സിപിഎം ഐഎസിനേക്കാൾ വലിയ ഭീകരസംഘടന: കെ.എം. ഷാജി
സിപിഎം ഐഎസിനേക്കാൾ  വലിയ ഭീകരസംഘടന:  കെ.എം. ഷാജി
Friday, September 20, 2024 1:06 AM IST
കോഴിക്കോട്: ഐഎസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി. ജയരാജൻ നേതൃത്വം നൽകുന്ന സിപിഎമ്മെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. അരിയിൽ ഷുക്കൂർ വധക്കേസ് ആർഎസ്എസ്-സിപിഎം ബാന്ധവത്തിന്‍റെ തെളിവാണെന്നും ഷാജി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചപ്പോൾ അത് തള്ളിക്കളയുകയായിരുന്നു അവർ ചെയ്തത്. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സിബിഐക്ക് വിട്ടത്.


കേസിൽ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോയെന്ന് നോക്കാനാണ് കഴിഞ്ഞ ദിവസം പി. ജയരാജൻ ഐഎസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതെന്നും ഷാജി പറഞ്ഞു. കൊന്നവരെയല്ല, കൊല്ലിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ഷുക്കൂർ വധക്കേസിന്‍റെ തുടക്കം മുതൽ മുസ്‍ലിം ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും ഇതേ പാറ്റേൺ തന്നെയാണ് മുസ്‍ലിം ലീഗ് പിന്തുടർന്നത്. കൊന്നവർക്കൊപ്പം കൊല്ലിച്ചവർകൂടി പ്രതികളായതോടെയാണ് കണ്ണൂരിലെ രാഷ്‌ട്രീയം കുറേക്കൂടി ശാന്തമായതെന്നും ഷാജി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.