ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
സനു സിറിയക്

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്‌ടിച്ച വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിയമത്തിന് പൂർണമായ സ്റ്റേ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിസ് ജോർജ് മസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചില വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ഏർപ്പെടുത്തിയത്.

നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്‍റെയും ഹർജിക്കാരുടെയും വാദം മേയ് 22ന് പൂർത്തിയായിരുന്നു. പ്രഥമദൃഷ്‌ട്യാലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തതെന്നും, വിഷയത്തിൽ അന്തിമ വാദം കേൾക്കുന്പോൾ ഈ വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കി.

അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഒരു നിയമനിർമാണം കോടതിക്കു സ്റ്റേ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഇടക്കാല ഉത്തരവ് പ്രസ്താവിക്കുന്നതിനുമുന്പായി ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

നിയമത്തിലെ ചില വ്യവസ്ഥകളാണ് അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെട്ടത്. നിയമത്തിലെ മുഴുവൻ വ്യവസ്ഥകളും സ്റ്റേ ചെയ്യാൻ ഒരു കേസുമെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1923 മുതലുള്ള നിയമനിർമാണത്തിന്‍റെ ചരിത്രം പരിശോധിച്ച കോടതി, ഓരോ വകുപ്പിലും പ്രഥമദൃഷ്‌ട്യാ ഉന്നയിച്ച എതിർപ്പ് കേട്ടുവെന്നും അതിന്‍റെ അടിസ്ഥാനത്തിൽ നിയമത്തിലെ എല്ലാ വ്യവസ്ഥകളും സ്റ്റേ ചെയ്യണമെന്ന അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

ഏപ്രിൽ നാലിനാണു വിവിധ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ വഖഫ് ഭേദഗതി നിയമം പാർലമെന്‍റ് പാസാക്കിയത്. ഉടൻതന്നെ നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു കേസ് ആദ്യം പരിഗണിച്ചത്.

എന്നാൽ, വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ തീർപ്പ് കൽപിക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി പുതിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് റഫർ ചെയ്യുകയായിരുന്നു. സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വാദം കേട്ടെങ്കിലും ഇടക്കാല ഉത്തരവുണ്ടായില്ല.

പിന്നീട് തുടർച്ചയായ മൂന്നു ദിവസത്തെ വാദത്തിനുശേഷം പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയാണ് ഇടക്കാല ഉത്തരവ് നൽകിയത്.

സ്റ്റേ ചെയ്ത വ്യവസ്ഥകൾ

വഖഫ് ചെയ്യാൻ അഞ്ചു വർഷം ഇസ്‌ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ

ഒരാൾക്കു തന്‍റെ സ്വത്തുക്കൾ വഖഫായി സമർപ്പിക്കണമെങ്കിൽ അഞ്ചു വർഷം ഇസ്‌ലാം മതം അനുഷ്ഠിക്കണമെന്ന നിയമത്തിലെ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാൾ ഇസ്‌ലാം മതം അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാനുള്ള സംവിധാനം ഒരുക്കി സർക്കാർ ചട്ടങ്ങൾ നിർമിക്കുന്നതു വരെയാണ് സ്റ്റേ.

വഖഫ് തർക്കത്തിൽ കളക്‌ടർക്കു തീർപ്പ് കൽപിക്കാൻ സാധിക്കില്ല

വഖഫ് സ്വത്തുക്കളുടെ പേരിൽ വഖഫ് ബോർഡും സർക്കാരും തമ്മിലുള്ള തീരുമാനം കൽപിക്കാൻ കളക്‌ടർക്കു സാധിക്കില്ല. വഖഫ് സ്വത്തിൽ തർക്കമുയർന്ന് അന്വേഷണം ആരംഭിച്ചാൽ ആ വസ്തുവിന് വഖഫ് പദവി നഷ്‌ടമാകുമെന്ന വ്യവസ്ഥയും കോടതി സ്റ്റേ ചെയ്തു. വഖഫ് ട്രൈബ്യൂണൽ വഖഫിന്‍റെ കാര്യത്തിൽ തീർപ്പ് കൽപിക്കുന്നതുവരെ മൂന്നാമതൊരു കക്ഷി തർക്കത്തിൽ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.

ബോർഡുകളിൽ അമുസ്‌ലിംകൾക്കു പരിധി നിശ്ചയിച്ചു

സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിയതു റദ്ദാക്കാൻ കോടതി തയാറായില്ല. എന്നാൽ മൂന്നിലേറെ അമുസ്‌ലിംകൾ സംസ്ഥാന ബോർഡിലും നാലിലേറെ അമുസ്‌ലിംകൾ കേന്ദ്ര വഖഫ് കൗണ്‍സിലിലും ഉണ്ടാകരുതെന്ന് ഉത്തരവിട്ടു. സംസ്ഥാന വഖഫ് ബോർഡിന്‍റെ സിഇഒ ആയി മുസ്‌ലിം അല്ലാത്ത ഒരാളെ അനുവദിക്കുന്ന വ്യവസ്ഥയിൽ ഇടപെടാതിരുന്ന കോടതി കഴിയുന്നതും മുസ്‌ലിം വിഭാഗത്തിൽനിന്നുള്ളയാളെ ഉൾപ്പെടുത്തണമെന്നു നിർദേശിച്ചു.

വഖഫ് രജിസ്ട്രേഷൻ സ്റ്റേ ചെയ്തില്ല

വഖഫ് രജിസ്ട്രേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.1995 മുതൽ 2013 വരെ വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
"ക്രമക്കേടുണ്ടായാൽ ഇടപെടും '; ബിഹാർ എസ്ഐആറില്‌ സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിൽ അന്തിമ വോട്ടർപട്ടിക തയാറായാലും അതിൽ എന്തെങ്കിലും നിയമവിരുദ്ധത ബോധ്യപ്പെട്ടാൽ ഇടപെടുമെന്ന് സുപ്രീംകോടതി.

ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാകുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.

എസ്ഐആർ രാജ്യവ്യാപകമായി നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്ന ഒക്‌ടോബർ ഒന്നിനുമുന്പ് വിഷയത്തിൽ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ മാസം അവസാനത്തോടെ കോടതി ഒരാഴ്ചത്തേക്ക് അവധിയിൽ പ്രവേശിക്കുന്നതിനാൽ ഒക്‌ടോബർ ഏഴിന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് രാജ്യവ്യാപക എസ്ഐആറുമായി ബന്ധപ്പെട്ട ഹർജിക്കാരുടെ വാദങ്ങളും കോടതി പരിഗണിക്കും.

നേരത്തേ കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് സ്ഥാനാർഥി നാമനിർദേശം നൽകുന്നതുവരെ ഉന്നയിക്കാമെന്നും പരിഗണിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം മാത്രമേ പരാതികൾ സ്വീകരിക്കപ്പെടുകയുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

ആധാർ ഉത്തരവിൽ പരിഷ്കാരമില്ല

യോഗ്യത തെളിയിക്കുന്ന രേഖകൾക്കൊപ്പം ആധാർ ഉൾപ്പെടുത്താമെന്ന സെപ്റ്റംബർ എട്ടിലെ ഉത്തരവ് പരിഷ്കരിക്കാൻ കോടതി വിസമ്മതിച്ചു. മുൻ ഉത്തരവ് താത്കാലിക നിർദേശം മാത്രമാണെന്നും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ സാധുത ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ആധാർ വ്യാജമായി നിർമിക്കപ്പെടാമെന്നും അതിനാൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണു കോടതിയെ സമീപിച്ചത്. ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
എഐ നിയന്ത്രിത കണ്‍ട്രോൾ റൂം ആശയം മുന്നോട്ടു വച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ ഉദ്യോഗസ്ഥർ ഓഫാക്കുന്നത് തടയുന്നതിനും അനാവശ്യ ഇടപെടൽ ഒഴിവാക്കി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതിനും കണ്‍ട്രോൾ റൂം ആശയം മുന്നോട്ടുവച്ച് സുപ്രീംകോടതി.

മാനുഷിക ഇടപെടലുകൾക്കു പകരം നിർമിതബുദ്ധിയാൽ (എഐ) പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം ആയിരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐ ടി) യുടെ സഹായം തേടുന്നതിനെക്കുറിച്ചു ചിന്തിക്കാവുന്നതാണെന്നും സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താമെന്നും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഐഐടിയെയും കക്ഷിചേർത്തു.

രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം സംബന്ധിച്ചു സ്വമേധയാ എടുത്ത ഹർജിയിൽ വാദം കേൾക്കവെയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നും അതിനാൽ ഈമാസം 22 ന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.

പോലീസ് സ്റ്റേഷനിലെ മേൽനോട്ടമാണു പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് കോടതിയുടെ വിലയിരുത്തൽ. സിസിടിവികൾ പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ ഒരു അനുസരണ സത്യവാങ്മൂലം നൽകിയേക്കാം. എന്നാൽ അതുകൊണ്ട് പരിഹാരമാകുന്നില്ല. സത്യവാങ്മൂലം സമർപ്പിച്ചിട്ടും കാമറകൾ ഓഫ് ചെയ്യപ്പെടും. കസ്റ്റഡി മർദനങ്ങൾ ഉണ്ടാകും. അതിനാൽ മനുഷ്യ ഇടപെടലില്ലാത്ത കണ്‍ട്രോൾ റൂമിനെക്കുറിച്ചു കോടതി ചിന്തിക്കുന്നതായും ബെഞ്ച് ഇന്നലെ പറഞ്ഞു.

സിസിടിവി ദൃശ്യം പതിയാത്ത സ്ഥലങ്ങളിൽ ആളുകൾ പോലീസ് അതിക്രമം നേരിട്ടേക്കാമെന്ന വാദം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് സ്റ്റേഷനുകൾക്കുപുറമെ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും കാമറ ഓഫ് ചെയ്യാറുണ്ടെന്നും അവിടെ ആവശ്യമായ കാമറകളില്ലെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

എന്നാൽ, ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതമാണെന്ന കണ്ടെത്തലുണ്ടായിരുന്നു. തുടർന്ന് രാജസ്ഥാനിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായെന്ന ഒരു മാധ്യമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു കോടതി വിഷയത്തിൽ കഴിഞ്ഞദിവസം സ്വമേധയാ ഇടപെടൽ നടത്തിയത്.
ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവരെ ആക്രമിച്ചു
ബിലാസ്പുർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവർ കൂട്ട ആക്രമണത്തിനു വിധേയരായി.

