തിമിരി ചെമ്പ്രകാനം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ എം.വി. ശില്പരാജിന് കേരള പോലീസില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിലാണ് ഇതു സൂചിപ്പിക്കുന്നത്.
അതേസമയം 2016ലെ സര്‍ക്കാര്‍ നിർദേശിച്ച ചട്ടം തന്നെ നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നതാണു വസ്തുത. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് സേനയില്‍ ജോലിസമ്മര്‍ദം മൂലം ഒളിച്ചോട്ടവും ആത്മഹത്യയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.