വാഴയില്‍ സതീശന്‍റെ വീടിനുമുകളില്‍ മരം വീണ് ഭാഗികനഷ്ടം സംഭവിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് കീഴുപറമ്പ് വില്ലേജില്‍ മൂന്ന് കുടുംബങ്ങളെയും പയ്യനാട് വില്ലേജില്‍ നെല്ലിക്കുത്ത് 11 കുടുംബങ്ങളെയും ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ, മഞ്ചേരി, മേല്‍മുറി, മലപ്പുറം വില്ലേജുകളിലായി ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 22 കുടുംബങ്ങളിലെ 100 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. നിരവധി പേര്‍ ബന്ധുവീടുകളിലേക്കും മാറി താമസിച്ചു.

പെരിന്തല്‍മണ്ണ: മഴയില്‍ പെരിന്തല്‍മണ്ണ താലൂക്കിന്‍റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമുയര്‍ന്നു. ആളപായമില്ല. ദുരന്തബാധിത സ്ഥലങ്ങളില്‍ നിന്ന് നിരവധി കുടുബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചതായി താലൂക്ക് അധികൃതര്‍ അറിയിച്ചു.


പെരിന്തല്‍മണ്ണ താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആലിപ്പറമ്പ് വില്ലേജിലെ വാഴെങ്കട ക്ഷേത്ര ഊട്ടുപുരയിലാണ് ആദ്യ ക്യാമ്പ് തുറന്നത്. ഇവിടെ 14 കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ ക്യാമ്പ് ആനമങ്ങാട് വില്ലേജിലെ അംബേദ്കര്‍ ആശ്വാസകേന്ദ്രത്തിലാണ്. ഇവിടെ മൂന്ന് കുടുംബങ്ങളാണുള്ളത്.

താലൂക്കിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വലമ്പൂര്‍ വില്ലേജില്‍ ഏറാന്തോട് അമ്പാടി നഗറിലെ ഒട്ടനവധി വീടുകളില്‍ വെള്ളം കയറി. വലിയതോട് കര കവിഞ്ഞൊഴുകിയതാണ് കാരണം. ഇവിടത്തെ കുടുംബങ്ങള്‍ സമീപത്തെ വീടുകളിലേക്ക് മാറിയിട്ടുണ്ട്. തൂതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലിപ്പറമ്പ് പഞ്ചായത്തിലെ നൂറുക്കണക്കിന് ഏക്കര്‍ ചേന കൃഷി വെള്ളത്തിനടിയിലായി. പെരിന്തല്‍മണ്ണ നഗരസഭയില്‍ പൊന്ന്യാകുര്‍ശി ബൈപാസിലും വെള്ളം കയറി. ആലിപ്പറമ്പ് വില്ലേജ് ഹൈസ്കൂള്‍ റോഡില്‍ സൈഡ് ഇടിഞ്ഞു. ആലിപ്പറമ്പ് ബിടാത്തിയില്‍ പാറക്കട്ടി വഴിപ്പാറയിലും റോഡ് സൈഡ് ഇടിഞ്ഞു.

അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ കരിമല റോഡിലും മണ്ണിടിഞ്ഞുണ്ടായ ഗതാഗത തടസം നീക്കം ചെയ്തു. കുന്തിപുഴയില്‍ നിന്ന് വെള്ളം കയറുന്ന സാഹചര്യത്തില്‍ ഏലംകുളം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഏകോപനത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. വെള്ളം കയറുന്നതും കയറാന്‍ സാധ്യതയുള്ളതുമായ പട്ടുക്കുത്ത്, തോണിക്കടവ് റോഡ്, അടിവാരം എന്നീ പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മറ്റിടങ്ങളിലേക്ക് മാറ്റി താമസിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. വീടുകളിലെ വിലപിടിച്ച വസ്തുക്കളും രേഖകളും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

പാലൂര്‍ക്കോട്ടയിലേക്ക് പ്രവേശനം നിരോധിച്ചു

പുഴക്കാട്ടിരി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ ഭരണസമിതി സന്ദര്‍ശിക്കുകയും പ്രദേശവാസികള്‍ക്കു നിര്‍ദേശങ്ങളും മുന്നറിയിപ്പും നല്‍കി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ അടിയന്തര ദുരന്ത നിവാരണ കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

മുന്‍കരുതലിന്‍റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രമായ പാലൂര്‍കോട്ടയിലേക്കുള്ള പ്രവേശനം നിരോധിച്ചു. ദുരന്തസാധ്യത പ്രദേശങ്ങളായ കുന്നിന്‍ചെരിവുകളിലും ചെറുപുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മുകുല്‍സു ചക്കച്ചന്‍ അറിയിച്ചു.