ബിലാസ്പുരിൽ പ്രാർഥനായോഗത്തിൽ പങ്കെടുത്ത മുന്നൂറോളം വരുന്ന ക്രൈസ്തവരെ മതപരിവർത്തനത്തിന്‍റെ പേരിൽ സംഘപരിവാര്‍ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

ഇതിനു പിന്നാലെ പോലീസ് പക്ഷപാത നിലപാടു സ്വീകരിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏഴ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരേ മാത്രം കേസെടുത്ത പോലീസ് നടപടിയെ വിശ്വാസികൾ ചോദ്യംചെയ്തു.

കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു ക്രൈസ്തവ വിശ്വാസികള്‍ പോലീസ് സ്‌റ്റേഷന്‍ വളയുകയും ചെയ്തു. ഇതിനിടെ, ക്രൈസ്തവർക്കെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് മറുവിഭാഗവും പോലീസ് സ്‌റ്റേഷനു മുന്നിലെത്തി. ഇരുവിഭാഗവും പത്തു മണിക്കൂറോളം പോലീസ് സ്‌റ്റേഷനു മുന്നില്‍ തുടര്‍ന്നുവെങ്കിലും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

സംഘപരിവാർ നടത്തിയ കല്ലേറിൽ 13 പേർക്കു പരിക്കേറ്റു. മാതാ ചൗര ചൗക്കിലെ ഒരു ഭവനത്തിലാണു കഴിഞ്ഞ ഞായറാഴ്ച ക്രൈസ്തവർ പ്രാർഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പിന്നാലെ പ്രദേശവാസികളായ ചിലർ ബജ്‌രംഗ്ദൾ പ്രവർത്തകരെ ബന്ധപ്പെടുകയും മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നതായി അറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് പാസ്റ്ററിനോട് പുറത്തുവരാൻ സംഘടിച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇദ്ദേഹം പുറത്തെത്തിയതോടെ കല്ലേറു തുടങ്ങി. കല്ലേറിൽ ക്രൈസ്തവ വിശ്വാസികളായ പത്തുപേർക്കും മൂന്നു ബജ്‌രംഗ് ദൾ പ്രവർത്തകർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്.

ഞായറാഴ്ച ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും സുവിശേഷപ്രസംഗകരെ മർദിക്കുകയും ചെയ്തിരുന്നു. തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
നിർമിതബുദ്ധി പരിപോഷിപ്പിക്കും; നിയന്ത്രണങ്ങളും ഉടൻ: ധനമന്ത്രി
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുന്നതിനായി നിർമിതബുദ്ധിയെ (ആർട്ടിഫിഷൽ ഇന്‍റലിജൻസ്- എഐ) ഉത്തരവാദിത്വത്തോടെ പരിപോഷിപ്പിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ വേണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

സാങ്കേതിക കുതിപ്പും നവീകരണങ്ങളും പോലെ ഇവയെ നിയന്ത്രിക്കാനുള്ള നിയമങ്ങളും വേഗത്തിൽ വികസിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വികസിതഭാരതത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗവും സാന്പത്തികവളർച്ചയുടെ കുതിപ്പിനുള്ള അവസരവും എന്നതിനെക്കുറിച്ച് നീതി ആയോഗ് സംഘടിപ്പിച്ച "ഫ്രോണ്ടിയർ ടെക് ഹബ്’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.

നിർമിതബുദ്ധി സ്ഥിരമല്ലെന്നും വേഗത്തിൽ പുരോഗമിക്കുന്ന തത്‌സമയവും ചലനാത്മകവുമായ സാങ്കേതികവിദ്യയായി എഐ ഉയർന്നുവന്നിട്ടുണ്ടെന്നും നിർമല പറഞ്ഞു. അതിനാൽ, ധാർമികതയിൽ പിന്നോട്ടിരിക്കരുതെന്ന് എല്ലാവരും ബോധവാന്മാരായിരിക്കണം. സാങ്കേതികവിദ്യയുടെ പുരോഗതിപോലെ നിയന്ത്രണങ്ങളും വേണ്ടതുണ്ട്.

പൊതുനന്മയ്ക്കായി എഐ അധിഷ്ഠിത പരിഹാരങ്ങൾ സ്വാംശീകരിക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ വഴിയിൽ വരുന്ന നന്മയുടെ അർഥം മനസിലാക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ സാങ്കേതികവിദ്യകളിലും ഗുണദോഷങ്ങളുണ്ട്. ജോലികളിൽ മാത്രമല്ല, അവ ദുരുപയോഗം ചെയ്യാവുന്ന രീതിയിലും വെല്ലുവിളിയുണ്ട്. അതു സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

പൊതുനന്മയ്ക്കായി സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിനും നിലനിർത്താനുമായി നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ സാങ്കേതികവിദ്യയെ തുടച്ചുനീക്കുന്ന നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ല. എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും വിവിധ മേഖലകളിൽ അവയുടെ ഉത്തരവാദിത്ത പ്രയോഗം ഉറപ്പാക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നഗരപ്രദേശങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുതിയ നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നിർമിതബുദ്ധിക്കു നിർണായക പങ്ക് വഹിക്കാൻ കഴിയും. എല്ലാ ജില്ലകളിലും എഐ സഹായത്തോടെയുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കണം. പുതിയ അവസരങ്ങൾ പിടിച്ചെടുക്കുന്നതിന് വിപുലമായ ഡിജിറ്റൽ, എഐ കഴിവുകളുള്ള തൊഴിൽശക്തിയെ തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി നിർമല പറഞ്ഞു.
രാഷ്‌ട്രീയ പാർട്ടിയിൽ ചേരുന്നത് ജോലിയായി കണക്കാക്കാൻ സാധിക്കില്ല: സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്‌ട്രീയപാർട്ടിയിൽ ചേരുന്നത് ഒരു ജോലിയായി കണക്കാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാഷ്‌ട്രീയപാർട്ടിയിൽ ചേരുന്പോൾ ശന്പളം ലഭിക്കുന്നില്ല. അതിനാൽ അതൊരു ജോലിയായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനു പാസാക്കിയ പോഷ് നിയമം 2013 പ്രകാരം ലൈംഗികപീഡന പരാതികൾ പരിഹരിക്കുന്നതിന് രാഷ്‌ട്രീയ പാർട്ടികൾക്ക് ആഭ്യന്തര പരാതി സമിതി നിർബന്ധമല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രൻ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് ശരിവച്ചു.

നിയമത്തിൽ പരാമർശിച്ചിരിക്കുന്ന തൊഴിലിടം എന്ന നിർവചനത്തിന്‍റെ പരിധിയിൽ രാഷ്‌ട്രീയപാർട്ടികളെ കൊണ്ടുവരാൻ സാധിക്കില്ലെന്നാണു കോടതിയുടെ കണ്ടെത്തൽ. പോഷ് നിയമപ്രകാരം പരാതി നൽകാൻ ഒരു സ്ത്രീ സ്ഥാപനത്തിൽ ജോലിചെയ്യേണ്ട ആവശ്യമില്ലെന്നും രാഷ്‌ട്രീയപാർട്ടികൾ ഒരു സംഘടിത സംവിധാനത്തിലാണു പ്രവർത്തിക്കുന്നതെന്നുമാണ് ഹർജിക്കാർ വാദിച്ചത്.

അതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നേരത്തേ രാഷ്‌ട്രീയ പാർട്ടികളെ പോഷ് നിയമത്തിന്‍റെ കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇതേ ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ ആദ്യ ഹർജി പിൻവലിക്കുകയായിരുന്നു.
വഖഫ് കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്തു പ്രതിപക്ഷനേതാക്കളും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയും.

വിവാദ നിയമത്തെ പാർലമെന്‍റിൽ എതിർത്ത പാർട്ടികളുടെ മാത്രമല്ല സംയുക്ത പാർലമെന്‍ററി സമിതിയിൽ (ജെപിസി) എതിർപ്പറിയിച്ച എംപിമാരുടെ വിജയം കൂടിയാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങളുടെ വിജയമായി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിയമഭേദഗതിയെ ഭാഗികമായി മാത്രം സ്റ്റേ ചെയ്ത പരമോന്നത കോടതിയുടെ ഉത്തരവിനെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അനുകൂലിച്ചു. സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തിന് നല്ല സൂചനയാണെന്നായിരുന്നു ഉത്തരവിനോട് റിജിജു പ്രതികരിച്ചത്. പാർലമെന്‍റിന്‍റെ എല്ലാ അധികാരങ്ങളെയും വെല്ലുവിളിക്കാൻ കഴിയില്ലെന്നും നിയമത്തിലെ ചില വ്യവസ്ഥകളെ മാത്രം വെല്ലുവിളിക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവ് ഇതുതന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും റിജിജു പറഞ്ഞു.

ബിജെപി സർക്കാരിന്‍റെ ഭരണഘടനാവിരുദ്ധവും അനധികൃതവുമായ ഭേദഗതികളെ റദ്ദാക്കുന്നതിനായുള്ള പ്രധാന നടപടിയാണു സുപ്രീംകോടതി ഉത്തരവെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. വിവാദ വ്യവസ്ഥകൾക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സ്വാഗതം ചെയ്തു.

ശിഥിലമായ മോദിസഖ്യത്തിനു സുപ്രീംകോടതി ഒരു സുപ്രധാന സന്ദേശം നൽകിയെന്നായിരുന്നു തൃണമൂൽ എംപി സാഗരിക ഘോഷിന്‍റെ പ്രതികരണം. വഖഫ് വിഷയത്തിൽ സർക്കാർ ഇടപെടരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സുപ്രീംകോടതി നീതി ഉറപ്പാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
അന്താരാഷ്‌ട്ര ജനാധിപത്യദിനത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി ഖാർഗെ
ന്യൂഡൽഹി: അന്താരാഷ്‌ട്ര ജനാധിപത്യദിനത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരേ വിമർശനശരമെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ആർഎസ്എസും ബിജെപിയും കഴിഞ്ഞ 11 വർഷമായി രാജ്യത്തെ ജനാധിപത്യം തകർക്കാൻ ശ്രമിക്കുകയാണെന്ന്, ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്കരണവും (എസ്ഐആർ) രാഹുൽ ഗാന്ധിയുടെ "വോട്ട് കൊള്ള’ ആരോപണവും മന്ത്രിമാരെ പുറത്താക്കാനായി ഭരണപക്ഷം പാർലമെന്‍റിൽ അവതരിപ്പിച്ച ബില്ലും എടുത്തുപറഞ്ഞ് ഖാർഗെ ചൂണ്ടിക്കാട്ടി.

"പരിഷ്കരണം' എന്ന വ്യാജേന ഭരണഘടനയിൽ അടിസ്ഥാനമായ വോട്ടവകാശം ബിജെപി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. എസ്ഐആർ നടപടിയിലൂടെയും രാഹുൽ തുറന്നുകാട്ടിയ "വോട്ട് കൊള്ള' യിലൂടെയും ബിജെപി ക്രമമായും തന്ത്രപരമായും തെരഞ്ഞെടുപ്പിന്‍റെ ആധികാരികത നശിപ്പിച്ചു.

ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ പുറത്താക്കാനായി കേന്ദ്രം കൊണ്ടുവന്ന 130-ാമത് ഭരണഘടനാ ഭേദഗതി ബില്ലിനെ "ട്രോജൻ കുതിര' എന്നാണു ഖാർഗെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അഴിമതിക്കാർ എന്ന മുദ്രകുത്തി അട്ടിമറിക്കാൻ ബിൽ വഴിയൊരുക്കും. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ 30 ദിവസത്തിനകം നിയമപരമായി ബുൾഡോസ് ചെയ്യാൻ കഴിയുമെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പുകളെന്ന സന്ദേശമാണ് ബിൽ നൽകുന്നത്.

ആർഎസ്എസ്-ബിജെപി പിടിയിൽനിന്ന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ നമുക്ക് വീണ്ടും ഉറപ്പിക്കാമെന്ന് അന്താരാഷ്‌ട്ര ജനാധിപത്യദിനത്തിൽ ഖാർഗെ പറഞ്ഞു.
ജാർഖണ്ഡിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.

ഗോർഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറുമണിയോടെ സഹ്‌ദേവ് സോറന്‍റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരേ വെടിവയ്ക്കുകയായിരുന്നു.

സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന സഹ്‌ദേവ് സോറൻ കൊല്ലപ്പെട്ടത്. ചഞ്ചൽ എന്നറിയപ്പെടുന്ന രഘുനാഥ് ഹെബ്റാം, ബിർസെൻ ഗഞ്ചു എന്നിവരാണു കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.

രഘുനാഥിന്‍റെ തലയ്ക്ക് 25 ലക്ഷം രൂപയും ഗഞ്ചുവിന്‍റെ തലയ്ക്ക് 10 ലക്ഷംരൂപയും പോലീസ് വിലയിട്ടിരുന്നു. മൂന്ന് എകെ 47 തോക്ക് ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.
ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് പിഞ്ചുകുട്ടി മരിച്ചു
ഗുരുഗ്രാം: ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് രണ്ടുവയസുകാരനു ദാരുണാന്ത്യം. ഗുരുഗ്രാം ഇഫ്കോ ചൗക്കിനു സമീപം സെക്ടർ 65ലാണു സംഭവം. രാജസ്ഥാൻ സ്വദേശി കാലുവിന്‍റെ മകനായ ദിൽരാജ് ആണ് മരണമടഞ്ഞത്.

ഭാഗികമായി മൂടിയിരുന്ന മാൻഹോളിനു മുകളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ‌ വീഴുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനായി ഗുരുഗ്രാമിലെത്തിയതായിരുന്നു കാലുവും കുടുംബവും. മാൻഹോളിനു സമീപമുള്ള ഒരു കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ബീഡി പരാമർശം ചർച്ചയാക്കി പ്രധാനമന്ത്രി
പുർണിയ: ബിഹാറിനെ ബീഡിയുമായി സമൂഹമാധ്യമത്തില്‍ താരതമ്യപ്പെടുത്തിയ സംഭവം എടുത്തുപറഞ്ഞ് കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിഹാറിൽ ദുർഭരണം നടത്തിയ ചരിത്രമുള്ള ആർജെഡിക്കും കോൺഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മമാരും സഹോദരിമാരും ഉചിതമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിന്തുണച്ചിരുന്നവരാണ് പ്രതിപക്ഷമെന്നും അത്തരക്കാരെ എൻഡിഎ ആട്ടിയോടിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ നടത്തിയ റാലിയിൽ അദ്ദേഹം ആരോപിച്ചു.

“ബിഹാറിന്‍റെ വികസനം ആർജെഡിക്കും കോൺഗ്രസിനും ദഹിക്കുന്നില്ല. പാവപ്പെട്ടവരെ പിന്തുണയ്ക്കുകയെന്നതാണ് മോദിയുടെ നയം. നാല് കോടി ജനങ്ങൾക്ക് കെട്ടുറപ്പുള്ള സ്ഥിരം വീടുകൾ ഞങ്ങൾ നൽകിക്കഴിഞ്ഞു.

മൂന്നു കോടി വീടുകൾ കൂടി നിർമാണഘട്ടത്തിലാണ്”, മോദി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി ദേശീയ മഖാന ബോർഡ് രൂപീകരിക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു.
കന്നഡ സിനിമാതാരത്തിന്‍റെ ഫോൺ ഹാക്ക് ചെയ്തു
ബംഗളൂരു: കന്നഡ സിനിമാതാരം ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും ഫോണുകൾ ഹാക്ക് ചെയ്തു.

തങ്ങളുടെ നന്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വന്നാൽ പ്രതികരിക്കരുതെന്ന് ഉപേന്ദ്ര വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

ഒരു ഓൺലൈൻ ഓർഡർ സംബന്ധിച്ച് അജ്ഞാത നമ്പറിൽ നിന്ന് വന്ന സന്ദേശമാണ് പ്രിയങ്കയെ സൈബർ ചതിക്കുഴിയിൽ വീഴ്ത്തിയത്. ഇതിന് പിന്നിൽ ഹാക്കർമാർ പ്രവർത്തിച്ചതായും പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും ഉപേന്ദ്ര പറഞ്ഞു.
ആചാര്യ ദേവ്‌രഥ് മഹാരാഷ്‌ട്ര ഗവർണറായി ചുമതലയേറ്റു
മുംബൈ: മഹാരാഷ്‌ട്രയുടെ പുതിയ ഗവർണറായി ആചാര്യ ദേവ്‌രഥ് ചുമതലയേറ്റു. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ ചന്ദ്രശേഖർ ( ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്) സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു.

ഉപരാഷ്‌ട്രപതിയായി സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതിനെത്തുടർന്നാണ് ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവ്‌രഥിനെ മഹാരാഷ്‌ട്രയിൽ നിയമിച്ചത്.
"എങ്ങോട്ടും പോകുന്നില്ല, എൻഡിഎയിൽ തുടരും'; മോദിയുടെ സാന്നിധ്യത്തിൽ നിതീഷ്
പൂർണിയ: ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്ന് (എൻഡിഎ) വിട്ടുപോകുമെന്ന അഭ്യൂഹങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മറുപടി പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.

എൻഡിഎയിൽ തുടരുമെന്നു വ്യക്തമാക്കിയ നിതീഷ് അധികാരം പങ്കിട്ട ഘട്ടങ്ങളിലെല്ലാം കോൺഗ്രസുമായി കലഹിച്ചിരുന്നുവെന്നും പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുത്ത റാലിയിൽ സംസാരിക്കുകയായിരുന്നു നിതീഷ്.

2005ലാണ് ബിജെപിക്കൊപ്പം ചേർന്ന് ആദ്യമായി സർക്കാർ രൂപീകരിക്കുന്നത്. അതിനുശേഷം ഒന്നുരണ്ടു തവണ മറുഭാഗത്തേക്ക് പോയി. അന്നെല്ലാം അധികാരവിഭജനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. ഇനി ഒരിടത്തേക്കും പോകുന്നില്ല- മോദിയുടെ പ്രോത്സാഹനത്തിനിടെ നിതീഷ് സ്ഥിരീകരിച്ചു.
ജമ്മുകാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 17കാരൻ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ കൗമാരക്കാരൻ മരണത്തിനു കീഴടങ്ങി. സൈന്യത്തിന്‍റെ 92 ബേസ് ആശുപത്രിയിൽവച്ചാണ് ഷാഹിദ് യൂസഫ് (17) മരിച്ചത്.

ആയുധശാലയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബാണ് ഞായറാഴ്ച അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ആദ്യം അനന്ത്നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിദിനെ പിന്നീട് 92 ബേസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.
ജസ്റ്റീസ് എം.സുന്ദർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു
ഇംഫാൽ: ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ എ.കെ. ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. ജെസ്റ്റീസ് കെ. സോമശേഖർ വിരമിച്ച ഒഴിവിലാണു നിയമനം.
ചുരാചന്ദ്പുരിൽ കുക്കി നേതാവിന്‍റെ വീടിനു തീയിട്ടു
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി നേതാവിന്‍റെ വീട് ജനക്കൂട്ടം തീവച്ചു നശിപ്പിച്ചതിനെത്തുടർന്നു മേഖലയിൽ സംഘർഷാവസ്ഥ.

കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) നേതാവ് കാൽവിൻ ഐകെൻതോംഗിന്‍റെ വീടിനാണ് ഞായറാഴ്ച രാത്രി ഒരുസംഘം തീവച്ചത്. പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്നു കാണിച്ച് കേന്ദ്രസർക്കാരുമായി അടുത്തിടെ കരാറിലൊപ്പിട്ട സംഘടനയാണ് കെഎൻഒ.

അതേസമയം വൈദ്യുതി ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രദേശവാസികളായ ഒരുവിഭാഗം പറയുന്നു. കുക്കി സോ കൗൺസിൽ വക്താവ് ഗിൻസ വുൾസോംഗിന്‍റെ വീടിനു നേരേയും ആക്രമണശ്രമം നടന്നുവെങ്കിലും പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽമൂലം അനിഷ്ടസംഭവങ്ങൾ ഒഴിവായി.
ചൈനയ്ക്കു മറുപടി; ബ്രഹ്മപുത്രയില്‍ വന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ് പദ്ധതിയുമായി ഇന്ത്യ. നദിയിലെ ജലപ്രവാഹത്തെ സ്വാധീനിക്കുംവിധം ചൈന നിര്‍മിക്കുന്ന അണക്കെട്ടിനു ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം.

അരുണാചല്‍ പ്രദേശിലെ ദിബാംഗിലാണ് ഇന്ത്യ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങുന്നത്. പൊതുമേഖലാസ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ കോര്‍പറേഷനാണ് 278 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിന്‍റെ നിര്‍മാണച്ചുമതല. ഇതിനായി 17,069 കോടി രൂപയുടെ ആഗോള ടെൻഡർ വിളിച്ചുകഴിഞ്ഞു.

2880 മെഗാവാട്ട് വൈദ്യുതി ഉത്പാദനംകൂടി ലക്ഷ്യമിടുന്നതാണു പദ്ധതി. 91 മാസത്തെ സമയപരിധി നിശ്ചയിച്ച് 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണു പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അരുണാചല്‍പ്രദേശിന് പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.

ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ടിബറ്റിലെ യാര്‍ലുംഗ് സാംഗ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന അണക്കെട്ട് 16,700 കോടി ഡോളര്‍ ചെലവിലാണ് ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്നനിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്‍റെ ഭാഗമായിട്ടുണ്ട്.

ചൈനീസ് അണക്കെട്ടില്‍നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെതന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അണക്കെട്ട് ഇന്ത്യയെയും ബംഗ്ലാദേശിനെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.
മരണത്തിനുമുന്പ് ആശുപത്രിയിൽ വൈദ്യസഹായം; അഞ്ചുവർഷത്തിനിടെ കേരളത്തിൽ വൻ ഇടിവ്
സീനോ സാജു

ന്യൂഡൽഹി: മരണത്തിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായവരുടെ ശതമാനത്തിൽ കേരളത്തിൽ ഇടിവെന്ന് കേന്ദ്രസർക്കാരിന്‍റെ റിപ്പോർട്ട്.

രാജ്യത്തെ രജിസ്ട്രാർ ജനറലിന്‍റെ ഓഫീസും സെൻസസ് കമ്മീഷണറും ചേർന്നു തയാറാക്കിയ 2023ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ടിലാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ അഞ്ചു വർഷത്തിനിടെ വൻ ഇടിവുണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഈ മാസമാദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ 2018ലെയും ഏറ്റവുമൊടുവിൽ വിവരങ്ങൾ ലഭ്യമായ 2023ലെയും കണക്കുകൾ താരതമ്യപ്പെടുത്തുന്പോഴാണ് ശതമാനക്കണക്കിൽ കേരളം പിന്നോട്ടുപോയിട്ടുള്ള കാര്യം വ്യക്തമാകുന്നത്.

റിപ്പോർട്ടിലെ കണക്കുകൾപ്രകാരം 2018ൽ കേരളത്തിൽ മരിച്ച 79.6 ശതമാനം പേർക്കും സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ മരണത്തിനുമുന്പ് വൈദ്യസഹായം ലഭിച്ചിരുന്നു. രാജ്യത്ത് ഇത് 2018ൽ 47.8 ശതമാനം മാത്രം നിൽക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മുൻപന്തിയിലുമായിരുന്നു കേരളം.

സംസ്ഥാനത്ത് ഈ ശതമാനം 2019ലും 2020ലും 80.7 ആയി വർധിച്ചുവെങ്കിലും 2021ൽ ഒറ്റയടിക്ക് കൂപ്പുകുത്തി 56.1ലേക്ക് വീണൂ. 2022ൽ ഇത് 55.7 ആയി വീണ്ടും കുറഞ്ഞുവെന്നും 2023ൽ ഇത് അല്പം ഭേദപ്പെട്ട് 57.4 ആയെന്നുമാണ് 2023ലെ എസ്ആർഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്തും അഞ്ചു വർഷത്തിനിടെ കുറവുണ്ട്. 2023ൽ രാജ്യത്ത് 39.9 ശതമാനം പേർക്കു മാത്രമാണ് മരണത്തിനുമുന്പ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായത്.

2023ലും ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്ത് ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം കേരളമാണെങ്കിലും അഞ്ചു വർഷത്തിനിടെ ഏകദേശം 27.9 ശതമാനം ഇടിവാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്.

ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനത്തിൽ സംസ്ഥാനത്തും രാജ്യത്തുടനീളവും വർധനയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെങ്കിലും എന്തുകൊണ്ടാണ് ഈ ഇടിവെന്ന് എസ്ആർഎസ് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. കേരളത്തിലെ നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമീണമേഖലകളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത്.

2018ൽ മരിക്കുന്നതിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായിരുന്നവരുടെ ശതമാനം കേരളത്തിലെ ഗ്രാമീണമേഖലകളിൽ 86.2 ശതമാനമായിരുന്നുവെങ്കിലും 2023ൽ ഇത് 58.5 ആയി കൂപ്പുകുത്തി.

ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനം കേരളത്തിലെ നഗരപ്രദേശങ്ങളിലാകട്ടെ 2018ൽ 73 ശതമാനമുണ്ടായിരുന്നിടത്തുനിന്ന് 2023ൽ 56.4 ശതമാനമായി കുറഞ്ഞു.
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണം
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണമുണ്ടായെന്നു പരാതി. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചെന്നും സുവിശേഷ പ്രസംഗകരെ ആയുധങ്ങളടക്കം ഉപയോഗിച്ചു മർദിച്ചുവെന്നുമാണ് ആരോപണം. വിശ്വാസികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഛത്തീസ്ഗഡിലെ ദുർഗിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു രണ്ട് മലയാളി കന്യാസ്ത്രീകളെ കൈയേറ്റം ചെയ്തതിലൂടെ കുപ്രസിദ്ധയായ തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെയും ആക്രമണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രെയർ ടവറിൽ തങ്ങൾ സമാധാനപരമായി പ്രാർഥിച്ചുകൊണ്ടിരിക്കേ ബജ്‌രംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സുവിശേഷപ്രസംഗകർ പറയുന്നു.

എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു തങ്ങൾ സ്ഥലത്തെത്തിയതെന്ന് ബജ്‌രംഗ്ദൾ പ്രവർത്തകർ അവകാശപ്പെട്ടു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടോയെന്നു സ്ഥലത്തെത്തി പരിശോധിക്കാൻ ശ്രമിക്കുന്പോൾ തങ്ങളെ തടഞ്ഞുവെന്നും പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവർ തങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ബജ്‌രംഗ്ദൾ പ്രവർത്തകർ ആരോപിച്ചു.

സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മതപരിവർത്തനം നടന്നുവെന്ന ആരോപണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനുപുറത്ത് സുവിശേഷ പ്രസംഗകരെ ബലമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സിബി ജോർജ് വിദേശകാര്യമന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിരുന്ന സിബി ജോർജ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പടിഞ്ഞാറൻ മേഖലയുടെ സെക്രട്ടറിയായി ചുമതലയേറ്റു.

ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധത്തിൽ നിർണായക നാഴികക്കല്ലുകൾ സൃഷ്‌ടിച്ചതിനുശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ സെക്രട്ടറിയായി മലയാളിയായ സിബി ജോർജ് ചുമതലയേൽക്കുന്നത്. “ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ശക്തമായ പാലം’’എന്നാണ് ജപ്പാൻ അംബാസഡർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന അവസരത്തിൽ സിബി ജോർജിനെ ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ വിശേഷിപ്പിച്ചത്. മുന്പ് സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, ലിച്ചെൻസ്റ്റൈൻ, കുവൈറ്റ്, റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡ്സ് എന്നിവിടങ്ങളിലും ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ചുള്ള സിബി ജോർജ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയും പൊടിമറ്റം കുടുംബാംഗവുമാണ്.

1993ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന സിബി ജോർജ് തുർക്കി തലസ്ഥാനമായ അങ്കാറയിലെ മിഷനിൽ പൊളിറ്റിക്കൽ ഓഫീസറായാണു നയതന്ത്രജീവിതം ആരംഭിച്ചത്. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് കിഴക്കൻ ഏഷ്യ ഡിവിഷനിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ ഇന്ത്യൻ വിദേശകാര്യ സേവനത്തിലെ മികവിനുള്ള എസ്.കെ. സിംഗ് അവാർഡ് ലഭിച്ചു. കലാകാരിയായ ജോയ്സ് ജോണ്‍ പാന്പൂരെത്താണു ഭാര്യ. മൂന്നു മക്കളുണ്ട്.
വാതുവയ്പ് ആപ്പ് കേസ് : നടി ഉർവശി റൗട്ടേലയ്ക്കും മിമിക്കും ഇഡി നോട്ടീസ്
ന്യൂഡൽഹി: ഓൺലൈൻ വാതുവയ്പ് ആപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജാരാകാൻ ആവശ്യപ്പെട്ട് നടി ഉർവശി റൗട്ടേലയ്ക്കും തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തിക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. ഡൽഹിയിലെ ഓഫീസിൽ ഇന്നു ഹാജരാകാനാണ് മിമി ചക്രവർത്തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉർവശി റൗട്ടേല നാളെ ഹാജരാകണം.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ എന്നിവരെ ഇഡി ചോദ്യംചെയ്തിരുന്നു. ഇന്ത്യയിൽ 22 കോടി പേർ ഓൺലൈൻ വാതുവയ്പ് ആപ്പുകൾ ഉപയോഗിക്കുന്നു. 10,000 കോടി ഡോളറിന്‍റേതാണ് ഇന്ത്യയിലെ ഓൺലൈൻ വാതുവയ്പ് ആപ്പ് വിപണി.
ആഗോള അയ്യപ്പസംഗമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാനസർക്കാർ രാഷ്‌ട്രീയലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് ഡോ.പി. എസ്. മഹേന്ദ്രകുമാർ എന്നയാളാണു ഹർജി നൽകിയത്. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും രാഷ്‌ട്രീയപരിപാടികൾക്കായി വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണു മതേതരത്വം. ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല.

അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്‌ട്രീയപരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അയ്യപ്പസംഗമം നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ള പന്പാനദിയുടെ തീരപ്രദേശം പരിസ്ഥിതിലോല മേഖലയാണെന്നും അവിടെ അയ്യപ്പസംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുൻ നിർദേശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നു സുപ്രീംകോടതിയിൽ ഉന്നയിച്ചേക്കും.
ആസാമിൽ ഭൂചലനം
ഗോഹട്ടി: ആസാം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയെ പിടിച്ചുലച്ച് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകുന്നേരം 4:41 നാണ് രേഖപ്പെടുത്തിയത്. ആസാമിലെ ഉദൽഗുരി ജില്ലയിലാണു പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ഭയചകിതരായ ആളുകൾ വീടുവിട്ട് പുറത്തേക്ക് ഓടി.

ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ശര്‍മ അറിയിച്ചു. സ്ഥിതിഗതികള്‍ അനുനിമിഷം നിരീക്ഷിക്കുന്നണ്ടെന്നും അദ്ദേഹം അറിയിച്ചു. സോണിത്പുർ, താമുൽപുർ, നൽബാരി ഉൾപ്പെടെ സമീപ ജില്ലകളിലും മണിപ്പുർ, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ശക്തമായ പ്രകന്പനം അനുഭവപ്പെട്ടു.
ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് എം. സുന്ദറിനെ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചതായി നിയമ മന്ത്രാലയം അറിയിച്ചു.

