Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Viral

Viral

"ഞങ്ങളും ഇന്ത്യക്കാരാണ്, ചൈനക്കാരല്ല!" സ്വന്തം രാജ്യത്ത് വംശീയ അധിക്ഷേപം നേരിട്ട കൊച്ചുകുട്ടിയുടെ വാക്കുകൾ വൈറലാകുന്നു

വംശീയ അധിക്ഷേപങ്ങൾക്കെതിരെ അരുണാചൽ പ്രദേശിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ വൈകാരികമായ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നു.

തന്‍റെ ശാരീരിക രൂപത്തിന്‍റെ പേരിൽ ചൈനക്കാരിയാണോ എന്ന് ചിലർ ചോദിച്ചതിൽ ഏറെ വിഷമവും ദേഷ്യവുമുണ്ടായെന്ന് വ്യക്തമാക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ജനമനസുകളെ സ്പർശിച്ചത്.

തങ്ങൾ ഇന്ത്യക്കാരാണെന്നും ഇറ്റാനഗറിലാണ് ജീവിക്കുന്നതെന്നും കൈകൂപ്പിക്കൊണ്ട് പറയുന്ന കുട്ടിയുടെ വാക്കുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം രാജ്യത്ത് നേരിടുന്ന വിവേചനത്തിന്‍റെ നേർക്കാഴ്ചയായി മാറി.

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്വന്തം രാജ്യത്ത് സ്വന്തം സ്വത്വം തെളിയിക്കാൻ ഒരു കുട്ടിക്ക് അപേക്ഷിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

അന്യദേശക്കാരെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, രാജ്യത്തെ സ്നേഹിക്കുന്ന വടക്കുകിഴക്കൻ ജനതയെ 'ചൈനക്കാർ' എന്ന് വിളിച്ച് അകറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ രാജ്യസ്നേഹത്തെ പ്രശംസിച്ചുകൊണ്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയായ അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഡൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ നിരന്തരം വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുണ്ട്.

വംശീയമായ പരിഹാസ ചോദ്യങ്ങൾ ഉയർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ ആക്രമിക്കപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വരെ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ജനതയ്ക്കെതിരെ നടക്കുന്ന ഇത്തരം വിദ്വേഷ സംഭവങ്ങളെയും പീഡനങ്ങളെയും സംബന്ധിച്ച് വ്യക്തമായ കേന്ദ്രീകൃത വിവര ശേഖരണം കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന വിവരവും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.

Video

അപൂർവ രോഗത്തിന് ആശ്വാസം കുളത്തിലെ തണുപ്പ്; ബംഗാളിലെ ഇക്ബാലിന് തണലായി റിലയൻസ്

ശരീരത്തിൽ കടുത്ത പുകച്ചിലും എരിച്ചിലും അനുഭവപ്പെടുന്ന അപൂർവ്വ രോഗബാധയെത്തുടർന്ന് വെയിൽ പോലുമേൽക്കാൻ കഴിയാതെ കഷ്ടപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാലുകാരന് ഒടുവിൽ വിദഗ്ധ വൈദ്യസഹായം ലഭ്യമായി.

മുർഷിദാബാദിലെ ബെൽഡംഗയിൽ നിന്നുള്ള ഇക്ബാൽ എന്ന കൗമാരക്കാരൻ അസഹനീയമായ പുകച്ചിലിൽ നിന്നും രക്ഷനേടാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടുത്തുള്ള കുളങ്ങളിൽ മുങ്ങിക്കിടക്കുകയായിരുന്നു പതിവ്.

വെള്ളത്തിൽ കഴിയുമ്പോൾ മാത്രമാണ് കുട്ടിയുടെ ശരീരത്തിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതുൾപ്പെടെ കുളത്തിൽ കഴുത്തോളം വെള്ളത്തിൽ മുങ്ങിയിരുന്നുകൊണ്ടായിരുന്നു.

ഈ ദയനീയ കാഴ്ചകൾ പ്രദേശവാസികൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർച്ചയായി വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യ നിലയെ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു.

ചർമ്മത്തിൽ വിള്ളലുകൾ വീഴാനും മറ്റ് ഗുരുതരമായ അണുബാധകൾക്കും ഇത് കാരണമാകുമെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. വാർത്ത പടർന്നതോടെ റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ അനന്ത് അംബാനി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.

കുട്ടിയുടെ കുടുംബത്തിന് തുടർച്ചയായ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ലാത്ത വിവരം മനസിലാക്കിയ അദ്ദേഹം ഇക്ബാലിന്‍റെ സമ്പൂർണ ചികിത്സാച്ചുമതല ഏറ്റെടുത്തു.

റിലയൻസ് ഫൗണ്ടേഷന്‍റെ പ്രത്യേക മെഡിക്കൽ സംഘം വീട്ടിലെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, അത്യാധുനിക പരിചരണത്തിനായി കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് മുംബൈയിലെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കുട്ടിയുടെ രോഗനിർണയവും ചികിത്സയും പുരോഗമിക്കുകയാണ്.

Kouthukam

ഓവർടേക്കിംഗിനെച്ചൊല്ലി റോഡിൽ അടിപിടി: വാക്കാട്-ഹിഞ്ചവടി മേൽപ്പാലത്തിൽ യാത്രക്കാർ കുടുങ്ങി

വാക്കാട്-ഹിഞ്ചവടി മേൽപ്പാലത്തിന് സമീപം വാഹനം മറികടക്കുന്നതിനിടെയുണ്ടായ നിസാര തർക്കം ഡ്രൈവർമാർ തമ്മിലുള്ള പരസ്യമായ കൈയങ്കളിയിൽ കലാശിച്ചു.

ഒരു വാഹനം മറ്റൊന്നിൽ ഉരസിയതിനെച്ചൊല്ലി റോഡിൽ വാഹനം നിർത്തിയിട്ട് ഡ്രൈവർമാർ തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് പെട്ടെന്ന് സംഘർഷമായി മാറിയത്.

തിരക്കേറിയ മേൽപ്പാലത്തിൽ നടന്ന ഈ സംഭവം കാണാൻ മറ്റ് യാത്രക്കാർ തടിച്ചുകൂടിയതോടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുകയും യാത്രാതടസം നേരിടുകയും ചെയ്തു. പിന്നീട് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പൂർവ്വസ്ഥിതിയിലായത്.

സംഭവത്തിൽ പരിക്കുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് കേസെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല.

