Fri, 24 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Viral

Special

ആറ് മാസം മാത്രം, വയറ് കണ്ടാൽ പ്രസവം അടുത്തെത്തിയെന്ന് തോന്നും; ക്രിസ്റ്റി ബാർജിൻ്റെ വീഡിയോ വൈറൽ

 

അമേരിക്കയിൽ നിന്നുള്ള ഒരു ഗർഭിണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 25 ആഴ്ച മാത്രം ഗർഭിണിയായ യുവതിയുടെ അസാധാരണമാംവിധം വലുപ്പം കൂടിയ വയറാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്.

ആറുമാസം പിന്നിട്ടതേയുള്ളൂവെങ്കിലും പൂർണ ഗർഭിണിയുടെ ലക്ഷണങ്ങളോടെ കാണപ്പെട്ട വയർ കണ്ട് പലരും സംശയങ്ങൾ ഉന്നയിച്ചതോടെയാണ്, ഇതിന് പിന്നിലെ സത്യം വെളിപ്പെടുത്തിക്കൊണ്ട് യുവതി രംഗത്തെത്തിയത്. ക്രിസ്റ്റി ബാർജ് എന്ന 25-കാരിയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ തന്‍റെ വിശേഷങ്ങൾ പങ്കുവെച്ചത്.

ഈ വീഡിയോയിൽ ക്രിസ്റ്റി തന്‍റെ ടീൽ നിറത്തിലുള്ള ടീഷർട്ട് ഉയർത്തി, വയറ് പ്രേക്ഷകരെ കാണിച്ചു. "നിങ്ങൾ വെറും 25 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ... പക്ഷേ ഇത് ട്രിപ്പിൾസാണ്'എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റി ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

ഈ ഒറ്റ വീഡിയോയ്ക്ക് ഏകദേശം നാല് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്. ക്രിസ്റ്റിയുടെ വയറിന്‍റെ വലുപ്പം കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അമ്പരപ്പും ആശങ്കയും പ്രകടിപ്പിച്ചു. ഒരു ഉപയോക്താവ് "ഇത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്' എന്ന് കുറിച്ചപ്പോൾ, മറ്റൊരാൾ "ബാക്കിയുള്ള കാലം വിശ്രമിക്കുകയും ശാന്തമായി ഇരിക്കുകയും ചെയ്യുക, ഈ ഭാരം സ്ക്രീനിലൂടെ പോലും എനിക്ക് അനുഭവപ്പെടുന്നു' എന്ന് കമന്‍റ് ചെയ്തു.

ഈ ഉപദേശത്തെ തമാശയോടെ ഏറ്റെടുത്ത ക്രിസ്റ്റി, "ഈ കമന്‍റ് ഞാൻ ഒരു ഡോക്ടറുടെ കുറിപ്പായി ഉപയോഗിച്ചോളാം' എന്ന് മറുപടി നൽകി. മറ്റൊരു വിഭാഗം ആളുകൾ ക്രിസ്റ്റിയുടെ ധീരതയെയും അമ്മയാകാനുള്ള ശക്തിയെയും പ്രശംസിച്ചു.

"നിങ്ങൾ ഒരു പോരാളിയാണ്, വളരെ ധൈര്യശാലിയായ അമ്മയാണ്. നിങ്ങളുടെ കുട്ടികൾ ഭാഗ്യവാന്മാരാണ്,' എന്നിങ്ങനെ നിരവധി കമന്‍റുകൾ വന്നു. ഒന്നിലധികം ശിശുക്കളെ ഗർഭം ധരിക്കുമ്പോൾ, സാധാരണ ഗർഭധാരണത്തേക്കാൾ വേഗത്തിൽ വയറ് വലുതാവുകയും കൂടുതൽ വികസിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഗർഭകാലത്ത് ഓരോ സ്ത്രീയുടെയും ശരീരം എത്രത്തോളം വ്യത്യാസപ്പെടാമെന്നും, മൂന്ന് കുഞ്ഞുങ്ങളെ വഹിക്കുമ്പോൾ അമ്മയുടെ ശരീരത്തിനുണ്ടാകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുമുള്ള ഒരു നേർക്കാഴ്ചയാണ് ക്രിസ്റ്റിയുടെ ഈ വൈറൽ വീഡിയോ.

