ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
Wednesday, May 15, 2024 1:39 AM IST
കട്ടപ്പന: ഇരട്ടയാറിൽ പതിനെട്ടുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പോക്സോ കേസ് അതിജീവിതയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അമ്മ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് മരണ വിവരം അറിയുന്നത്.

ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴുത്തിൽ ബെൽറ്റ് ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയെ കൂടാതെ അച്ഛനും അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നെങ്കിലും രാവിലെയാണ് ഇവർ യുവതി മരിച്ച വിവരം അറിയുന്നത്. കട്ടപ്പന പോലീസ് രാവിലെ മുതൽ അന്വേഷണം ആരംഭിച്ചു.

ഉച്ചക്ക്ക്കു ശേഷം ഫോറൻസിക് സംഘവും ഡോഗ് സക്വാഡും സ്ഥലത്തെത്തി. പ്രതികൂല കാലവസ്ഥ പരിശോധനയ്ക്ക് തിരിച്ചടിയായി. ഇടുക്കി എസ്പി ടി.കെ. വിഷ്ണു പ്രദീപ് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി.


കട്ടപ്പന, ഇടുക്കി ഡിവൈഎസ്പിമാരായ പി.വി. ബേബി, കെ.ആർ. ബിജു, കട്ടപ്പന സിഐ സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ പോലീസ് പരിശോധിച്ചു.

ഉടുന്പൻചോല എംഎൽഎ എം.എം. മണി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റ് ജിഷ ഷാജി, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.