Viral

വർഷങ്ങൾക്ക് ശേഷം മറ്റൊരു അപൂർവ നേട്ടം; ദേശീയ തലത്തിൽ തിളങ്ങി പെരിയാർ പശു

ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിന്‍റെ സ്വന്തം പെരിയാർ പശുക്കൾ. വെച്ചൂർ പശുവിന് ശേഷം സംസ്ഥാനത്തുനിന്ന് ദേശീയതലത്തിൽ ഔദ്യോഗിക അംഗീകാരം സ്വന്തമാക്കുന്ന രണ്ടാമത്തെ നാടൻ പശുവിനമായി പെരിയാർ കാറ്റിൽ മാറി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സും ചേർന്നാണ് ഈ സവിശേഷ ഇനത്തിന് ഔദ്യോഗിക രജിസ്ട്രേഷൻ നൽകിയത്.

പെരിയാർ നദിയുടെ തീരപ്രദേശങ്ങളായ കോടനാട്, കുട്ടമ്പുഴ മേഖലകളിലും അതിരപ്പള്ളി പരിസരങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. പ്രാദേശിക കാലാവസ്ഥയോട് തികച്ചും അനുയോജ്യമായി ജീവിക്കാൻ ശേഷിയുള്ള ഈ ചെറുപശുക്കൾ രോഗപ്രതിരോധശേഷിയിലും ഏറെ മുന്നിലാണ്.

ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് വെച്ചൂർ പശുക്കൾക്ക് അംഗീകാരം ലഭിച്ചതിന് ശേഷം ആദ്യമായാണ് കേരളത്തിൽ നിന്നൊരു കന്നുകാലി ഇനം ഈ അപൂർവ നേട്ടം കൈവരിക്കുന്നത്. നാടൻ മൃഗസമ്പത്ത് സംരക്ഷിക്കുന്നതിനും പ്രാദേശിക ജൈവവൈവിധ്യം നിലനിർത്തുന്നതിനും ഈ നേട്ടം ഏറെ സഹായകരമാകും.

Special

കുളിമുറിയിൽ എക്‌സോസ്റ്റ് ഫാൻ ഇട്ടില്ല; അഞ്ച് മിനിറ്റ് കുളിക്ക് ഒന്നര ലക്ഷം രൂപ പിഴ!

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് ഒരു സാധാരണ കുളി വരുത്തിവെച്ചത് വൻ സാമ്പത്തിക നഷ്ടം. കുളിമുറിയിൽ നിന്ന് ഉയർന്ന നീരാവി അപ്പാർട്ട്മെന്‍റിലെ ഫയർ അലാറം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് 1,800 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.3 ലക്ഷം രൂപ) പിഴയടക്കേണ്ടി വന്ന അനുഭവമാണ് 'സോറാന്‍റംവാമിക' എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ യുവതി പങ്കുവെച്ചത്.

കുളിക്കാനിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെട്ടിടത്തിൽ ഫയർ അലാറം മുഴങ്ങുകയായിരുന്നു. തുടക്കത്തിൽ ഇതൊരു മുൻകരുതൽ പരിശോധന മാത്രമാണെന്ന് കരുതിയെങ്കിലും, താമസക്കാരെ ഒഴിപ്പിക്കാൻ എത്തിയ ബിൽഡിംഗ് മാനേജർ എത്തിയതോടെയാണ് അലാറം ഉയർന്നത് തന്‍റെ മുറിയിൽ നിന്നാണെന്ന് യുവതി തിരിച്ചറിഞ്ഞത്.

കുളിക്കുന്നതിനിടെ ബാത്ത്‌റൂമിലെ എക്‌സോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കാതിരുന്നതാണ് ആവി പുറത്തേക്ക് പടരാനും അലാറം അടിക്കാനും കാരണമായത്. വാഷ്റൂമിന് തൊട്ടുവെളിയിൽ തന്നെ ഇത്രയും സെൻസിറ്റീവ് ആയ ഡിറ്റക്ടർ വെച്ചതിനെയും യുവതി ചോദ്യം ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ വീഡിയോ വൻ ചർച്ചകൾക്കാണ് വഴിതെളിച്ചത്. എക്‌സോസ്റ്റ് ഫാൻ ഉപയോഗിക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിച്ചപ്പോൾ, വെറും നീരാവി തട്ടുമ്പോഴേക്ക് പ്രവർത്തിക്കുന്ന രീതിയിൽ അലാറം സ്ഥാപിച്ചതിലെ പോരായ്മയെയാണ് മറ്റുള്ളവർ വിമർശിച്ചത്.

വിദേശ രാജ്യങ്ങളിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയൊരു അശ്രദ്ധ പോലും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

Kouthukam

തുരങ്കത്തിനുള്ളിൽ റോങ് സൈഡിൽ കാർ പായിച്ച് ഡ്രൈവർ! വീഡിയോ പുറത്ത്

മുംബൈയിലെ തീരദേശ പാതയിലെ തുരങ്കത്തിൽ തെറ്റായ ദിശയിലൂടെ കാർ പായിച്ച് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തിയ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

രാത്രി വേളയിൽ മറ്റൊരു യാത്രക്കാരൻ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

കാറോടിച്ചിരുന്ന വ്യക്തി ലഹരിയിലായിരുന്നുവെന്ന് ദൃശ്യങ്ങൾ പകർത്തിയയാൾ ആരോപിക്കുന്നുണ്ടെങ്കിലും, സംഭവത്തിന്‍റെ സത്യാവസ്ഥ മുംബൈ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതിവേഗ പാതയിലെ ഇത്തരം റോങ് സൈഡ് ഡ്രൈവിംഗ് വലിയ കൂട്ടിയിടികൾക്ക് കാരണമാകുമെന്നതിനാൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. മോട്ടോർ വാഹന നിയമപ്രകാരം ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്.

കുറ്റക്കാരായ ഡ്രൈവർമാർക്ക് പിഴയ്ക്ക് പുറമേ വാഹനം കണ്ടുകെട്ടൽ, ലൈസൻസ് റദ്ദാക്കൽ, ഒരു വർഷം വരെ തടവുശിക്ഷ എന്നിവ നേരിടേണ്ടി വരും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.

Viral

ഒൻപത് വർഷത്തെ കാത്തിരിപ്പ്; യുകെ മുൻ എംപി ഗുരുവായൂരമ്പലനടയിൽ മലയാളി യുവതിക്ക് താലി ചാർത്തി!