Viral

നാല് വേട്ടക്കാർ ഒരു ഇരയ്ക്ക് വേണ്ടി: മുതലയും ഹൈനകളും പുള്ളിപ്പുലിയും നേർക്കുനേർ: ക്രൂഗറിനടുത്ത് കണ്ട അപൂർവ്വ പോരാട്ടം

 

ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷണൽ പാർക്കിനോട് ചേർന്നുള്ള മാർലോത്ത് പാർക്കിൽ, പ്രകൃതിയുടെ നിയമങ്ങളെ വെല്ലുന്ന അവിസ്മരണീയമായൊരു പോരാട്ടം അരങ്ങേറി. മൃഗങ്ങളിൽ തന്നെ നാല് ശക്തരായ വേട്ടക്കാർ ഒരൊറ്റ ഇരയ്ക്കുവേണ്ടി പോരാടുന്ന ദൃശ്യമാണ് ഇവിടെ കണ്ടത്.

ഐടി കൺസൾട്ടന്‍റായ ട്രേവിസ് കരീര എന്നയാളാണ് ഈ ഭീകരവും അപൂർവവുമായ സംഭവം വീഡിയോയിൽ പകർത്തിയത്. 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ പകലിന്‍റെ അന്ത്യത്തിൽ, ട്രേവിസും സുഹൃത്തുക്കളും "മുതല നദി'ക്ക് അക്കരെ ഒരു പുള്ളിപ്പുലിയെ കണ്ടു.

പുലിയുടെ ശ്രദ്ധ മുഴുവൻ പുൽമേട്ടിൽ മേഞ്ഞുനടക്കുകയായിരുന്ന ഇംപാലകളുടെ കൂട്ടത്തിലായിരുന്നു. ട്രേവിസ് ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയ നിമിഷം തന്നെ, പുള്ളിപ്പുലി മിന്നൽ വേഗത്തിൽ ചാടി ഒരു ഇംപാലയെ പിടികൂടി. എന്നാൽ, ആ വേട്ടക്കാരന്‍റെ വിജയം നിമിഷനേരം കൊണ്ട് തകിടം മറിഞ്ഞു.

ഇരയുടെ മണം ലഭിച്ചതോടെ ഹൈനകൾ കൂട്ടത്തോടെ രംഗപ്രവേശം ചെയ്തു. പുള്ളിപ്പുലിയെ ഭീഷണിപ്പെടുത്തി അവർ ഇംപാലയെ തട്ടിയെടുക്കുകയും, പൂർണമായി മരിക്കാത്ത ഇരയെ കുന്നിൻ മുകളിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. പിന്നാലെയാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. മുതല നദിയിൽ നിന്ന് രണ്ട് മുതലകൾ ഇരയെ ലക്ഷ്യമാക്കി കരയിലേക്ക് ഇഴഞ്ഞെത്തി.

അതിലൊരു കൂറ്റൻ മുതല ഹൈനയുടെ വായിൽ നിന്ന് ഇംപാലയെ തട്ടിയെടുത്ത്, ശക്തിയേറിയ കടിയിലൂടെ അതിനെ കൊന്നു. ഇര നഷ്ടപ്പെട്ട പുള്ളിപ്പുലി, മുതലകളെയും ഹൈനകളെയും പേടിച്ച് മനസില്ലാ മനസോടെ രണ്ടു മൂന്നു തവണ ഇരയെ തിരികെ നേടാൻ ശ്രമിച്ചെങ്കിലും, ആ ഉദ്യമം ഉപേക്ഷിച്ചു.

ഈ ബഹളങ്ങൾക്കിടയിൽ മറ്റൊരു ഹൈന കൂടി സ്ഥലത്തെത്തി. അതോടെ മുതലകളും ഹൈനകളും തമ്മിൽ രൂക്ഷമായ വടംവലി നടന്നു. ഈ പോരാട്ടത്തിൽ, ഹൈനകൾക്ക് ഇംപാലയുടെ കുറച്ചു മാംസക്കഷണങ്ങൾ മാത്രമേ ലഭിച്ചുള്ളൂ, ഇരയുടെ ഭൂരിഭാഗവും മുതല സ്വന്തമാക്കി.

