ഇഎസ്എ നിര്‍ണയത്തില്‍ സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധം: കത്തോലിക്ക കോണ്‍ഗ്രസ്
ഇഎസ്എ നിര്‍ണയത്തില്‍ സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധം: കത്തോലിക്ക കോണ്‍ഗ്രസ്
Friday, September 20, 2024 2:37 AM IST
കൊച്ചി: പരിസ്ഥിതിലോല വിജ്ഞാപനത്തിന് ഈ മാസം 30 നുള്ളില്‍ മറുപടി നൽകേണ്ട സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം അത്യന്തം നിരാശാജനകവും ജനവിരുദ്ധവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കേന്ദ്ര മാനദണ്ഡ പ്രകാരം ഇഎസ്എ വിഭജനം നടത്താന്‍ തയാറാകാതെ സംസ്ഥാനസര്‍ക്കാര്‍ പ്രദേശ നിര്‍ണയം നടത്തുന്നത് അംഗീകരിക്കാനാകില്ല.

കേന്ദ്ര മാനദണ്ഡപ്രകാരം ഒരു വില്ലേജില്‍ കുറച്ച് പ്രദേശങ്ങള്‍ മാത്രം ഇഎസ്എ ഉണ്ടെങ്കില്‍പ്പോലും മുഴുവനായും ഇഎസ്എ വില്ലേജായി മാറുന്ന മാപ്പ് ചെയ്യപ്പെടും. എന്നാല്‍ അതില്‍നിന്ന് ജനവാസമേഖലകളെ ഒഴിവാക്കി വില്ലേജുകളുടെ ജിയോ കോഡിനേ‌റ്റ്സ് സംസ്ഥാനം നല്‍കണം.

വില്ലേജുകളെ ബൈഫര്‍കേറ്റ് ചെയ്ത് ഇഎസ്എയില്‍ ഉള്‍പ്പെടേണ്ട വനപ്രദേശം മാത്രം പ്രത്യേക വില്ലേജായി നാമകരണം ചെയ്യാതെ ജിയോ കോഡിനേറ്റ്‌സ് മാത്രം നല്‍കിയാല്‍ കേന്ദ്ര മാനദണ്ഡപ്രകാരം ജനവാസമേഖലയും കൂടി ഉള്‍പ്പെട്ടുകൊണ്ടായിരിക്കും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇഎസ്എ വില്ലേജ് പ്രഖ്യാപനം ഉണ്ടാകുക.

അന്തിമ വിജ്ഞാപനത്തിനുമുമ്പ് ജനവാസമേഖലകള്‍ ഒഴിവാക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പര്യാപ്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതുമൂലം കേരളത്തിലെ ജനവാസമേഖലയായ 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൂടി ഇഎസ്എയില്‍ ഉള്‍പ്പെടും. കൂടാതെ ഇപ്പോള്‍ പറഞ്ഞിരിക്കുന്ന 98 വില്ലേജുകളില്‍ പലതിലും ജനസാന്ദ്രത ചതുരശ്ര കിലോമീറ്റര്‍ നൂറില്‍ കൂടുതല്‍ ഉള്ളതായി കാണുന്നു. ഒപ്പം പത്തു ശതമാനത്തില്‍ താഴെ മാത്രം വനഭൂമിയുള്ള വില്ലേജുകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇവ അടിയന്തരമായി പരിഹരിക്കണം.


ഈ ഉത്തരവാദിത്വങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍വഹിക്കാത്തതിനാൽ സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്. ജനനന്മയെ കരുതി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ.കെ.എം. ഫ്രാന്‍സിസ്, തോമസ് ആന്‍റണി,പീയുസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, അഡ്വ. ബിനോയ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.