യുകെ മുൻ എംപിയും സ്കോട്ടിഷ് നേതാവുമായ മാർട്ടിൻ ഡേയും പിറവം സ്വദേശി നിധിൻ ചന്ദും ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് വിവാഹിതരായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നടന്ന ചടങ്ങിൽ നിധിന്‍റെ മകൻ വേദിക് ശങ്കറും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

തുടന്ന് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു മറ്റു ആഘോഷങ്ങൾ നടന്നത്. പരമ്പരാഗത രീതിയിലുള്ള ഇവരുടെ വിവാഹ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദത്തിനു ശേഷം ഐടി മാനേജ്‌മെന്‍റിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും സ്വന്തമാക്കിയ നിധിൻ 2008-ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. റിട്ടയേർഡ് വെറ്ററിനറി ഫീൽഡ് ഓഫീസർ കെ.എൻ. ചന്ദ്രന്‍റെയും മുൻ പാമ്പാക്കുട ഗ്രാമപഞ്ചായത്ത് അംഗം രാജിയുടെയും മകളാണ് നിധിൻ.

യുകെയിലെ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ വിദ്യാർഥികളെ ബാധിച്ചപ്പോൾ, പാർലമെന്‍ററി കമ്മിറ്റികൾക്ക് മുന്നിൽ ഇതിനെതിരെ പോരാടാൻ നിധിൻ മുന്നിട്ടിറങ്ങി. ഈ സമയത്ത്, 2016 ഫെബ്രുവരിയിലാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി പ്രതിനിധിയായിരുന്ന മാർട്ടിൻ ഡെയെ നിധിൻ പരിചയപ്പെടുന്നത്.

ലണ്ടനിലെ ലിൻലിത്ഗോ ആൻഡ് ഈസ്റ്റ് ഫാൽകിർക്ക് മണ്ഡലത്തിലെ എംപിയായിരുന്നു അന്ന് മാർട്ടിൻ. സൗഹൃദത്തിലായ ഇരുവരും താമസിയാതെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗുരുവായൂർ അമ്പലനടയിൽ വെച്ച് താലികെട്ടണം എന്നതായിരുന്നു നിധിന്‍റെ ആഗ്രഹമെങ്കിലും വിസ പ്രശ്നങ്ങളും മറ്റ് കുടുംബപരമായ തടസങ്ങളും കാരണം ഒൻപത് വർഷങ്ങൾക്ക് മുൻപ് യുകെയിൽ വെച്ച് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു.

തുടർന്ന് 2018, 2019, 2023 വർഷങ്ങളിൽ മാർട്ടിൻ കേരളത്തിൽ എത്തിയിരുന്നെങ്കിലും ഗുരുവായൂർ ക്ഷേത്രദർശനം സാധ്യമായിരുന്നില്ല. ഒടുവിൽ നാലാമത്തെ കേരള സന്ദർശനത്തിലാണ് ഒൻപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭാര്യയുടെ ആഗ്രഹം സാക്ഷാത്കരിച്ച് മാർട്ടിൻ ഡേ ഗുരുവായൂരപ്പന് മുന്നിൽ വെച്ച് നിധിന്‍റെ കഴുത്തിൽ താലി ചാർത്തിയത്.

Kouthukam

മുംബൈയിലെ പാനിപൂരിയെ കളിയാക്കി; ഒടുവിൽ ദുബായ് എയർപോർട്ടിൽ വില കണ്ട് കണ്ണ് തള്ളി റഷ്യൻ നടി! വൈറൽ വീഡിയോ

മുംബൈയിലെ തെരുവോരത്ത് വെച്ച് വിലകൂടിയെന്ന് പറഞ്ഞ് പാനിപൂരിയെ കളിയാക്കിയ റഷ്യൻ ഇൻഫ്ലുവൻസർക്ക് ഒടുവിൽ വിദേശത്ത് വെച്ച് അബദ്ധം മനസിലായി.

മുംബൈ ലോകണ്ഡ്‌വാല മാർക്കറ്റിൽ നിന്ന് ഒരു പ്ലേറ്റ് പാനിപൂരിക്ക് 60 രൂപ നൽകേണ്ടി വന്നതിൽ പരസ്യമായി അത്ഭുതം പ്രകടിപ്പിച്ച മോഡലും നടിയുമായ ഐറിന റുഡാക്കോവയാണ് ഇപ്പോൾ താൻ പറഞ്ഞ വാക്കുകൾ തിരുത്തി രംഗത്തെത്തിയിരിക്കുന്നത്.

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ വെച്ച് പാനിപൂരിയുടെ വില കണ്ടതോടെയാണ് ഐറിനയുടെ മനോഭാവം പൂർണമായും മാറിയത്. ദുബായിൽ ഒരു പ്ലേറ്റ് പാനിപൂരിക്ക് 42 യുഎഇ ദിർഹമായിരുന്നു വില.

അതായത് ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 1,096 രൂപയോളം വരും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ ഭീമമായ നിരക്ക് കണ്ട താരം, മുംബൈയിലെ 60 രൂപ പാനിപൂരിയെ കുറ്റപ്പെടുത്തിയത് വലിയ തെറ്റായിപ്പോയെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ തമാശരൂപേണ സമ്മതിക്കുകയായിരുന്നു.

1000 രൂപ കൊടുത്ത് വിദേശത്ത് നിന്ന് കഴിക്കുന്നതിനേക്കാൾ നല്ലത് മുംബൈയിലേക്ക് തന്നെ തിരികെ പോകുന്നതാണെന്നും താരം തമാശയോടെ കൂട്ടിച്ചേർത്തു. നേരത്തെ ജൂലൈയിൽ മുംബൈയിലെ കച്ചവടക്കാരനോട് വില ചോദിച്ച് അത്ഭുതപ്പെടുന്ന ഐറിനയുടെ വീഡിയോ ഏറെ വൈറലായിരുന്നു.

എന്നാൽ തൊട്ടടുത്ത ആഴ്ച തന്നെ മുംബൈ പാനിപൂരി കഴിച്ചുനോക്കുകയും അതിന്‍റെ രുചി തനിക്ക് ഏറെ ഇഷ്ടപ്പെട്ടതായി അറിയിക്കുകയും ചെയ്തിരുന്നു.

നാടൻ തെരുവോര ഭക്ഷണത്തിന്‍റെ വിലയും വിദേശ എയർപോർട്ടുകളിലെ നിരക്കും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ചുള്ള ഐറിനയുടെ പുതിയ അനുഭവക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.

ഇന്ത്യൻ വിനോദരംഗത്ത് സജീവമാകാൻ ഇരുപതാം വയസിൽ റഷ്യയിൽ നിന്ന് എത്തിയ ഐറിന, ഡിസ്കവറി ചാനലിന്‍റെ റിയാലിറ്റി ഷോയിലൂടെയാണ് ആദ്യം ശ്രദ്ധേയയാകുന്നത്.