ഈ ദൃശ്യത്തെക്കുറിച്ച് സംസാരിച്ച ട്രേവിസ് കരീര, താൻ കണ്ട കാഴ്ച അവിശ്വസനീയവും അപൂർവവുമായിരുന്നു എന്നും, ഇത്തരം ഒരു പോരാട്ടം കണ്ണിനുമുന്നിൽ കണ്ടതിന്‍റെ ആശ്ചര്യം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു എന്നും പറയുകയുണ്ടായി.

Kouthukam

വെനസ്വേലയിൽ ദുരന്തം: ടേക്ക്-ഓഫിനിടെ വിമാനം തകർന്ന് റൺവേയിൽ തീഗോളം, രണ്ട് മരണം

 

വെനസ്വേലയിലെ ടാച്ചിറയിൽ പരമില്ലോ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണ് രണ്ട് ജീവനക്കാർ ദാരുണമായി മരിച്ചു. ഇരട്ട എഞ്ചിൻ ശേഷിയുള്ള പൈപ്പർ പിഎ-31ടി1 വിഭാഗത്തിൽപ്പെട്ട വിമാനമാണ് ടേക്ക്-ഓഫ് ചെയ്തതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ ഇടിച്ചിറങ്ങി തീഗോളമായി മാറിയത്.

വിമാനത്തിന് ഉയരം കൈവരിക്കാൻ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. റൺവേ വിട്ട് നിമിഷങ്ങൾക്കകം വിമാനം നിശ്ചലമാകുകയും, പിന്നീട് നിയന്ത്രണം തെറ്റി താഴേക്ക് പതിക്കുകയുമായിരുന്നു. വിമാനത്താവളത്തിൽ നിന്നും അന്തരീക്ഷത്തിലേക്ക് കറുത്ത പുക ഉയരുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനോട്ടിക്സ് (ഐഎൻഎസി) അപകടത്തിലെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ ഉടൻ തന്നെ വിമാനത്താവളത്തിലെ അടിയന്തര രക്ഷാസേനയും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എങ്കിലും ജീവനക്കാരെ രക്ഷപ്പെടുത്താനായില്ല.

വെനസ്വേലൻ വ്യോമയാന നിയമങ്ങൾ അനുസരിച്ച്, അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ജുണ്ട ഇൻവെസ്റ്റിഗാഡോറ ഡി ആക്സിഡെന്‍റസ് ഡി ഏവിയേഷൻ സിവിൽ എന്ന വ്യോമയാന അപകട അന്വേഷണ സമിതിയെ ഉടൻ തന്നെ അധികൃതർ നിയോഗിച്ചു. വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിയതാവാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിന് മുമ്പ് വിമാനം നേരിയ തോതിൽ മുകളിലേക്ക് കയറിയ ശേഷമാണ് നിയന്ത്രണം വിട്ട് റൺവേയിൽ പതിച്ചതെന്നതിന് ദൃശ്യരേഖകൾ സാക്ഷ്യം വഹിക്കുന്നു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സാങ്കേതിക പരിശോധനകൾക്കുമായി അന്വേഷണ സമിതി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Special

ആറ് മാസം മാത്രം, വയറ് കണ്ടാൽ പ്രസവം അടുത്തെത്തിയെന്ന് തോന്നും; ക്രിസ്റ്റി ബാർജിൻ്റെ വീഡിയോ വൈറൽ

 

അമേരിക്കയിൽ നിന്നുള്ള ഒരു ഗർഭിണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 25 ആഴ്ച മാത്രം ഗർഭിണിയായ യുവതിയുടെ അസാധാരണമാംവിധം വലുപ്പം കൂടിയ വയറാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്.