ചീഫ് ജസ്റ്റീസ് കെംപയ്യ സോമശേഖർ വിരമിച്ചശേഷം ഇദ്ദേഹം ചുമതലയേൽക്കും. വ്യാഴാഴ്ചയാണ് വിവിധ ഹൈക്കോടതികളു‌ടെ ചീഫ് ജസ്റ്റീസുമാരായി ഉയർത്തേണ്ടവരുടെ പേരുകൾ സുപ്രീംകോടതി കൊളീജിയം കൈമാറിയത്. ജസ്റ്റീസുമാരായ പവൻകുമാർ ബി. ബജന്ത്രി, സൗമെൻ സെൻ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
വഖഫ് നിയമ ഭേദഗതി: ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും. കേസിലെ വാദംകേൾക്കലിൽ നിയമഭേദഗതിക്കെതിരേ ഉയർന്നുകേട്ട നിയമ, നടപടി പ്രശ്നങ്ങളിൽ സുപ്രീംകോടതി വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഉപയോഗത്തിലൂടെയോ ഔപചാരിക രേഖയിലൂടെയോ കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ വിഷയം ജുഡീഷൽ പരിഗണനയിൽ നിലനിൽക്കെ ഡീനോട്ടിഫൈ ചെയ്യാൻ കഴിയുമോ, അന്വേഷണനടപടികൾക്കിടയിലെ ജില്ലാ കളക്‌ടറുടെ പങ്ക് എന്നിവയടക്കമുള്ള ചോദ്യങ്ങൾക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി ഉത്തരം നൽകിയേക്കും.
വോട്ട് കൊള്ള: വേണ്ടത് അന്വേഷണമെന്ന് ഖുറേഷി
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേയുള്ള ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച തണുപ്പൻ സമീപനത്തെ വിമർശിച്ച് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി. ആരോപണം മുഖ്യധാരയിൽ ഉയർത്തിക്കാട്ടിയ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ ആക്ഷേപകരവും നിന്ദ്യവുമായ ഭാഷയിൽ ആക്രോശിക്കുന്നതിനുപകരം അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിടേണ്ടതായിരുന്നുവെന്ന് ഖുറേഷി പറഞ്ഞു.

ആരോപണങ്ങളെ രാഹുൽ"ഹൈഡ്രജൻ ബോംബി’നോട് ഉപമിച്ചതു "രാഷ്‌ട്രീയ അലങ്കാരവാക്ക്’ മാത്രമാണെങ്കിലും അദ്ദേഹം ഉന്നയിച്ച പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ഖുറേഷി ചൂണ്ടിക്കാട്ടി.

ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം നടപ്പിലാക്കിയ രീതിയെയും ഖുറേഷി വിമർശിച്ചു. ബിഹാറിലെ എസ്ഐആർ നടപടിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ "പണ്ടോറയുടെ പെട്ടി’തുറക്കുക മാത്രമല്ല ചെയ്തതെന്നും തേനീച്ചക്കൂട്ടിൽ അവർ കൈയിട്ടു കഴിഞ്ഞുവെന്നും ഉറപ്പായും വേദനിക്കുമെന്നും ഖുറേഷി പറഞ്ഞു. പ്രതിപക്ഷപാർട്ടികൾക്കു നൽകുന്ന ലാളന അധികാരത്തിലിരിക്കുന്ന പാർട്ടികൾക്കു നൽകേണ്ടെന്നും താനെപ്പോഴും പ്രതിപക്ഷപാർട്ടികൾക്കാണു മുൻഗണന നൽകിയിരുന്നതെന്നും ഖുറേഷി അഭിപ്രായപ്പെട്ടു.

വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആവശ്യമായ രേഖകളിൽനിന്നു വോട്ടർ തിരിച്ചറിയൽ കാർഡ് ഒഴിവാക്കിയതിലെ യുക്തിയെ സംബന്ധിച്ച ചോദ്യത്തിനു വോട്ടർ തിരിച്ചറിയൽ കാർഡ് തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ പുറപ്പെടുവിച്ചതാണെന്നും അതു സ്വീകരിക്കാത്തതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ഖുറേഷിയുടെ മറുപടി.
ജാർഖണ്ഡിൽ മാവോയിസ്റ്റിനെ വധിച്ചു
മേദിനിനഗർ: ജാർഖണ്ഡിൽ സെപ്റ്റംബർ നാലിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച കേസിൽ തലയ്ക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.

മുഖ്ദേവ് യാദവ് ആണ് കൊല്ലപ്പെട്ടത്. തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റിയിലെ വിമത ഗ്രൂപ്പ് കമാൻഡറായിരുന്നു മുഖ്ദേവ് എന്ന് ഐജി മൈക്കിൾ രാജ് പറഞ്ഞു. മനതു-തർഹാസി പോലീസ് സ്റ്റേഷനുകൾക്കുസമീപം വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.
പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം: വഴിമാറിയത് വൻ അപകടം
ലക്‌നോ: ലക്‌നോയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം വലിയ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. വിമാനം പറന്നുയരാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

റണ്‍വേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിനു കഴിയാതെവന്നതോടെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തുകയായിരുന്നു. റണ്‍വേയുടെ അവസാനഭാഗത്ത് വിമാനം നിയന്ത്രണവിധേയമായി. 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

സമാജ് വാദി പാര്‍ട്ടി എംപിയും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഭാര്യയുമായ ഡിംപിള്‍ യാദവും യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു വിമാനത്തിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്നുള്ള ആശങ്കാജനകമായ നിമിഷങ്ങള്‍.
ചുരാചന്ദ്പുരിൽ ജനക്കൂട്ടം സേനയുമായി ഏറ്റുമുട്ടി
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി ഉയർത്തിയിരുന്ന ബാനറുകളും കട്ട്ഔട്ടുകളും നശിപ്പിച്ചതിന് രണ്ടുപേരെ അറസ്റ്റ്ചെയ്തതിനെതിരേയാണു ജനക്കൂട്ടം പ്രതിഷേധിച്ചത്.

ചുരാചന്ദ്പുരിലെ പിയേഴ്സൺമൻ, ഫൈലിയൻ ബസാർ എന്നിവിടങ്ങളിലെ ബാനറുകളും കട്ടൗട്ടുകളും കഴിഞ്ഞ വ്യാഴാഴ്ചയാണു നശിപ്പിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി യുവാക്കളെ പോലീസ് ചോദ്യംചെയ്തു. ഇതിനുശേഷം രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായവരെ ഉടൻ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ചുരാചന്ദ്പുർ പോലീസ് സ്റ്റേഷനുമുന്നിൽ ജനക്കൂട്ടം സംഘടിപ്പിച്ച പ്രതിഷേധം പൊടുന്നനെ അക്രമാസക്തമായി. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു സുരക്ഷാസേന അറിയിച്ചു.

2023 മേയിൽ വംശീയകലാപം തുടങ്ങിയശേഷം ആദ്യമായി കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തിയത്. ചുരാചന്ദ്പുരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മണിപ്പുരിൽ സമാധാനം തിരിച്ചെത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
കോൺഗ്രസ് ഭീകരതയെ പിന്തുണയ്ക്കുന്നു: മോദി
ഗോഹട്ടി: രാജ്യത്തിന്‍റെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരം കോൺഗ്രസ് പാക്കിസ്ഥാൻ വളർത്തുന്ന ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ ദരാംഗില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാരെയും ദേശവിരുദ്ധ ശക്തികളെയും കോൺഗ്രസ് സംരക്ഷിക്കുകയാണ്.

നുഴഞ്ഞുകയറ്റക്കാർ ഭൂമി പിടിച്ചെടുക്കാനും ജനസംഖ്യയിൽ മാറ്റംവരുത്താനുള്ള ഗൂഢാലോചന നടത്താനും ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റത്തിലൂടെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാനുപാതത്തിൽ മാറ്റം വരുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അതിനാൽ, രാജ്യവ്യാപകമായ ഒരു ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആസാമിൽനിന്നുള്ള പ്രശസ്ത ഗായകൻ ഭൂപൻ ഹസാരികയ്ക്ക് ഭാരതരത്ന നൽകാൻ തീരുമാനിച്ചപ്പോൾ പാട്ടുകാർക്കും നർത്തകർക്കുമാണ് ഭാരതരത്ന നൽകുന്നതെന്നു പറഞ്ഞാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ ആക്ഷേപിച്ചതെന്ന് മോദി പറഞ്ഞു. 1962ലെ ചൈനീസ് ആക്രമണത്തിൽ നെഹ്‌റു ആസാം ജനതയ്ക്ക് നൽകിയ മുറിവുകൾ ഇതുവരെ ഉണങ്ങിയിട്ടില്ല. ആ മുറിവിൽ ഉപ്പു തേക്കുകയാണു കോൺഗ്രസിന്‍റെ ഇപ്പോഴത്തെ തലമുറയെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യ-പാക് മത്സരത്തിന് എതിരേ ശിവസേന; ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധം
മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാക് മത്സരത്തിനെതിരേ മഹാരാഷ്‌ട്രയിൽ വ്യാപകപ്രതിഷേധം. ശിവസേന (യുബിടി) പ്രവർത്തകർ ടിവി അടിച്ചുപൊട്ടിച്ചാണ് പ്രതിഷേധിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് പാക്കിസ്ഥാനെതിരേ ഇന്ത്യ കളിക്കുന്നത്. ഇന്ത്യ-പാക് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നതാണെന്നും ആരും കളി കാണരുതെന്നും ശിവസേന തലവൻ ഉദ്ധവ് താക്കറെ ആഹ്വാനം ചെയ്തു. വനിതാ പ്രവർത്തകർ സിന്ദൂരം ശേഖരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിയ വർഗീസ് വീണ്ടും വൈഡബ്ല്യുസിഎ ന്യൂഡൽഹി ഘടകം പ്രസിഡന്‍റ്
ന്യൂഡൽഹി: യംഗ് വിമൻസ് ക്രിസ്ത്യൻസ് അസോസിയഷൻ (വൈഡബ്ല്യുസിഎ) ന്യൂഡൽഹി ഘടകം പ്രസിഡന്‍റായി മലയാളിയായ റിയ വർഗീസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ വൈസ് പ്രസിഡന്‍റുമാരായി ആഫിയ ഡാനിയേലും നിഷ സാമുവലും ട്രഷററായി പെയ്യാല മേഴ്സി പരിമലയും തെരഞ്ഞെടുക്കപ്പെട്ടു. സുറുച്ചി ഡി. ദാസ്- അസിസ്റ്റന്‍റ് ട്രഷറർ, തൃപ്തി ക്രിസ്റ്റീന -റെക്കോർഡിംഗ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജിഎസ്ടി പരിഷ്കരണം ഓരോ പൗരന്‍റെയും വിജയമെന്ന് നിർമല സീതാരാമൻ
ചെന്നൈ: രാജ്യത്തെ ജിഎസ്ടി പരിഷ്കരണം ഓരോ പൗരന്‍റെയും വിജയമാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. ദീപാവലിക്കു മുൻപായി പരിഷ്കരണം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഓരോ സംസ്ഥാനത്തിനും അവരവരുടേതായ ആഘോഷങ്ങളുണ്ടെന്ന വസ്തുത കണക്കിലെടുത്ത് നേരത്തേ തന്നെ ഇവ പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്നും അവർ പറഞ്ഞു.

