വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
Wednesday, May 15, 2024 1:39 AM IST
തളിപ്പറമ്പ്: വിസ്മയ വാട്ടർ തീം പാർക്കിൽ ഇരുപത്തിരണ്ടുകാരിയെ അപമാനിച്ച കേന്ദ്രസർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരത്തെ ഇഫ്തിക്കർ അഹമ്മദ്(51) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.

പ്രഫസർ കുടുംബസമേതമാണ് വിസ്മയ പാർക്കിൽ ഉല്ലാസത്തിനെത്തിയത്. മലപ്പുറം സ്വദേശിനിയും കുടുംബസമേതമാണു വന്നത്. വേവ് പൂളിൽ വച്ച് ഇഫ്തിക്കർ അഹമ്മദ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ പാർക്ക് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.

സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. ഇഫ്തിക്കര്‍ അഹമ്മദിനെതിരേ മുന്പ് കാമ്പസിലും പരാതി ലഭിച്ചിരുന്നു. നേരത്തെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സംഭവത്തില്‍ അഞ്ച് മാസത്തോളം സസ്‌പെൻഡ് ചെയ്തിരുന്നു.


2023 നവംബർ 13-നാണ് ബിരുദാനന്തരബിരുദം ഒന്നാംസെമസ്റ്റർ വിദ്യാർഥിനിയോട് ഇയാൾ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി ഉയർന്നത്. വിദ്യാർഥിനി നൽകിയ പരാതിയിൽ ഡോ. ഇഫ്തിക്കർ അഹമ്മദിനെതിരേ ബേക്കൽ പോലീസ് കേസെടുത്തിരുന്നു.

പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയ പശ്ചാത്തലത്തിലായിരുന്നു സസ്പന്‍ഷന്‍. പിന്നീട് 2024 ഫെബ്രുവരിയിൽ ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.