മത്സ്യക്കൃഷിയിൽ രാജ്യത്തെ ഒന്നാമതെത്തിക്കും: കേന്ദ്രമന്ത്രി
മത്സ്യക്കൃഷിയിൽ രാജ്യത്തെ  ഒന്നാമതെത്തിക്കും: കേന്ദ്രമന്ത്രി
Thursday, September 12, 2024 3:18 AM IST
ന്യൂഡൽഹി: മത്സ്യക്കൃഷിയിൽ രണ്ടാം സ്ഥാനത്തുനിന്ന് രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്.

പ്രധാൻമന്ത്രി മത്സ്യ കിസാൻ സന്പത്ത് സഹയോജന പദ്ധതിയുടെ (പിഎംഎസ്എസ്‌വൈ) പ്രധാന സംരംഭമായ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമും പിഎംഎസ്എസ്‌വൈയുടെ നാലാം വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാർഖണ്ഡിലെ ഹസാരിബാഗിൽ മുത്തുച്ചിപ്പിയുടെയും തമിഴ്നാട്ടിലെ മധുരയിൽ അലങ്കാരമത്സ്യത്തിന്‍റെയും ലക്ഷദ്വീപിൽ കടൽ പായലിന്‍റെയും ഉത്പാദന- സംസ്കരണ ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി രാജീവ് രാജൻ സിംഗ് പ്രഖ്യാപിച്ചു.

കേരളത്തിലെ ആറു ഗ്രാമങ്ങൾ ഉൾപ്പെടെ 100 തീരദേശ മത്സ്യഗ്രാമങ്ങളെ കാലാവസ്ഥ അതിജീവനക്ഷമമായ തീരപ്രദേശ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാക്കുന്നതിനും പുതിയ അഞ്ച് സംയോജിത അക്വാപാർക്കുകൾക്കും രണ്ട് ലോകോത്തര മത്സ്യവിപണന കേന്ദ്രങ്ങൾക്കും 2024-25 ലെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചതായി മന്ത്രി അറിയിച്ചു.


മത്സ്യബന്ധനം അസംഘടിത മേഖലയായതിനാൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻഎഫ്ഡിപി) രൂപവത്കരിച്ചു മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, മത്സ്യസംസ്കരണം നടത്തുന്നവർ തുടങ്ങിയ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ളവരുടെ രജിസ്ട്രേഷൻ നടത്തും. സാന്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ ഉൾപ്പെടെ മത്സ്യമേഖലയിലെ മുഴുവൻ വികസന പ്രവർത്തനങ്ങളും എൻഎഫ്ഡിപി വഴി നടപ്പാക്കും.

75,000 സ്ത്രീകൾക്ക് പ്രത്യേക ഊന്നൽ നൽകി 1.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും സൂക്ഷ്മ ചെറുകിട സംരംഭ ശൃംഖലയിൽ 5.4 ലക്ഷം തൊഴിലവസരങ്ങൾ തുടർച്ചയായി സൃഷ്‌ടിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നുവെന്ന് യോഗത്തിൽ വിലയിരുത്തി. ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.