ചെന്നൈ സിറ്റിസൺസ് ഫോറം സംഘടിപ്പിച്ച നികുതി പരിഷ്കരണത്തെ സംബന്ധിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

“2 ശതമാനം നികുതി ചുമത്തിയിരുന്ന 99 ശതമാനം ഉത്പന്നങ്ങൾക്കും ഇനി അത് അഞ്ച് ശതമാനമായി കുറയും. 2017ൽ ജിഎസ്ടി നടപ്പിലാക്കുന്നതിനു മുൻപ് 66 ലക്ഷം വ്യാപാരികളാണു നികുതി അടച്ചിരുന്നത്. എന്നാൽ, ഇന്ന് 1.5 കോടി വ്യാപാരികൾ ജിഎസ്ടിയുടെ കീഴിലേക്ക് വന്നിരിക്കുന്നു.

അന്ന് രാഹുൽ ഗാന്ധി ജിഎസ്ടിയെ ഗബ്ബർ സിംഗ് ടാക്സ് എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും തങ്ങൾക്ക് ഗുണകരമാകുമെന്ന തിരിച്ചറിവിലാണ് എട്ടു വർഷങ്ങൾക്കിടെ ഇത്രയധികം വ്യാപാരികൾ നികുതി അടയ്ക്കാൻ ഒരുങ്ങിയത്. ഇത് ഭാവിയിൽ വീണ്ടും വർധിക്കും”-മന്ത്രി പറഞ്ഞു.
അനധികൃത കോൾസെന്‍ററുകൾ പൂട്ടിച്ച് സിബിഐ
ന്യൂഡൽഹി: ബ്രിട്ടീഷ് പൗരന്മാരിൽനിന്നു പണംതട്ടിയ നാസിക്കിലെ രണ്ട് അനധികൃത കോൾസെന്‍ററുകൾ പൂട്ടിച്ച് സിബിഐ. സംഭവത്തിൽ ഗണേഷ്, ശ്യാം കമാൻകർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. മറ്റ് രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇൻഷ്വറൻസ് ഏജന്‍റുമാർ എന്ന വ്യാജേന ഇല്ലാത്ത ഇൻഷ്വറൻസ് പോളിസിയിൽ പണം അടച്ചിപ്പാണ് പ്രതികൾ തട്ടിപ്പുനടത്തിയത്.

ആറുപതോളം ജീവനക്കാരാണ് കോൾസെന്‍ററിൽ പ്രവർത്തിച്ചിരുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തട്ടിയെടുക്കാൻ വ്യാജരേഖകൾ നിർമിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
യുപിയിൽ സഹോദരങ്ങൾ വെടിയേറ്റു മരിച്ചു
ജോൻപുർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സഹോദരങ്ങളെ മോട്ടോർ ബൈക്കിലെത്തിയ അക്രമികൾ വഴിയിൽ തടഞ്ഞുനിർത്തി വെടിവച്ചുകൊന്നു. രാമനഗറിലെ മജ്ഗവാൻ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാജഹാൻ(60), ജഹാംഗീർ(48) എന്നിവരാണു കൊല്ലപ്പെട്ടത്. അക്രമികളെ കണ്ടെത്തിയിട്ടില്ല.
കുഴിബോംബ് സ്ഫോടനം: കൗമാരക്കാരനു പരിക്ക്
ശ്രീനഗർ: ജമ്മു കാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ കൗമാരക്കാരനു പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിലെ കരസേനാ ആയുധ ഡിപ്പോയ്ക്കു സമീപമായിരുന്നു സ്ഫോടനം.

ഷാഹിദ് യൂസഫിന് (17) ആണു പരിക്കേറ്റത്. ഖുന്ദ്രുവിലെ ഡിപ്പോയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ചായിരുന്നു അപകട‌ം. ഷാഹിദ് കുഴിബോംബിൽ ചവിട്ടിയോ എന്നതു കണ്ടെത്താനായിട്ടില്ല. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
28 മാസത്തിനുശേഷം മോദി മണിപ്പുരിൽ മുറിവുണക്കൽ
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: വംശീയകലാപത്തിൽ മുറിവേറ്റ മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടേകാൽ വർഷത്തിനുശേഷം സമാധാനാഹ്വാനം നൽകിയും സാന്ത്വനസ്പർശമേകിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.

2023 മേയ് മൂന്നിനു കലാപം തുടങ്ങി ഇതാദ്യമായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി ആദ്യം കുക്കി നഗരമായ ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലും പിന്നീട് മെയ്തെയ്കളുടെ കേന്ദ്രവും തലസ്ഥാനവുമായ ഇംഫാലിലെ കാംഗ്‌ല കോട്ടയിലും നടത്തിയ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.

കനത്തെ മഴയെത്തുടർന്ന് ഹെലികോപ്റ്ററിൽ എത്താൻ കഴിയാത്തതിനെത്തുടർന്ന് ഇംഫാലിൽനിന്നു റോഡ് മാർഗമാണ് പ്രധാനമന്ത്രി ഇന്നലെ കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിലെത്തിയത്. മിസോറം തലസ്ഥാനമായ ഐസ്വാളിൽനിന്നു ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിലെത്താനായിരുന്നു ആദ്യപരിപാടി. ചുരാചന്ദ്പുരിലും ഇംഫാലിലും ദുരിതാശ്വാസ ക്യാന്പുകളിലെ ഏതാനും പേരുമായി മോദി സംവദിച്ചു.

മണിപ്പുരിലെ ജനങ്ങൾ സമാധാനത്തിന്‍റെ പാത തെരഞ്ഞെടുക്കണമെന്നും വികസനത്തിനു സമാധാനം പരമപ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മണിപ്പുരിനെ സമാധാനത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമാക്കാൻ ആഗ്രഹിക്കുന്നു. പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്നും സമ്മേളനങ്ങളിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പുരിലെ കുന്നുകളിലെയും താഴ്‌വരയിലെയും ജനങ്ങൾക്കിടയിൽ വിശ്വാസത്തിന്‍റെ ശക്തമായ പാലം പണിയേണ്ടതുണ്ട്. മുറിവുകൾ ഉണക്കുന്നതിനും ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും ശാശ്വത സ്ഥിരത ഉറപ്പാക്കാനും എല്ലാ ഗ്രൂപ്പുകളും സമാധാനത്തിന്‍റെ പാത തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. മണിപ്പുരിലെ ജനങ്ങൾക്കുമുന്നിൽ തല കുനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനോഹരമായ ഈ സ്ഥലത്തെ അക്രമം വിഴുങ്ങി. അക്രമം നിർഭാഗ്യകരമായിരുന്നു. കുടിയിറക്കപ്പെട്ട ആളുകളോടു സംസാരിച്ചു.

മണിപ്പുർ പുതിയൊരു പ്രഭാതത്തിലേക്കു നോക്കുകയാണെന്ന് പറയാൻ കഴിയും. മണിപ്പുരിൽ അനുരഞ്ജനത്തിനും വികസനത്തിനുമായി തന്‍റെ സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്നു മോദി പറഞ്ഞു. വീടു നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് 7,000 പുതിയ വീടുകൾ നിർമിക്കാൻ സർക്കാർ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദുരിതാശ്വാസ ക്യാന്പുകളിലുള്ളവരുടെ പുനരധിവാസത്തിന് 500 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാൽ, മണിപ്പുരിലെ 280ലധികം ദുരിതാശ്വാസ ക്യാന്പുകളിൽ 27 മാസമായി കഴിയുന്ന 57,000 ആളുകളുടെ പുനരധിവാസത്തിന് ഈ തുക മതിയാകില്ല.

സമാധാനത്തിനും കലാപത്തിലെ ഇരകളുടെ പുനരധിവാസത്തിനും കൊലപാതകവും ബലാത്സംഗവും പോലുള്ള സംഭവങ്ങളിലെ ഇരകൾക്കു നീതിയും സുരക്ഷയും ഉറപ്പാക്കാൻ സമഗ്ര പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ലെന്ന് കുക്കി എംഎൽഎമാർ കുറ്റപ്പെടുത്തി.
രാജ്യവ്യാപക എസ്ഐആർ; പ്രാഥമിക നടപടികള്‍ ആരംഭിക്കാൻ നിർദേശം
സനു സിറിയക്

ന്യൂഡൽഹി: ബിഹാർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണം (സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ-എസ്ഐആർ) നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ.

2026 ജൂണ്‍ ഒന്ന് യോഗ്യതാവർഷമായി കണക്കാക്കിയാണു രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കുന്നത്. അതായത് 2026 ജൂണ്‍ ഒന്നിന് 18 വയസ് പൂർത്തിയാകുന്ന പൗരന് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സാധിക്കും.

കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപ്പാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യായ പൊതുതാത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഹർജിക്കു മറുപടിയായി നൽകിയ സത്യവാങ്മൂലത്തിലാണ് രാജ്യവ്യാപക എസ്ഐആറിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു കൈമാറിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച് കഴിഞ്ഞ പത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗം ചേർന്നതായും മറുപടിയിൽ അറിയിച്ചു.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷൻ 21 (3) പ്രകാരവും വോട്ടർ രജിസ്ട്രേഷൻ നിയമപ്രകാരവും വോട്ടർപട്ടികയിൽ പ്രത്യേക സമഗ്ര പരിഷ്കരണത്തിനു തങ്ങൾക്ക് അധികാരമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചത്.

എസ്ഐആർ നടപ്പാക്കുന്നതും ഈ വിഷയത്തിൽ മറ്റേതെങ്കിലും അഥോറിറ്റിയെ ഇടപെടുത്തുന്നതും തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിവേചനാധികാരത്തിൽപ്പെടുന്ന കാര്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി. തുടർച്ചയായ ഇടവേളകളിൽ എസ്ഐആർ നടപ്പാക്കാൻ നിർദേശിക്കുന്നത് കമ്മീഷന്‍റെ അധികാരപരിധിയിൽ കടന്നുകയറുന്നതിന് തുല്യമായിരിക്കുമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

നിലവിൽ ബിഹാറിൽ എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ പരിഗണനയിലാണ്. കോടതി നിർദേശത്തെത്തുടർന്നാണു വോട്ടർപട്ടികയിൽ യോഗ്യത തെളിയിക്കുന്നതിനു നിർദേശിച്ച 11 രേഖകൾക്കുപുറമെ ആധാർകാർഡ് 12-ാമത്തെ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.