പിന്നീട് ബിഗ് ബോസ് മറാഠി സീസൺ 5-ൽ ആദ്യ വിദേശ മത്സരാർഥിയായി പങ്കെടുത്ത താരം തന്‍റേതായ ഭാഷാശ്രമങ്ങൾ കൊണ്ടും വേറിട്ട വ്യക്തിത്വം കൊണ്ടും ഇന്ത്യയിൽ ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

Viral

മഞ്ഞുമൂടിയ മലനിരകളല്ല, വിസ്മയിപ്പിക്കും മാർബിൾ താഴ്‌വര! രാജസ്ഥാനിലെ മാലിന്യക്കൂമ്പാരത്തിൽ വിരിഞ്ഞ ‘സ്വിറ്റ്‌സർലൻഡ്’

മഞ്ഞുമൂടിയ ആൽപ്സ് പർവതനിരകളെ ഓർമ്മിപ്പിക്കുന്ന വെളുത്ത താഴ്‌വരകൾ കാണാൻ സാധാരണയായി വിനോദസഞ്ചാരികൾ വടക്കേന്ത്യയിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്കാണ് പോകുന്നത്.

എന്നാൽ, രാജസ്ഥാനിലെ പ്രമുഖ വ്യവസായ നഗരമായ കിഷൻഗഢിൽ ഇന്ന് കാണുന്നത് വേറിട്ടൊരു കാഴ്ചയാണ്. പ്രകൃതിദത്ത മഞ്ഞല്ല, മറിച്ച് മാർബിളും ഗ്രാനൈറ്റും വെട്ടിമിനുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് ഇവിടെ മനോഹരമായ 'മഞ്ഞുതാഴ്‌വര' രൂപപ്പെട്ടിരിക്കുന്നത്.

പ്രകൃതിരമണീയമെന്ന് തോന്നിക്കുന്ന ഈ വ്യാവസായിക മാലിന്യശേഖരം ഇന്ന് ക്യാമറാക്കണ്ണുകൾക്കും സോഷ്യൽ മീഡിയ പ്രേമികൾക്കും പ്രിയപ്പെട്ട ഒരിടമായി മാറിയിരിക്കുന്നു.

ഏകദേശം 82 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർബിൾ അവശിഷ്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ്.

സമീപത്തുള്ള 1,200-ലധികം പ്രോസസിങ് യൂണിറ്റുകളിൽ നിന്നായി ദിവസേന അയ്യായിരത്തിലധികം ടൺ മാർബിൾ ചളിയും പൊടിയുമാണ് ഇവിടെ തള്ളുന്നത്.

എന്നാൽ കാഴ്ചയിൽ മഞ്ഞുമൂടിയ പർവതനിരകളെ അനുസ്മരിപ്പിക്കുന്നതിനാൽ, പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടുകൾക്കും സിനിമാ ചിത്രീകരണങ്ങൾക്കുമായി ധാരാളം ആളുകൾ ഇവിടേക്ക് എത്തുന്നു.

മഴ പെയ്യുമ്പോൾ ഈ വെളുത്ത കുന്നുകൾക്കിടയിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് തെളിഞ്ഞ നീല നിറത്തിലുള്ള തടാകങ്ങൾ രൂപപ്പെടുന്നത് ഈ പ്രദേശത്തിന്‍റെ ഭംഗി വീണ്ടും വർധിപ്പിക്കുന്നു. എന്നാൽ ഈ മനോഹര കാഴ്ചകൾക്ക് പിന്നിൽ വൻ പാരിസ്ഥിതിക ഭീഷണിയാണ് ഒളിഞ്ഞിരിക്കുന്നത്.

വായുവിൽ കലരുന്ന സൂക്ഷ്മമായ മാർബിൾ പൊടിപടലങ്ങളും ഭൂഗർഭജലത്തിലേക്ക് ഇറങ്ങുന്ന മാലിന്യങ്ങളും സമീപവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെള്ളത്തിൽ ലവണാംശവും കഠിനതയും അപകടനിലയിൽ ഉയർന്നതായി പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ ശുദ്ധീകരണ സംവിധാനങ്ങളോ ഇല്ലാതെയാണ് മാലിന്യം തള്ളുന്നതെന്ന് നിരീക്ഷിച്ച ഹരിത ട്രിബ്യൂണൽ, അവശിഷ്ടങ്ങൾ പുനരുപയോഗിക്കാനുള്ള കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

എങ്കിലും, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള കടുത്ത മുന്നറിയിപ്പുകളെല്ലാം കാറ്റിൽപ്പറത്തി, വേറിട്ട ഈ കാഴ്ച കാണാൻ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

Video

ഖാണ്ഡ്വയിൽ നായയുടെ മുഖംമൂടിയണിഞ്ഞ് അസാധാരണ പ്രതിഷേധം: ശ്രദ്ധാകേന്ദ്രമായി 'ഡോഗേഷ് ഭായ്'

മധ്യപ്രദേശിലെ ഖാണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ അരങ്ങേറിയ വേറിട്ടൊരു പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ രാജ്യശ്രദ്ധ നേടുന്നത്.

പ്രദേശത്തെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയിൽ നടന്ന വൻ ക്രമക്കേടുകൾക്കെതിരെ അമർഷം രേഖപ്പെടുത്താൻ ഒരാൾ നായയുടെ മുഖംമൂടി ധരിച്ചാണ് നഗരസഭാ ഓഫീസിലെത്തിയത്.

'ഡോഗേഷ് ഭായ്' എന്ന് പ്രാദേശികമായി വിശേഷിപ്പിക്കപ്പെട്ട ഇയാൾ അവിടെയെത്തിയ ആളുകളുടെയും മാധ്യമങ്ങളുടെയും പ്രധാന ആകർഷണമായി മാറി.

ഖാണ്ഡ്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവായ ദീപക് മുള്ളു റാത്തോഡിന്‍റെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

നായ വന്ധ്യംകരണത്തിന്‍റെ മറവിൽ നഗരസഭയിൽ വൻതോതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച റാത്തോഡ്, പദ്ധതിക്കായി നീക്കിവെച്ച സർക്കാറിന്‍റെ ഫണ്ടും അതിനായി സ്വീകരിച്ച തുടർനടപടികളും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി.

നിരവധി തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയെന്നാണ് നഗരസഭ അവകാശപ്പെടുന്നതെങ്കിലും പ്രദേശത്ത് ഇവയുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ 'ഡോഗേഷ് ഭായ്' ആരോപിച്ചു.

