കടൽദുരന്തം; അപകടകാരണം കപ്പൽച്ചാലിൽനിന്ന് മാറിയുള്ള സഞ്ചാരം
കടൽദുരന്തം; അപകടകാരണം  കപ്പൽച്ചാലിൽനിന്ന്  മാറിയുള്ള സഞ്ചാരം
Thursday, May 16, 2024 12:37 AM IST
ചാവക്കാട്: കപ്പൽച്ചാലിൽനിന്നു മാറി തീരക്കടലിലൂടെ കപ്പൽ സഞ്ചരിച്ചതാണ് എടക്കഴിയൂർ കടലിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണമെന്നു പ്രാഥമിക വിലയിരുത്തൽ.

കരയിൽനിന്ന് 17 കിലോമീറ്റർ ദൂരത്തിൽ, മത്സ്യബന്ധനം നടക്കുന്ന തീരക്കടലിൽകൂടിയാണു കപ്പൽ പോയതെന്ന ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു നിഗമനമെന്നു കേസ് അന്വേഷിക്കുന്ന മുനക്കക്കടവ് തീരദേശ പോലീസ് പറഞ്ഞു.

അലക്ഷ്യമായി കപ്പൽ ഓടിച്ച് ജീവഹാനി വരുത്തിയെന്ന കുറ്റം ചുമത്തി ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ എന്നിവർക്കെതിരേ കേസെടുത്ത പോലീസ് ഇവരെ ചോദ്യം ചെയ്യുന്നതിനായി 18 നു മുനക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


മഴയും ഇരുട്ടും കാരണം ദിശതെറ്റിയെന്നും മീൻപിടിത്ത ബോട്ട് കണ്ടില്ലെന്നും കപ്പിത്താൻ മൊഴി നൽകിയെങ്കിലും കൂടുതൽ വിവരങ്ങൾക്കുവേണ്ടിയാണു ചോദ്യംചെയ്യൽ. ലക്ഷദ്വീപിനുവേണ്ടി ഷിപ്പിംഗ് കോർപറേഷൻ സർവീസ് നടത്തുന്ന സാഗർ യുവരാജ് എന്ന ചെറിയ ചരക്കുകപ്പലാണ് ഞായറാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്.

പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനായി ആറു തൊഴിലാളികളുമായി യാത്രതിരിച്ച ഇസ്‌ലാഹ് എന്ന ബോട്ടിലാണ് ഇടിച്ചത്. ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. അപകടത്തിൽ പൊന്നാനി സ്വദേശികളായ അബ്ദുൽ സലാം (45) അബ്ദുൽ ഗഫൂർ (48) എന്നിവരാണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.