x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഇടതുപക്ഷ സർക്കാരിനെ സ്വാധീനിക്കാൻ ഒരു വർഗീയ ശക്തിക്കും സാധിക്കില്ല: എം.വി. ഗോവിന്ദൻ


Published: October 29, 2025 01:48 AM IST | Updated: October 29, 2025 01:48 AM IST

കേരളാ എൻജിഒ യൂണിയൻ ഇരിട്ടി ഏരിയാ സെന്‍റർ കെട്ടിടം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: ഇടതുപക്ഷ സർക്കാരിനെ സ്വാധീനിക്കാനും തകർക്കാനും ഒരു വർഗീയ ശക്തികൾക്കും സാധിക്കില്ലെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ ഇരിട്ടി ഏരിയാ സെന്‍റർ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് ഗവൺമെന്‍റുകൾ എല്ലാ കമ്മ്യൂണിസ്റ്റ് ആശയങ്ങളും അതേപടി നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് വർഷങ്ങൾക്ക് മുൻമ്പെ കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസ് നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭരണം കൈയാളുമ്പോൾ പരിമിതികളും അവസരങ്ങളും ഉണ്ടാകും. അവസരങ്ങളെ ഉപയോഗപ്പെടുത്തി വികസനം നടപ്പിലാക്കും. പരിമിതികളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും.

പിഎംശ്രി പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ വിവാദത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നുഎം.വി. ഗോവിന്ദൻ.വികസന പ്രവർത്തനങ്ങൾ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നടപ്പിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്.ഇടതുപക്ഷം ഉയർത്തുന്ന നവകേരള പദ്ധതി മൂന്നാം ഭരണത്തിലേക്കുള്ള ഉറച്ച ചുവട് വെച്ചാണെന്നും ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരൻ അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്‍റ് എം.എ. അജിത്ത് കുമാർ, കെ. ഷാജി, എൻ. സുരേന്ദ്രൻ, വി. സൂരജ്, കെ.വി. സക്കീർ ഹുസൈൻ, കെ. രഞ്ജിത്ത്, പി.ആർ. സ്മിത, എ.എം. സുഷമ എന്നിവർ പ്രസംഗിച്ചു.

Tags : M.V. Govindan nattuvisesham local news

Recent News

Up