പെണ്‍കുട്ടിയുടെ ആരോപണം ശരിയെന്നു വ്യക്തം: വനിതാ കമ്മീഷൻ
പെണ്‍കുട്ടിയുടെ ആരോപണം ശരിയെന്നു  വ്യക്തം: വനിതാ കമ്മീഷൻ
Thursday, May 16, 2024 12:37 AM IST
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃഗൃഹത്തിൽ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മറുപടിയിൽനിന്നു വ്യക്തമായെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മീഷൻ ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

പരാതി കിട്ടയതിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. നിയമപരവും ധാർമികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്കു വനിതാ കമ്മീഷൻ നൽകും.

ഭർതൃഗൃഹത്തിൽ ഗുരുതരമായ പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ടെന്ന് വനിതാ കമ്മീഷനു ലഭിച്ച പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ചതന്നെ വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്തു.


ചൊവ്വാഴ്ചതന്നെ എസ്എച്ച്ഒയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ഗുരുതരമായ ശാരീരിക പീഡനങ്ങൾക്കാണ് പെണ്‍കുട്ടി ഇരയായിട്ടുള്ളത്. പെണ്‍കുട്ടിയെ ഭർതൃവീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ബോധമില്ലായിരുന്നു എന്നും ബോധം തെളിഞ്ഞപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് എന്നും പെണ്‍കുട്ടി പറയുന്നു.

ഗുരുതര പരാതി നൽകിയ പെണ്‍കുട്ടിയോട് ഭർത്താവുമായി ഒത്തുപോകണം എന്നു പോലീസ് നിർദേശിച്ചതായി ആരോപണമുണ്ട്.

പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു.
ശാരീരികമായ പീഡനം ഏൽപ്പിക്കാൻ ഭർത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് അപമാനമാണെന്നും സതീദേവി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.