ജനപ്രതിനിധികള്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

പെരിന്തല്‍മണ്ണ: മഴ ശക്തമായതോടെ പെരിന്തല്‍മണ്ണ ബ്ലോക്ക് ഭരണ സമിതി അംഗങ്ങള്‍ എസ്ടി ഊരുകൾ, പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. താഴെക്കോട് പഞ്ചായത്തിലെ ആറങ്ങോട്ട്, മുള്ളന്‍മട എന്നീ ഊരുകളും പുഴവെള്ളം കയറിയ കട്ടുപ്പാറ, പാലൂര്‍, മേലാറ്റൂരിലെ കാട്ടുച്ചിറ പ്രദേശങ്ങളും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ.മുസ്തഫയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. എസ്ടി ഊരുകളിലെ കുടുംബങ്ങളെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും.

ഇതിനായി താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോഫിയ, വൈസ് പ്രസിഡന്‍റ് മൊയ്തുപ്പു പുലാക്കല്‍ എന്നിവരുമായും റവന്യു ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതായി ബ്ലോക്ക് പ്രസിഡന്‍റ് അറിയിച്ചു. അരി, മറ്റു നിത്യോപയോഗ സാധനങ്ങള്‍ ആവശ്യമെങ്കില്‍ ലഭ്യമാക്കും. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വനജ കുന്നംകുലത്ത്, താഴെക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മൊയ്തുപ്പു,

ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷന്‍മാരായ അഡ്വ.നജ്മ തബ്ഷീറ, അസീസ് പട്ടിക്കാട്, നാലകത്ത് ഷൗക്കത്ത്, മുഹമ്മദ് നയിം, പ്രബീന ഹബീബ്, യു.ടി. മുന്‍ഷിര്‍, താഴേക്കോട് ഗ്രാമപഞ്ചായത്ത് മെന്പര്‍ ഫാറുഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഴയില്‍ താഴെക്കോട് വില്ലേജിലെ 13-ാം വാര്‍ഡിലെ ചേക്കുഅഹമ്മദ് ഹാജിയുടെ വീടിന് സമീപത്തെ മതില്‍ ഇടിഞ്ഞുവീണു. ആളപായമില്ല.

ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍

മലപ്പുറം: പ്രളയക്കെടുതി നേരിടുന്നതിനു ജില്ലയില്‍ നിലവില്‍ 31 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 402 പുരുഷന്‍മാര്‍, 369 സ്ത്രീകള്‍, 260 കുട്ടികള്‍ എന്നിങ്ങനെ 300 കുടുംബങ്ങളില്‍ നിന്നുള്ള 1031 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ഒമ്പതു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മലപ്പുറം നഗരസഭയില്‍ ഏഴ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളും ഇരുപത്തിനാല് മണിക്കൂറും ബന്ധപ്പെടാവുന്ന ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂമും തുടങ്ങി. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍ മൂലം മുമ്പ് അപകടം ഉണ്ടായ പ്രദേശത്തെ ജനങ്ങളെ നഗരസഭയുടെ ടൗണ്‍ ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.

മുണ്ടുപറമ്പ് മദ്രസ ഓഡിറ്റോറിയം, മലപ്പുറം എംഎസ്പി എല്‍പി സ്കൂള്‍, കാവുങ്ങല്‍ മദ്രസ, പട്ടര്‍ക്കടവ് പള്ളിപ്പടി മദ്രസ, കണ്ണത്തുപാറ മദ്രസ, മച്ചിങ്ങല്‍ മദ്രസ ഉള്‍പ്പെടെ ഏഴു പ്രദേശങ്ങളിലായി താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടൊപ്പം റവന്യു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹകരണത്തോടെ ഭക്ഷ്യവസ്തുക്കളും ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നുണ്ട്.

കുടിവെള്ളം, മറ്റ് താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ക്യാമ്പുകളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ തയാറാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ. സക്കീര്‍ ഹുസൈന്‍, പി.കെ. അബ്ദുള്‍ ഹക്കീം, പരി അബ്ദുള്‍ ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, കൗണ്‍സിലര്‍മാരായ സി.കെ. സഹീര്‍, രമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.