ഹയര്‍ സെക്കന്‍ഡറി ഏകജാലകം; അപേക്ഷ സമര്‍പ്പണം ഇന്നു മുതല്‍
ഹയര്‍ സെക്കന്‍ഡറി ഏകജാലകം; അപേക്ഷ സമര്‍പ്പണം ഇന്നു മുതല്‍
Thursday, May 16, 2024 12:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഈ മാസം 25 ആണ് അപേക്ഷ സമര്‍പ്പിക്കാനായുള്ള അവസാന ദിവസം. ജൂണ്‍ ആറിന് ആദ്യ അലോട്ട്മെന്‍റ് നടത്തും. ജൂണ്‍ 19ന് മുഖ്യഘട്ട അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയാകുകയും ജൂണ്‍ 24ന് സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ അഡ്മിഷന്‍ വെബ്സൈറ്റ് ഗേറ്റ് വേ ആയ ആയ www.admission. dge.kerala. gov.inലെ click for Higher Secondery Admission എന്നതിലൂടെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിക്കണം. തുടര്‍ന്ന് CREATE CANDIDATE LOGIN SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം.


ഇത്തരത്തില്‍ സൃഷ്ടിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷാ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തുന്നത്.
കാന്‍ഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് സ്വന്തമായി ഓണ്‍ ലൈനായും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.

അപേക്ഷാര്‍ഥി നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അലോട്ട്മെന്‍റില്‍ പ്രവേശനം നേടുന്നതിനായി രേഖകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കമ്പോള്‍ തെറ്റായ വിവരങ്ങളാണ് നല്കിയതെന്നു കണ്ടെത്തിയാല്‍ അത്തരം അപേക്ഷകരുടെ പ്രവേശനം നിരസിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.