ആറുമാസം പിന്നിട്ടതേയുള്ളൂവെങ്കിലും പൂർണ ഗർഭിണിയുടെ ലക്ഷണങ്ങളോടെ കാണപ്പെട്ട വയർ കണ്ട് പലരും സംശയങ്ങൾ ഉന്നയിച്ചതോടെയാണ്, ഇതിന് പിന്നിലെ സത്യം വെളിപ്പെടുത്തിക്കൊണ്ട് യുവതി രംഗത്തെത്തിയത്. ക്രിസ്റ്റി ബാർജ് എന്ന 25-കാരിയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ തന്‍റെ വിശേഷങ്ങൾ പങ്കുവെച്ചത്.

ഈ വീഡിയോയിൽ ക്രിസ്റ്റി തന്‍റെ ടീൽ നിറത്തിലുള്ള ടീഷർട്ട് ഉയർത്തി, വയറ് പ്രേക്ഷകരെ കാണിച്ചു. "നിങ്ങൾ വെറും 25 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ... പക്ഷേ ഇത് ട്രിപ്പിൾസാണ്'എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റി ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

ഈ ഒറ്റ വീഡിയോയ്ക്ക് ഏകദേശം നാല് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്. ക്രിസ്റ്റിയുടെ വയറിന്‍റെ വലുപ്പം കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അമ്പരപ്പും ആശങ്കയും പ്രകടിപ്പിച്ചു. ഒരു ഉപയോക്താവ് "ഇത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്' എന്ന് കുറിച്ചപ്പോൾ, മറ്റൊരാൾ "ബാക്കിയുള്ള കാലം വിശ്രമിക്കുകയും ശാന്തമായി ഇരിക്കുകയും ചെയ്യുക, ഈ ഭാരം സ്ക്രീനിലൂടെ പോലും എനിക്ക് അനുഭവപ്പെടുന്നു' എന്ന് കമന്‍റ് ചെയ്തു.

ഈ ഉപദേശത്തെ തമാശയോടെ ഏറ്റെടുത്ത ക്രിസ്റ്റി, "ഈ കമന്‍റ് ഞാൻ ഒരു ഡോക്ടറുടെ കുറിപ്പായി ഉപയോഗിച്ചോളാം' എന്ന് മറുപടി നൽകി. മറ്റൊരു വിഭാഗം ആളുകൾ ക്രിസ്റ്റിയുടെ ധീരതയെയും അമ്മയാകാനുള്ള ശക്തിയെയും പ്രശംസിച്ചു.

"നിങ്ങൾ ഒരു പോരാളിയാണ്, വളരെ ധൈര്യശാലിയായ അമ്മയാണ്. നിങ്ങളുടെ കുട്ടികൾ ഭാഗ്യവാന്മാരാണ്,' എന്നിങ്ങനെ നിരവധി കമന്‍റുകൾ വന്നു. ഒന്നിലധികം ശിശുക്കളെ ഗർഭം ധരിക്കുമ്പോൾ, സാധാരണ ഗർഭധാരണത്തേക്കാൾ വേഗത്തിൽ വയറ് വലുതാവുകയും കൂടുതൽ വികസിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഗർഭകാലത്ത് ഓരോ സ്ത്രീയുടെയും ശരീരം എത്രത്തോളം വ്യത്യാസപ്പെടാമെന്നും, മൂന്ന് കുഞ്ഞുങ്ങളെ വഹിക്കുമ്പോൾ അമ്മയുടെ ശരീരത്തിനുണ്ടാകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുമുള്ള ഒരു നേർക്കാഴ്ചയാണ് ക്രിസ്റ്റിയുടെ ഈ വൈറൽ വീഡിയോ.

Video

മരണം മുന്നിലെത്തിയിട്ടും ഒരടി പോലും പതറാതെ വൃദ്ധൻ: വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

 

തീവണ്ടിപ്പാളത്തിൽ, മരണം മുന്നിലെത്തിയിട്ടും ഒരടി പോലും പതറാതെ രക്ഷപ്പെട്ട വൃദ്ധന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
അപകടകരമായ രീതിയിൽ പാളത്തിൽ ഇരിക്കുകയായിരുന്ന ഈ വൃദ്ധനെ, ഇന്‍റർനെറ്റ് ലോകം "ചാച്ചാ' എന്നാണ് വിളിച്ചത്.