രാജ്യവ്യാപകമായി എസ്ഐആർനടപ്പാക്കുന്പോൾ ഈ രേഖകളും ഉൾപ്പെടുത്തും. കേരളത്തിൽ വോട്ടർപട്ടികയിലെ തീവ്ര പരിഷ്കരണത്തിനുള്ള പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി തുടരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിക്കു നേരേയാണു ഭീഷണിസന്ദേശം ലഭിച്ചതെങ്കിൽ ഇന്നലെ സന്ദേശമെത്തിയത് പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസിനു നേരേയാണ്.

ബോംബ് സ്ക്വാഡ് അടക്കം നടത്തിയ പരിശോധനയ്ക്കുശേഷം സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. എന്നാൽ ജീവനക്കാരുടെയും താമസക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ജാഗ്രത തുടരുന്നതായി ഹോട്ടൽ അധികൃതർ വ്യക്തമാക്കി.

ഒന്നിലധികം നിലകളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു പുലർച്ചെ രണ്ടിന് ഹോട്ടലിന്‍റെ ഇ-മെയിൽ അഡ്രസിൽ എത്തിയ സന്ദേശത്തിൽ പറഞ്ഞത്. വിവരം ഹോട്ടൽ അധികൃതർ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് അടക്കമുള്ള സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. സന്ദേശം എവിടെനിന്നാണ് എത്തിയതെന്നു വ്യക്തമല്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കു നേരേ ഭീഷണിസന്ദേശമെത്തിയിരുന്നു. എന്നാൽ കൃത്യമായ പരിശോധനയ്ക്കുശേഷം ഇതെല്ലാം വ്യാജമാണെന്നാണു പോലീസ് കണ്ടെത്തൽ.
പ്രധാനമന്ത്രിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വീഡിയോ; പോലീസ് കേസെടുത്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മ പരേതയായ ഹീരാ ബെന്നിനെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് ബിഹാര്‍ ഘടകം പുറത്തിറക്കിയ എഐ വീഡിയോയ്‌ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ബിജെപി ഡല്‍ഹി തെരഞ്ഞെടുപ്പ് സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണു നടപടി.

സ്ത്രീത്വത്തെ അപമാനിച്ചു, പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയവയാണു പരാതിക്കാരന്‍റെ ആരോപണം.

പ്രധാനമന്ത്രിയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷ്യപ്പെടുന്ന അമ്മ രാഷ് ട്രീയപ്രചാരണത്തിനു തന്നെ ദുരുപയോഗിക്കുന്നതിനു മോദിയെ ശാസിക്കുന്ന രീതിയിലാണു വീഡിയോ തയാ റാക്കിയിരിക്കുന്നത്.
‘വൻതാര’യ്ക്കെതിരായ ആരോപണം: റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിലുള്ള മൃഗസംരക്ഷണ പുനരധിവാസകേന്ദ്രമായ ‘വൻതാര’യ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു.

പെൻഡ്രൈവിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ മുദ്രവച്ച കവറിലാണു സുപ്രീംകോടതി മുൻ ജഡ്ജി ജെ. ചെലമേശ്വറിന്‍റെ അധ്യക്ഷതയിലുള്ള അന്വേഷണസംഘം ജസ്റ്റീസുമാരായ പങ്കജ് മിത്തൽ, പി.ബി. വരാലെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് മുന്പാകെ സമർപ്പിച്ചത്.

‘വൻതാര’യ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കഴിഞ്ഞ മാസം 25നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും മൃഗങ്ങളെ, പ്രത്യേകിച്ച് ആനകളെ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, 1972 വന്യജീവി സംരക്ഷണനിയമം, വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ കൈമാറ്റം സംബന്ധിച്ച അന്താരാഷ്‌ട്ര കരാറുകൾ, മൃഗസംരക്ഷണം, അവയുടെ പരിചരണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രത്യേക സംഘം അന്വേഷണം നടത്തി.

‘വൻതാര’യ്ക്കു പിന്നിൽ വലിയ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നുണ്ടെന്നാരോപിച്ചാണു ഹർജിക്കാർ കോടതിയെ സമീപിച്ചത്. കൂടാതെ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിയമവിരുദ്ധമായി കൈവശം വച്ചു, സാന്പത്തിക ക്രമക്കേട്, മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളും ‘വൻതാര’യ്ക്കെതിരേ ഉയർന്നിരുന്നു.

കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്തിലെ ജാംനഗറിലുള്ള ‘വൻതാര’ ഉദ്ഘാടനം ചെയ്തത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും പരിക്കേറ്റതോ ശാരീരിക വൈകല്യങ്ങളുള്ളതോ ആയ വന്യജീവികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി പദ്ധതി ആരംഭിച്ചത്.
നേപ്പാൾ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ഇംഫാൽ: നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റ സുശീല കർ‌ക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സ്ത്രീശക്തീകരണത്തിന്‍റെ തിളങ്ങുന്ന ഉദാഹരണമാണു സുശീല കാർക്കിയുടെ സ്ഥാനലബ്ധിയെന്നു പ്രധാനമന്ത്രി പ്രകീർത്തിച്ചു.

140കോടി ഇന്ത്യക്കാർക്കുവേണ്ടി സുശീല കാർക്കിയെ അഭിനന്ദിക്കുകയാണെന്നു പറഞ്ഞ മോദി സമാധാനവും സുസ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്താൻ അവർക്കു കഴിയുമെന്നും അഭിപ്രായപ്പെട്ടു.
വിജയ്‌യുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം
തിരുച്ചിറപ്പള്ളി: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ തെരഞ്ഞെട‌ുപ്പ് പ്രചാരണപരിപാടികൾക്ക് തിരുച്ചിറപ്പള്ളിയിൽ തുടക്കമായി.

പോലീസിന്‍റെ കർശനിയന്ത്രണങ്ങളോടെ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് ആവേശത്തോടെ പങ്കെടുത്തത്.

പ്രചാരണവാഹനത്തിന്‍റെ മുകളിൽ കയറി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ മൈക്ക് ചതിച്ചത് പ്രചാരണപരിപാടിയിൽ കല്ലുകടിയായി. ഇരുപതു മിനിറ്റോളം വിജയ് പ്രസംഗിച്ചുവെങ്കിലും മൈക്കിന്‍റെ സാങ്കേതിക തകരാർ മൂലം രണ്ടു മിനിറ്റ് സമയത്തെ പ്രസംഗം മാത്രമാണ് ആളുകൾക്ക് വ്യക്തമായി കേൾക്കാനായത്.

കഴിഞ്ഞ തെരഞ്ഞെട‌ുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് കഴിഞ്ഞില്ലെന്നായിരുന്നു വിജയ് ഉയർത്തിയ പ്രധാന ആരോപണം.
മേഘാലയ മുൻ മുഖ്യമന്ത്രി ഡോൺവ ലാപാംഗ് അന്തരിച്ചു
ഷില്ലോംഗ്: മേഘാലയ മുൻ മുഖ്യമന്ത്രി ഡോൺവ ഡത്ത്‌വെൽസൺ ലാപാംഗ് (93) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഷില്ലോംഗിലെ ബെഥാനി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 1992 മുതൽ 2010 വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ച ലാപാംഗ് വിവിധ മന്ത്രിസഭകളിലും അംഗമാ‍യിരുന്നു.

1972ൽ നോംഗ്പോ മണ്ഡലത്തിൽനിന്നു സ്വതന്ത്രനായി മത്സരിച്ചാണ് ആദ്യം നിയമസഭയിലെത്തിയത്. പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായും പ്രവർ‌ത്തിച്ചിട്ടുണ്ട്. 2018ൽ കോൺഗ്രസ് വിട്ട് നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു.

ഭാര്യ: അമേത്തിസ്റ്റ് ലിൻഡ ജോൺസ് ബ്ലാ. രണ്ട് മക്കളുണ്ട്.

തിങ്കളാഴ്ച ഷില്ലോംഗിലാണു സംസ്കാരം. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി ഒന്പത് മരണം
ബംഗളൂരു: ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്കു നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി ഒന്പതു പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഹാസൻ ജില്ലയിലെ മൊസാലെ ഹൊസഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

മരിച്ചവരിൽ മൂന്നുപേർ മൊസാലെ ഹൊസഹള്ളി ഗവ. എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ്. പരിക്കേറ്റവരിലും ഇതേ കോളജിലെ വിദ്യാർഥികളാണ് ഏറെയും.

ദേശീയപാത 373ലൂടെ വിഗ്രഹ നിമജ്ജന ഘോഷയാത്ര കടന്നുപോകവേ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിക്കവെ ട്രക്ക് നിയന്ത്രണംവിട്ട് മീഡിയനിലേക്കു കയറി എതിർഭാഗത്തെ ലൈനിലൂടെ പോകുകയായിരുന്ന ഘോഷയാത്രയ്ക്കു നേരേ ഇടിച്ചുകയറുകയായിരുന്നു. ട്രക്കിന്‍റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർ ഭുവനേഷിനെ പിന്നീട് പോലീസ് പിടികൂടി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുശോചനം അറിയിച്ചു.

മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.
കാലാവസ്ഥാനീതിയിലേക്ക് ശ്രദ്ധ പതിയണം: മേധാ പട്കർ
കൽപ്പറ്റ: കാലാവസ്ഥാനീതിയിലേക്ക് അധികാരികളുടെ ശ്രദ്ധ പതിയണമെന്ന് വിഖ്യാത പരിസ്ഥിതി പ്രവർത്തക മേധാ പട്കർ.

ലോലമായ പ്രദേശത്തെയും ആവാസവ്യവസ്ഥയുടെ ഭാഗമായ എല്ലാ പ്രകൃതി വിഭവങ്ങളെയും തകർക്കുന്നത് അവസാനിപ്പിക്കണം. വികസന ആസൂത്രണത്തിന്‍റെ വികേന്ദ്രീകരണവും സുസ്ഥിരതയ്ക്കും നീതിക്കും വേണ്ടിയുള്ള ഇടപെടലുകളും വികസന മാതൃകകളിൽ മാറ്റം വരുത്താതെ സാധ്യമല്ലെന്നും മേധാ പട്കർ പറഞ്ഞു.

