സിദ്ധരാമയ്യക്ക് കുരുക്ക് ; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
സിദ്ധരാമയ്യക്ക് കുരുക്ക് ; പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
Sunday, August 18, 2024 3:06 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നല്കി.

മൈസൂർ അർബൻ ഡവലപ്മെന്‍റ് അഥോറിറ്റിയുടെ (മുഡ) ഭൂമി മുഖ്യമന്ത്രിയുടെ ഭാര്യ ബി.എം. പാർവതി നിയമവിരുദ്ധമായി കൈയടക്കിയെന്ന ആരോപണത്തിലാണ് ഗവർണർ തവർചന്ദ് ഗലോട്ട് അനുമതി നൽകിയത്.

മലയാളിയായ അഡ്വ. ടി.ജെ. ഏബ്രഹാം, പ്രദീപ് കുമാര്‍, സ്‌നേഹമയി കൃഷ്ണ എന്നിവര്‍ നല്‍കിയ പരാതിയിലാണു തീരുമാനം. വസ്തുനിഷ്ഠവും സത്യസന്ധവുമായ അന്വേഷണം ആവശ്യമാണെന്നു കണ്ടെത്തിയാണു തീരുമാനമെന്ന് ഗവർണർ വിശദീകരിച്ചു.




രാജിവയ്ക്കാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഗവർണറുടെ തീരുമാനം ഭരണഘടനാവിരുദ്ധവും നിയമങ്ങൾക്ക് എതിരുമാണ്. ഇതിനെതിരേ നിയമപോരാട്ടം നടത്തും. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണു നടന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് എനിക്കൊപ്പമാണ്.

- മുഖ്യമന്ത്രി സിദ്ധരാമയ്യ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.