ട്രെയിൻ അടുക്കുന്നതൊന്നും വകവെക്കാതെ ഇദ്ദേഹം ധൈര്യമായി പാളത്തിൽ ഇരുന്നു. പ്രാഥമിക ആവശ്യങ്ങൾക്കായി വൃദ്ധൻ റെയിൽവേ ട്രാക്കിന് സമീപത്തേക്ക് പോയതാണെന്നും, കയ്യിൽ ഒരു കുപ്പി വെള്ളം ഉണ്ടായിരുന്നതിനാലും മൂത്രമൊഴിക്കാനോ മറ്റോ ഇരുന്നതാകാമെന്നും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

എന്നാൽ, തൊട്ടുപിന്നാലെ അതിവേഗത്തിൽ ഒരു ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞെത്തി. അടുത്ത നിമിഷം സംഭവിച്ച കാര്യങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിച്ചു. ലോക്കോ പൈലറ്റ് മുന്നറിയിപ്പ് നൽകാനായി തുടർച്ചയായി ഹോൺ മുഴക്കുന്നുണ്ടായിരുന്നു. എന്നാൽ, ഈ ഭീകരമായ അവസ്ഥയിലും അദ്ദേഹം അൽപ്പം പോലും പരിഭ്രാന്തനായില്ല.

വളരെ ശാന്തതയോടെ എഴുന്നേറ്റ്, പ്ലാറ്റ്‌ഫോമിലേക്ക് കയറി മാറിനിന്നു. ട്രെയിൻ ഇദ്ദേഹത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അതിവേഗം കടന്നുപോയി. ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് വൃദ്ധൻ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ ഭീതിയുണർത്തുന്ന നിമിഷം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഒരു കാഴ്ചക്കാരനാണ് മൊബൈൽ ഫോണിൽ പകർത്തിയത്.

ട്രെയിൻ കടന്നുപോകുമ്പോൾ തൊട്ടടുത്ത് നിന്നവർ ഞെട്ടലോടെ നെടുവീർപ്പിടുന്നതും പരിഭ്രാന്തരാകുന്നതും വീഡിയോയിലുണ്ട്. മരണത്തെ മുഖാമുഖം കണ്ടിട്ടും വൃദ്ധൻ കാണിച്ച അസാമാന്യമായ സംയമനവും സാവധാനത്തിലുള്ള പ്രതികരണവും സോഷ്യൽ മീഡിയ ഉപയോക്താക്കളെ ശരിക്കും അത്ഭുതപ്പെടുത്തി.

നിരവധി പേരാണ് ഈ സംഭവത്തോട് പ്രതികരിച്ച് രംഗത്തെത്തിയത്. പലരും ഹിന്ദു പുരാണങ്ങളിലെ മരണത്തിന്‍റെ ദേവനായ "യമനുമായി ചാച്ചായ്ക്ക് നേരിട്ട് ബന്ധമുണ്ടായിരിക്കും' എന്ന് തമാശയായി പറഞ്ഞു. "ഇങ്ങനെ ട്രാക്ക് മുറിച്ചുകടക്കുന്നത് തീർത്തും തെറ്റാണ്. ദൂരേക്ക് നോക്കി ട്രെയിനില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ട്രാക്ക് ക്രോസ് ചെയ്യാവൂ.

ട്രെയിൻ അടുത്തെത്തിയിട്ടും ഇങ്ങനെ ഹീറോയെപ്പോലെ പ്രവേശനം നടത്തരുത്.' ചിലർ ഈ പ്രവൃത്തിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിരവധിപേർ "മരണത്തിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടൽ" എന്ന് ഈ നിമിഷത്തെ വിശേഷിപ്പിച്ചു. റെയിൽവേ ട്രാക്കുകളിലെ അശ്രദ്ധ എത്രത്തോളം അപകടകരമാണെന്നതിന്‍റെ നേർചിത്രമാണ് ഈ വീഡിയോ.

Up