ട്രാൻസിഷൻ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും സംയുക്തമായി രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതി പുഞ്ചിരിമട്ടം ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് പുസ്തകരൂപത്തിൽ തയാറാക്കിയ റിപ്പോർട്ടിന്‍റെ പ്രകാശനത്തിന് ട്രിഡന്‍റ് ആർക്കേഡ് ഹാളിൽ സംഘടപ്പിച്ച ചടങ്ങ് ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വയനാട്ടിലെ മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ പ്രകൃതിദുരന്തമല്ല. മനുഷ്യനിർമിതമോ ഭരണകൂട നിർമിതമോ ആയ ദുരന്തമാണ്. വിലയേറിയ നൂറുകണക്കിനു മനുഷ്യജീവനുകളാണ് ദുരന്തത്തിൽ നഷ്ടമായത്.

പരിസ്ഥിതി സംരക്ഷണത്തെ അവഗണിച്ചതിനും ഭൂനിയമങ്ങൾ നടപ്പാക്കാത്തതിനും പ്രകൃതി തിരിച്ചടിക്കാൻ തുടങ്ങിയിരിക്കയാണ്. വയനാട്ടിലെ സവിശേഷ പ്രദേശങ്ങൾ വികസന മേഖലകളായല്ല, സംരക്ഷണ മേഖലകളായാണ് പ്രഖ്യാപിക്കേണ്ടത്. ജില്ലയിൽ വനനശീകരണം അവസാനിപ്പിക്കുകയും വനവത്കരണം ത്വരിതപ്പെടുത്തുകയും ചെയ്യണം.

പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ പലതും പ്രാവർത്തികമാകുന്നില്ല. ചെങ്കുത്തായ പ്രദേങ്ങളിൽ ടൂറിസത്തിന്‍റെയോ ഭവനനിർമാണത്തിന്‍റെയോ പേരിൽ പ്രവൃത്തികൾ നടത്തരുത്.

ദുർബല പ്രദേശങ്ങളിലെ നിർമാണങ്ങൾ ഭൂഗർഭ ജലത്തെയും ഉപരിതല ജലസ്രോതസുകളെയും ബാധിക്കുന്നതിനെക്കുറിച്ച് ആഴമുള്ള പഠനം ആവശ്യമാണ്. ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത നിർമാണം ജലസ്രോതസുകളെയും പ്രവാഹങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് കേരള സർക്കാർ ഗൗരവത്തോടെ പഠിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും മേധാ പട്കർ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ വർഗീസ് വട്ടേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും റിസ്ക് അനലിസ്റ്റുമായ സാഗർ ധാര റിപ്പോർട്ട് പ്രകാശനം ചെയ്തു. സാമൂഹിക വിമർശകനും രാഷ്‌ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു ആദ്യ പ്രതി സ്വീകരിച്ചു.
മോദിയുടെ മണിപ്പുർ സന്ദർശനം പ്രഹസനം: കോണ്‍ഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നു മണിക്കൂർ നേരത്തേക്കുള്ള മണിപ്പുർ സന്ദർശനം കാരുണ്യമല്ല മറിച്ചു പ്രഹസനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.

ഇംഫാലിലും ചുരാചന്ദ്പുരിലും പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ ദുരിതാശ്വാസ ക്യാന്പുകളിലെ ആളുകളുടെ നിലവിളി കേൾക്കുന്നതിൽനിന്നുള്ള രക്ഷപ്പെടൽ മാത്രമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

864 ദിവസത്തെ അക്രമത്തിൽ 300 ജീവനുകൾ നഷ്‌ടപ്പെട്ടു. 67,000 പേരാണു കുടിയിറക്കപ്പെട്ടത്. 1500 ലധികം ആളുകൾക്കു പരിക്കേറ്റു. ഇതെല്ലം നടന്നതിനുശേഷം പ്രധാനമന്ത്രി നടത്തിയത് 46 വിദേശയാത്രകളാണ്. തന്‍റെ പൗരന്മാരോടു സഹതാപം പ്രകടിപ്പിക്കാനുള്ള ഒരു സന്ദർശനംപോലും ഇതിനിടയിൽ നടത്താൻ മോദി തയാറായില്ല.

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി 2022 ജനുവരിയിലാണ് പ്രധാനമന്ത്രി അവസാനമായി മണിപ്പുരിൽ എത്തിയത്.

അതിനുശേഷം ഇരട്ട എൻജിൻ സർക്കാർ നിരപരാധികളെ അടിച്ചമർത്തിയെന്നും ഖാർഗെ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.

ഇപ്പോൾ നടത്തിയ സന്ദർശനം സംസ്ഥാനത്ത് സമാധാനം എത്തിക്കുക എന്ന ശ്രമത്തിന്‍റെ ഭാഗമല്ലെന്നും സ്വന്തം പ്രശസ്തിക്കുവേണ്ടി നടത്തിയ ഒരു ചടങ്ങ് മാത്രമാണെന്നും ഖാർഗെ പറഞ്ഞു.
മണിപ്പുർ ധൈര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും നാട്: മോദി
ന്യൂഡൽഹി: മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ 1,200 കോടി രൂപയുടെ 17 പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്തു.

ഇംഫാലിലെ മന്ത്രിപുഖ്രിയിൽ 101 കോടി ചെലവിട്ട പുതിയ മണിപ്പുർ പോലീസ് ആസ്ഥാനവും 538 കോടി ചെലവിൽ ഇവിടെ നിർമിച്ച സിവിൽ സെക്രട്ടേറിയറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലും കോൽക്കത്തയിലും മണിപ്പുർ ഭവനങ്ങളുടെ ഉദ്ഘാടനവും ഇംഫാൽ നദിയുടെ രണ്ടാംഘട്ടത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തെ വികസനവും ഇംഫാലിലെ മാൾ റോഡ് രണ്ടാംഘട്ടവും ഈ 17 പദ്ധതികളുടെ ഭാഗമായിരുന്നു.

ഇംഫാലിൽ സ്ത്രീകളുടെ നാല് മാർക്കറ്റുകൾ, അഞ്ച് സർക്കാർ കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനം, ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലെയ്ഷാങ് ഹിഡൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് പാർക്ക് വികസനം, ഇംഫാൽജിരിബാം ദേശീയപാത 37നെ ബന്ധിപ്പിക്കുന്ന ഇറാംഗ് നദിക്കു കുറുകേയുള്ള നോണിയിലെ നാലുവരി പാലം, ചുരാചന്ദ്പൂർ ജില്ലയിലെ സായിക്കോട്ട് സിഎച്ച്സിയിൽ സ്റ്റാഫ് ക്വാർട്ടേഴ്സുകൾ അടക്കമുള്ള കെട്ടിടം എന്നിവയാണു മോദി ഉദ്ഘാടനം ചെയ്തത്.

ധൈര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും നാടാണു മണിപ്പുരെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങളുടെ പ്രതിരോധശേഷിയെയും ചൈതന്യത്തെയും പ്രശംസിക്കുന്നു. മണിപ്പുരിന്‍റെ പേരിൽ തന്നെ വിലയേറിയ രത്നമായ ‘മണി’ ഉണ്ട്. ഭാവിയിൽ മുഴുവൻ വടക്കുകിഴക്കൻ മേഖലയും തിളങ്ങാൻ ഈ രത്നം സഹായിക്കും.

മണിപ്പുർ പ്രത്യാശയുടെയും അഭിലാഷത്തിന്‍റെയും നാടാണ്. നിർഭാഗ്യവശാൽ, മനോഹരമായ ഈ പ്രദേശത്ത് അക്രമം നിഴൽ വീഴ്ത്തിയിരുന്നു. കുറച്ചുകാലം മുന്പ്, ദുരിതാശ്വാസക്യാന്പുകളിൽ താമസിക്കുന്ന ദുരിതബാധിതരെ കണ്ടു.

അതിനുശേഷം, മണിപ്പുരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും പുതിയ പ്രഭാതം ഉദിച്ചുയരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.

കഴിഞ്ഞ 11 വർഷമായി വടക്കുകിഴക്കൻ മേഖലയിലെ നിരവധി സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെട്ടു. ആളുകൾ സമാധാനത്തിന്‍റെ പാത തെരഞ്ഞെടുത്തു. വികസനത്തിന് മുൻഗണന നൽകി. വികസനം വേരൂന്നണമെങ്കിൽ സമാധാനം അത്യാവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഭാരതമാതാവിന്‍റെ കിരീടം അലങ്കരിക്കുന്ന രത്നമാണു മണിപ്പുർ. മണിപ്പുരിലെ ഏതുതരത്തിലുള്ള അക്രമവും നിർഭാഗ്യകരമാണ്. നമ്മുടെ പൂർവികരോടു മാത്രമല്ല ഭാവി തലമുറകളോടും ചെയ്യുന്ന ഗുരുതരമായ അനീതിയാണ് ഇത്തരം അക്രമങ്ങൾ.

മണിപ്പുരിനെ സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും പാതയിലേക്ക് നമ്മളൊരുമിച്ചു മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാര്യയെ വെടിവച്ചു കൊന്ന യുവാവിനെ കണ്ണീർവാതകം പ്രയോഗിച്ച് പിടികൂടി
ഭോപ്പാല്‍: യുവാവ് ഭാര്യയെ പട്ടാപ്പകല്‍ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനി നന്ദിനി (28)യാണു കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ(33) പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം ഗ്വാളിയോറിലെ രൂപ്‌സിംഗ് സ്റ്റേഡിയത്തിനു സമീപത്തായിരുന്നു നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം. അരവിന്ദും നന്ദിനിയും ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞായിരുന്നു താമസം.

വെള്ളിയാഴ്ച വൈകുന്നേരം സ്റ്റേഡിയത്തിന് സമീപത്തുകൂടെ നടന്നുവരികയായിരുന്ന ഭാര്യയെ അരവിന്ദ് തടഞ്ഞുനിര്‍ത്തുകയും കൈയില്‍ കരുതിയിരുന്ന തോക്കുകൊണ്ട് വെടിവയ്ക്കുകയുമായിരുന്നു. റോഡില്‍ വീണ യുവതിക്കു സമീപം പ്രതിതോക്കുമായി നിലയുറപ്പിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞു പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതി കൈയില്‍ തോക്കുമായി ഭീഷണി തുടര്‍ന്നു. ആളുകള്‍ക്കുനേരേ വെടിയുതിര്‍ക്കുമെന്നും സ്വയം നിറയൊഴിച്ച് മരിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. ഇതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചശേഷം മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയായി രുന്നു.

അരവിന്ദും നന്ദിനിയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. അരവിന്ദിനെതിരേ നന്ദിനി പലതവണ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു. വിവാഹിതനാണെന്നും മക്കളുണ്ടെന്നുമുള്ള വിവരം മറച്ചുവച്ചാണ് അരവിന്ദ് തന്നെ വിവാഹം ചെയ്തതെന്നും തനിക്കു പീഡനമേൽക്കേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടി ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒന്പതിന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT