വഞ്ചനക്കുറ്റം: നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍
വഞ്ചനക്കുറ്റം:  നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍
Thursday, May 16, 2024 12:37 AM IST
നെടുമ്പാശേരി: വഞ്ചനക്കേസില്‍ സിനിമാ നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍.
കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്‍റെ പരാതിയില്‍ ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നാണ് അദ്ദേഹത്തെ കോയമ്പത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ചിനു കൈമാറി.

സിനിമാനിര്‍മാണത്തിന്‍റെ പേരില്‍ തന്‍റെ പക്കല്‍നിന്ന് 2.75 കോടി രൂപ ജോണി സാഗരിക കൈപ്പറ്റിയതായി ദ്വാരക് ഉദയകുമാറിന്‍റെ പരാതിയില്‍ പറയുന്നു. ഇതില്‍ 50 ലക്ഷം രൂപ തിരികെ ലഭിച്ചു. ബാക്കി 2.25 കോടി രൂപയും ലാഭവിഹിതവും നല്‍കിയില്ലെന്നാണു പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

2018ല്‍ പുറത്തിറങ്ങിയ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് തുക കൈപ്പറ്റിയത്. പിന്നീട് ഈ സിനിമ ജോണി സാഗരിക മുംബൈ സ്വദേശിയായ മറ്റൊരു നിര്‍മാതാവിന് പണയം വച്ചതായും പരാതിയില്‍ പറയുന്നു. ദ്വാരക് ഉദയകുമാറിന്‍റെ പരാതിയില്‍ ജോണി സാഗരികയ് ക്കെതിരേ കോയമ്പത്തൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.


ദുബായിലേക്ക് പോകുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് കോയമ്പത്തൂരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘമെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ജോണിയുടെ മകന്‍ റയാന്‍ ജോണ്‍ തോമസ് കേസില്‍ രണ്ടാം പ്രതിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.