യുപിയിൽ രണ്ട് ഓർക്കസ്ട്ര നർത്തകിമാർ കൂട്ട ബലാത്സംഗത്തിനിരയായി
യുപിയിൽ രണ്ട് ഓർക്കസ്ട്ര നർത്തകിമാർ  കൂട്ട ബലാത്സംഗത്തിനിരയായി
Thursday, September 12, 2024 5:17 AM IST
ഗോരഖ്പുർ: യുപിയിൽ രണ്ട് ഓർക്കസ്ട്ര നർത്തകിമാരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ ബിജെപി നേതാവിന്‍റെ മകൻ ഉൾപ്പെടെ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി രണ്ട് എസ്‌യുവികളിലെത്തിയ അക്രമികൾ വെടിയുതിർത്തശേഷം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമികളിലൊരാളായ അജിത് സിംഗിന്‍റെ വീട്ടിൽ പെൺകുട്ടികളെ എത്തിച്ചശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കി.


നാഗേന്ദ്ര യാദവ്, അശ്വൻ സിംഗ്, കൃഷ് തിവാരി, അർഥക് സിംഗ്, അജിത് സിംഗ്, ഡോ. വിവേക് സേത്ത് എന്നിവർ തിങ്കളാഴ്ച രാത്രിയും നിസാർ അൻസാരി, ആദിത്യ സാഹ്‌നി എന്നിവർ ചൊവ്വാഴ്ചയുമാണ് അറസ്റ്റിലായത്.

പ്രാദേശിക ബിജെപി നേതാവ് ആദിത്യ പ്രതാപ് സിംഗിന്‍റെ മകനാണ് അർഥക് സിംഗ്. ഗോരഖ്പുരിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറാണ് അറസ്റ്റിലായ വിവേക് സേത്ത്. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.