വന്ധ്യംകരണ ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയ അഡീഷണൽ കളക്ടർ കാശീറാം ബഡോലെ, നായയുടെ മാസ്ക് ധരിച്ചെത്തിയ സംഘം വന്ധ്യംകരണ പദ്ധതിയിലെ ഫണ്ട് ക്രമക്കേടുകളെക്കുറിച്ച് പരാതി സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

വിഷയത്തിൽ നഗരസഭാ കമ്മീഷണറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും, ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനായി ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Special

ദേവഭൂമിയിലെ പ്രകൃതി ശാന്തത തകർത്ത് വിനോദസഞ്ചാരികൾ; ഗുച്ചു പാനി ഗുഹയ്ക്കുള്ളിൽ ഉച്ചത്തിൽ പാട്ടുവെച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം

ആവശ്യത്തിന് സാമ്പത്തികശേഷിയോ സൗകര്യങ്ങളോ ഉണ്ടായാൽ മാത്രം പോരാ, പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് തിരിച്ചറിയുന്നതാണ് യഥാർഥ സാമൂഹിക സംസ്കാരം.

എന്നാൽ ഇത്തരം അടിസ്ഥാനപരമായ പരിസരബോധം പോലും മറന്നുള്ള പെരുമാറ്റങ്ങൾ പലപ്പോഴും നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭംഗിയും ശാന്തതയും കെടുത്താറുണ്ട്.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് പുറത്തുവന്ന പുതിയൊരു ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ഡെറാഡൂണിലെ ചരിത്രപ്രസിദ്ധമായ ഗുച്ചു പാനി ഗുഹയ്ക്കുള്ളിലാണ് ഒരു കൂട്ടം വിനോദസഞ്ചാരികൾ വൻ ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച് നൃത്തം ചെയ്യുകയും ബഹളമുണ്ടാക്കുകയും ചെയ്തത്.

ഗുഹയ്ക്കുള്ളിലെ നിശബ്ദതയെയും പ്രകൃതി മനോഹാരിതയെയും പൂർണമായി തടസപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ ആഘോഷം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഈ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നിരവധി ആളുകളാണ് സഞ്ചാരികളുടെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയത്.

വിദ്യാഭ്യാസവും വിവരവുമില്ലാതെ എളുപ്പത്തിൽ പണം കൈവരുമ്പോൾ ഉണ്ടാകുന്ന അഹങ്കാരമാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

പവിത്രതയ്ക്കും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട ഉത്തരാഖണ്ഡ് പോലുള്ള ഇടങ്ങളിൽ ഇത്തരം കളിതമാശകളും അനാവശ്യ ബഹളങ്ങളും അനുവദിക്കരുതെന്നും, അധികൃതർ ഇതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

അതോടൊപ്പം, ഇവർ ഗുഹയ്ക്കുള്ളിൽ കേൾപ്പിച്ച ഹരിയാൻവി പാട്ടുകളുടെ ഉള്ളടക്കത്തെക്കുറിച്ചും വലിയ ആശങ്കകൾ ഉയരുന്നുണ്ട്. അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള വരികളുള്ള ഇത്തരം ഗാനങ്ങൾ യുവതലമുറയിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശാന്തതയും പൊതുജന മര്യാദയും കാറ്റിൽപ്പറത്തുന്ന ഇത്തരക്കാർക്കെതിരെ കർശനമായ പിഴയും വിലക്കും ഏർപ്പെടുത്തണമെന്നാണ് നിലവിൽ ഉയരുന്ന പ്രധാന ആവശ്യം.

Viral

"ഞങ്ങളും ഇന്ത്യക്കാരാണ്, ചൈനക്കാരല്ല!" സ്വന്തം രാജ്യത്ത് വംശീയ അധിക്ഷേപം നേരിട്ട കൊച്ചുകുട്ടിയുടെ വാക്കുകൾ വൈറലാകുന്നു

വംശീയ അധിക്ഷേപങ്ങൾക്കെതിരെ അരുണാചൽ പ്രദേശിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ വൈകാരികമായ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുന്നു.

തന്‍റെ ശാരീരിക രൂപത്തിന്‍റെ പേരിൽ ചൈനക്കാരിയാണോ എന്ന് ചിലർ ചോദിച്ചതിൽ ഏറെ വിഷമവും ദേഷ്യവുമുണ്ടായെന്ന് വ്യക്തമാക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ജനമനസുകളെ സ്പർശിച്ചത്.

തങ്ങൾ ഇന്ത്യക്കാരാണെന്നും ഇറ്റാനഗറിലാണ് ജീവിക്കുന്നതെന്നും കൈകൂപ്പിക്കൊണ്ട് പറയുന്ന കുട്ടിയുടെ വാക്കുകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം രാജ്യത്ത് നേരിടുന്ന വിവേചനത്തിന്‍റെ നേർക്കാഴ്ചയായി മാറി.

ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകളാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സ്വന്തം രാജ്യത്ത് സ്വന്തം സ്വത്വം തെളിയിക്കാൻ ഒരു കുട്ടിക്ക് അപേക്ഷിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

അന്യദേശക്കാരെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, രാജ്യത്തെ സ്നേഹിക്കുന്ന വടക്കുകിഴക്കൻ ജനതയെ 'ചൈനക്കാർ' എന്ന് വിളിച്ച് അകറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പലരും ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ രാജ്യസ്നേഹത്തെ പ്രശംസിച്ചുകൊണ്ട് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയായ അരുണാചൽ പ്രദേശിൽ നിന്നുള്ളവർ ഡൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ നിരന്തരം വംശീയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുണ്ട്.

വംശീയമായ പരിഹാസ ചോദ്യങ്ങൾ ഉയർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ ആക്രമിക്കപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ വരെ അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ജനതയ്ക്കെതിരെ നടക്കുന്ന ഇത്തരം വിദ്വേഷ സംഭവങ്ങളെയും പീഡനങ്ങളെയും സംബന്ധിച്ച് വ്യക്തമായ കേന്ദ്രീകൃത വിവര ശേഖരണം കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന വിവരവും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്.

Viral

അനാഥാലയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞിന് മുലപ്പാൽ നൽകി നേപ്പാൾ മന്ത്രി സീതാ ബാദി

ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം മാതൃത്വത്തിന്‍റെ അപാരമായ സ്നേഹം പ്രകടിപ്പിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ മനം കവരുകയാണ് നേപ്പാളിലെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായ സീതാ ബാദി.

കാഠ്മണ്ഡുവിലെ ഒരു അനാഥാലയത്തിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയ, വിശന്നു കരഞ്ഞ 17 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സ്വന്തം മുലപ്പാൽ നൽകി ആശ്വസിപ്പിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾക്കിടയിൽ തരംഗമാവുകയും ചെയ്തു.

കഴിഞ്ഞ മാസമാണ് മനസിനെ നോവിക്കുന്ന ഈ സംഭവവികാസങ്ങൾക്ക് കാഠ്മണ്ഡു സാക്ഷ്യം വഹിച്ചത്. നക്സൽ മേഖലയിലുള്ള 'ബാൽ മന്ദിർ' എന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഒരു കമന്‍റിലൂടെയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന്, മുൻകൂട്ടി അറിയിക്കാതെ മന്ത്രി അനാഥാലയം സന്ദർശിക്കുകയായിരുന്നു. അതിദാരുണമായ കാഴ്ചകളായിരുന്നു മന്ത്രിയെ അവിടെ കാത്തിരുന്നത്.

കനത്ത മഴയിൽ പ്രദേശത്തെ ഓടയിലെ മലിനജലം അനാഥാലയത്തിലേക്ക് അടിച്ചുകയറി 15 ദിവസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള ഇരുപതോളം കുഞ്ഞുങ്ങൾ ഒരൊറ്റ വൃത്തിഹീനമായ മെത്തയിലാണ് കിടന്നിരുന്നത്.

പട്ടിണിയിലായ കുട്ടികൾക്ക് ചുറ്റും കഴിക്കാൻ ഉണങ്ങിയ നൂഡിൽസ് മാത്രമാണുണ്ടായിരുന്നത്. വൃത്തിഹീനമായ വസ്ത്രങ്ങളും ചുമയും മൂക്കൊലിപ്പുമായി രോഗാതുരമായ അവസ്ഥയിലായിരുന്നു മിക്ക കുട്ടികളും.

ഇതുകണ്ട മന്ത്രി ഉടനടി ഇടപെടുകയും കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഉദ്യോഗസ്ഥരെയും പോലീസിനെയും കൂട്ടി കുട്ടികളെ അവിടെനിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.

തുടർന്ന് ജൂലൈ 19-ന് ഒരു മെഡിക്കൽ സംഘത്തോടൊപ്പം കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാൻ മന്ത്രി വീണ്ടും അനാഥാലയത്തിലെത്തി.

പരിശോധനകൾ പുരോഗമിക്കവേ, കൂട്ടത്തിലുണ്ടായിരുന്ന 17 ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് വിശന്ന് ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞിന് നൽകാൻ അവിടെ പാലോ മറ്റ് ഭക്ഷണങ്ങളോ ലഭ്യമായിരുന്നില്ല.

കുഞ്ഞിന്‍റെ കരച്ചിൽ കണ്ടുനിൽക്കാൻ സാധിക്കാതിരുന്ന സീതാ ബാദി, ഉടൻ തന്നെ കുട്ടിയെ കൈകളിൽ കോരിയെടുക്കുകയും സ്വന്തം മുലപ്പാൽ നൽകുകയുമായിരുന്നു.

പാലു കുടിച്ചതോടെ കരച്ചിൽ നിർത്തിയ കുഞ്ഞ് മന്ത്രിയുടെ മടിയിൽ കിടന്ന് ശാന്തമായി ഉറങ്ങി. അന്ന് വൈകുന്നേരം രണ്ട് തവണയാണ് മന്ത്രി ആ കുഞ്ഞിന് പാൽ നൽകിയത്.

ആ കുഞ്ഞിനെ കരങ്ങളിൽ എടുത്തപ്പോൾ തനിക്ക് ജനിച്ച സ്വന്തം കുഞ്ഞാണെന്നാണ് തോന്നിയതെന്ന് ആ നിമിഷത്തെക്കുറിച്ച് മന്ത്രി പിന്നീട് ഓർത്തെടുത്തു.

കുഞ്ഞ് ദിവസങ്ങളായി കൃത്യമായി ആഹാരം കഴിച്ചിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന സെക്രട്ടറി പറഞ്ഞപ്പോൾ, ഇനിമുതൽ താനാണ് ഇവളുടെ അമ്മ എന്നായിരുന്നു സീതാ ബാദിയുടെ മറുപടി.

ഈ സംഭവത്തിന് പിന്നാലെ അനാഥാലയത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളുണ്ടായി.

കുട്ടികളെ പരിപാലിക്കാൻ അഞ്ച് പുതിയ പരിചാകരെ നിയമിക്കുകയും, സർക്കാർ ഭൂമിയിൽ നാല് മാസത്തിനുള്ളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.

കൂടാതെ നേപ്പാളിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾക്ക് പുതിയ നിബന്ധനകളും ചട്ടങ്ങളും കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്.

മന്ത്രി സീതാ ബാദിയുടെ പൊരുതിനേടിയ ജീവിത പശ്ചാത്തലത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നുണ്ട്. 1995-ൽ നേപ്പാളിലെ സുർഖേത് ജില്ലയിൽ ജനിച്ച ബാദി, കടുത്ത ദാരിദ്ര്യത്തിലും സാമൂഹിക വിവേചനത്തിലുമാണ് വളർന്നത്.

കുട്ടിക്കാലത്ത് ഭേരി നദിക്കരയിൽ മാതാപിതാക്കളോടൊപ്പം കൂലിപ്പണി ചെയ്തിരുന്ന അവർ, 12-ാം വയസിൽ പഠനാവശ്യാർഥം കാഠ്മണ്ഡുവിലേക്ക് മാറുകയും കുറച്ചുകാലം ഒരു സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയും ചെയ്തിട്ടുണ്ട്.

2026 മാർച്ച് മാസത്തിലാണ് അവർ നേപ്പാളിന്‍റെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ബാദി സമുദായത്തിൽ നിന്നുള്ള ആദ്യ ഫെഡറൽ മന്ത്രി കൂടിയാണ് സീതാ ബാദി.

പട്ടിണിയുടെയും മാറ്റിനിർത്തലുകളുടെയും വേദനയറിഞ്ഞ് വളർന്നതുകൊണ്ടുതന്നെയാണ്, ഒരു അനാഥക്കുഞ്ഞിന്‍റെ കരച്ചിൽ കണ്ടപ്പോൾ മന്ത്രിപ്പട്ടം മാറ്റിവെച്ച് ഒരു അമ്മയായി മാറാൻ അവർക്ക് സാധിച്ചത്.

Viral

"ഞങ്ങൾ Gen Z ആണ്, ഇതൊന്നും സഹിക്കില്ല!" സൈന്യത്തോട് തട്ടി കയറി യുവതി, വീഡിയോ വൈറൽ

ലഡാക്കിലെ തന്ത്രപ്രധാന അതിർത്തി മേഖലയായ മിനിമാർഗിൽ വിനോദസഞ്ചാരിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വാഗ്വാദത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, അതിർത്തി പ്രദേശങ്ങളിലെ സഞ്ചാരികളുടെ പെരുമാറ്റത്തെക്കുറിച്ചും സുരക്ഷാ നിയന്ത്രണങ്ങളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു.

വഴിയിലെ സുരക്ഷാ പരിശോധനകളും ഗതാഗത ക്രമീകരണങ്ങളും കാരണം അഞ്ച് മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നതാണ് യാത്രക്കാരിയെ പ്രകോപിപ്പിച്ചത്.

വർധിച്ചുവന്ന കാത്തിരിപ്പിൽ പ്രകോപിതയായ യുവതി, പ്രദേശവാസികളോട് കാണിക്കുന്ന അതേ നിയന്ത്രണങ്ങളാണ് തങ്ങളോടും തുടരുന്നതെന്നും മാറ്റങ്ങൾ ആഗ്രഹിക്കുന്ന പുതിയ തലമുറ ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും ഉദ്യോഗസ്ഥരോട് വാദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

വിഷയം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന മറ്റൊരു ദൃശ്യവും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പരന്നതോടെ വൈവിധ്യമാർന്ന പ്രതികരണങ്ങളാണ് ഉയരുന്നത്.

മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയപ്പോൾ ഉണ്ടായ നിരാശ സ്വാഭാവികമാണെന്ന് ചിലർ വിലയിരുത്തുമ്പോൾ, രാജ്യസുരക്ഷ മുൻനിർത്തി പ്രവർത്തിക്കുന്ന സൈനികരോട് അതിർത്തി മേഖലയിൽ ഇത്തരം രീതിയിൽ സംസാരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മറുപക്ഷം വാദിക്കുന്നു.

സുരക്ഷാ സാഹചര്യങ്ങളും യാത്രാസൗകര്യങ്ങളും കണക്കിലെടുത്ത് ലഡാക്ക് പോലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഈ മേഖലയിൽ ക്രമസമാധാനവും അച്ചടക്കവും കാത്തുസൂക്ഷിക്കാൻ കമാൻഡിംഗ് ഓഫീസർ കേണൽ നികുഞ്ജ് ധാമയുടെ നേതൃത്വത്തിലുള്ള സൈനിക സംഘം നിരന്തരം പരിശ്രമിച്ചുവരികയാണ്.

കടുത്ത സുരക്ഷാ നിർദ്ദേശങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾ പുലർത്തേണ്ട ഉത്തരവാദിത്തവും യാഥാർഥ്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഈ സംഭവം വീണ്ടും വ്യക്തമാക്കുന്നത്.

Viral

വിമാനം വാങ്ങാൻ പോയത് പച്ചക്കറി വാങ്ങുന്ന പോലെ! വൈറലായി റിച്ചസ്റ്റ് ഇൻഫ്ലുവൻസറുടെ വിഡിയോ!

കോടികൾ വാരിയെറിയുന്ന അൾട്രാ-ലക്ഷ്വറി ജീവിതശൈലിയിലൂടെ ഇന്‍റർനെറ്റിൽ തരംഗമായി മാറിയ അമേരിക്കൻ ഇൻഫ്ലുവൻസർ ബെക്ക ബ്ലൂം (റബേക്ക മാ) വീണ്ടും സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഇത്തവണ വസ്ത്രങ്ങളോ ആഡംബര കാറുകളോ വാങ്ങാനല്ല, മറിച്ച് സ്വന്തമായി ഒരു വിമാനം തന്നെ സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ ഇൻഫ്ലുവൻസറും കുടുംബവും.

"വരൂ, നമുക്കൊരു വിമാനം വാങ്ങാൻ പോകാം" എന്ന അടിക്കുറിപ്പോടെ ബെക്ക തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

തന്‍റെ മാതാപിതാക്കൾക്കൊപ്പം വിമാനം തിരഞ്ഞെടുക്കാൻ പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബെക്കയുടെ അച്ഛൻ അമ്മയ്ക്കായി നൽകുന്ന വിവാഹ വാർഷിക സമ്മാനമായാണ് ഈ വിമാനം വാങ്ങുന്നത് എന്നാണ് വിവരങ്ങൾ.

പ്രമുഖ ചൈനീസ് ഐടി കമ്പനിയായ 'കാമലോട്ട് ഇൻഫർമേഷൻ സിസ്റ്റംസിന്‍റെ' സ്ഥാപകരായ സൈമൺ യിമിംഗ് മായുടെയും ഹൈഡി ചൗവിന്‍റെയും മകളാണ് റബേക്ക.

കോടികൾ വിലമതിക്കുന്ന സാധനങ്ങൾ വാങ്ങുന്നതും അത്യാഡംബര യാത്രകളും നിറഞ്ഞ റബേക്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് വൻ ആരാധകവൃന്ദമുണ്ട്.

പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളുടെ പൂരമാണ്. സാധാരണക്കാർ പച്ചക്കറിയോ വസ്ത്രങ്ങളോ വാങ്ങാൻ പോകുന്നത്ര നിസാരമായി വിമാനം വാങ്ങാൻ ഇറങ്ങിത്തിരിച്ച കുടുംബത്തെ കണ്ട പലരും തമാശരൂപേണയുള്ള പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയത്.

"അവസാനം എനിക്ക് അനുയോജ്യമായ, എന്‍റെ നിലവാരത്തിലുള്ള ഒരു വീഡിയോ കിട്ടി" എന്ന് ഒരാൾ കുറിച്ചപ്പോൾ, "എന്‍റെ തലമുറയിൽ ആദ്യമായാണ് ഒരാൾ വിമാനം വാങ്ങാൻ പോകുന്നത് നേരിട്ട് കാണുന്നത്" എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ കമന്‍റ്.

"ഞാനും ഇന്നലെ ഒരെണ്ണം വാങ്ങി, എന്‍റെ മകൻ പേപ്പറിൽ ഉണ്ടാക്കി തന്ന വിമാനം" എന്ന് മറ്റൊരു വ്യക്തി തമാശയായി കുറിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ തുക മുടക്കിയുള്ള ഈ ആഡംബര പർച്ചേസ് നിലവിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി തുടരുകയാണ്.

Viral

വെറും 1 രൂപ വിലയുള്ള കുപ്രസിദ്ധ കുറ്റവാളി! മധ്യപ്രദേശ് പോലീസിന്‍റെ വിചിത്ര തന്ത്രത്തിന് മുന്നിൽ മുട്ടുകുത്തി വ്യാജമദ്യ രാജാവ്

മധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിൽനിന്ന് പുറത്തുവന്ന അസാധാരണമായ ഒരു പോലീസ് നടപടിയുടെ കഥയാണിത്. വർഷങ്ങളായി പ്രദേശത്ത് അനധികൃത മദ്യക്കടത്ത് നടത്തിവന്നിരുന്ന ധൻരാജ് ലോധി എന്ന കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടാൻ പോലീസ് പ്രയോഗിച്ച വേറിട്ട മനഃശാസ്ത്ര തന്ത്രം ജനശ്രദ്ധ നേടുന്നു.

പ്രദേശത്തെ പ്രധാന മദ്യ മാഫിയ തലവനായ ലോധിക്കെതിരെ പതിനാലോളം കേസുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ അടുത്തിടെ കാരേലി പോലീസ് നടത്തിയ വ്യാപക റെയ്ഡിൽ, ഒരു വാഹനത്തിൽനിന്ന് 44 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 309 ലിറ്ററോളം വ്യാജമദ്യം പിടിച്ചെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

റെയ്ഡിനിടെ ലോധിയുടെ രണ്ട് കൂട്ടാളികൾ വലയിലായെങ്കിലും പ്രധാന സൂത്രധാരനായ ലോധി പോലീസിനെ വെട്ടിച്ച് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിത്താവളങ്ങൾ മാറിമാറി പോലീസിനെ വലച്ചു.

സാധാരണയായി പോലീസിന്‍റെ പിടിതരാതെ മുങ്ങിനടക്കുന്ന വൻകിട ക്രിമിനലുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങളോ ആയിരങ്ങളോ ആണ് റിവാർഡ് ആയി പ്രഖ്യാപിക്കാറുള്ളത്.

എന്നാൽ ഇവിടെ നരസിംഹപൂർ എസ്പി ഡോ. ഋഷികേശ് മീനയുടെ നേതൃത്വത്തിൽ പോലീസ് തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്.

ഒളിവിലുള്ള ലോധിയെക്കുറിച്ച് കൃത്യമായ സൂചന നൽകുന്നവർക്ക് വെറും ഒരു രൂപ സമ്മാനം നൽകുമെന്ന അസാധാരണ പ്രഖ്യാപനമാണ് പോലീസ് നടത്തിയത്.

മദ്യ മാഫിയ താൻ മാത്രമാണെന്ന പ്രതിയുടെ അഹങ്കാരത്തിനും അധോലോക പ്രതിച്ഛായയ്ക്കും കനത്ത പ്രഹരമേൽപ്പിക്കുകയായിരുന്നു ഈ തന്ത്രത്തിന്‍റെ പ്രധാന ലക്ഷ്യം.

വളരെ പെട്ടെന്നുതന്നെ ഈ പ്രഖ്യാപനം ഗ്രാമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറി. തനിക്കുമേൽ പോലീസ് ചാർത്തിക്കൊടുത്ത ഈ നിസാരത നാടെങ്ങും പരിഹാസ വിഷയമായതോടെ ലോധിയുടെ സാമൂഹിക പ്രതിച്ഛായ പൂർണമായും തകർന്നു.

ഒടുവിൽ നാട്ടുകാരുടെ പരിഹാസവും ഇതിലൂടെ ഉണ്ടായ കടുത്ത മാനസിക സമ്മർദ്ദവും താങ്ങാനാവാതെ വന്നതോടെ, നിയമത്തിന് മുന്നിൽ കീഴടങ്ങുകയല്ലാതെ ഇയാൾക്ക് മറ്റു വഴികളില്ലാതായി.

കുറ്റവാളികളുടെ ധാർഷ്ട്യം തകർക്കാനും സമൂഹത്തിൽ അവരെ നാണംകെടുത്തി കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനും ഇത്തരം വിചിത്ര തന്ത്രങ്ങൾ ഫലപ്രദമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Viral

ജനവാസ മേഖലയിൽ 'ഭീമൻ മുതല': ഭീതിയുടെ മുൾമുനയിൽ ഖാണ്ഡെപറ്റ്, ദൗത്യം വിജയകരം

ഗോവയിലെ ഖാണ്ഡെപറ്റിൽ ജനവാസ മേഖലയിലിറങ്ങിയ കൂറ്റൻ മുതല പ്രദേശവാസികളിൽ വലിയ ഭീതി പരത്തി. വീട്ടുമുറ്റത്ത് മുതലയെ കണ്ടതോടെ പുറത്തുണ്ടായിരുന്നവർ വീടുകൾക്കുള്ളിലേക്ക് മാറുകയും തെരുവുനായ്ക്കൾ ഭയന്നു കുരയ്ക്കാൻ തുടങ്ങുകയും ചെയ്തു.

അപകടകരമായ സാഹചര്യമായിരുന്നിട്ടും നാട്ടുകാർ സ്വയം മുതലയെ തുരത്താൻ മുതിരാതെ ഉടനടി വനംവകുപ്പിനെയും രക്ഷാപ്രവർത്തകരെയും വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വന്യജീവി സംരക്ഷകൻ ചരൺ ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ ആസൂത്രണത്തോടെ മുതലയെ സുരക്ഷിതമായി പിടികൂടി ജനവാസ മേഖലയിൽ നിന്ന് മാറ്റി.

ആർക്കും പരിക്കേൽക്കാതെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാകുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

Kouthukam

"ഇതാണ് റിയൽ ഇന്ത്യ!" ഇന്ത്യൻ റെയിൽവേയിൽ കറങ്ങി നടന്ന് വിദേശ ഇൻഫ്ലുവൻസർമാർ

ഇന്ത്യൻ സംസ്കാരവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും അനുഭവിച്ചറിയാൻ താല്പര്യപ്പെടുന്ന വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സഞ്ചാരപാതയായി രാജ്യത്തെ റെയിൽവേ ശൃംഖല മാറുന്നു.

കേരളത്തിലെ കായൽ ഭംഗിയും വാരണാസിയിലെ ഘാട്ടുകളും ഹിമാലയൻ കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികളിൽ പലരും തങ്ങളുടെ ട്രെയിൻ യാത്രാനുഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്.

യൂറോപ്യൻ യാത്രികയായ സബ്രീനയുടെ യാത്രാ വീഡിയോകളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത്. വടക്കൻ സംസ്ഥാനങ്ങൾ മുതൽ തെക്കേ ഇന്ത്യ വരെ നീളുന്ന യാത്രയ്ക്കിടയിൽ ഇന്ത്യൻ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളിൽ വെച്ച് ചിത്രീകരിച്ച ഒരു വീഡിയോയാണ് സബ്രീനയെ പെട്ടെന്ന് ജനപ്രിയയാക്കിയത്.

'ട്രെയിൻ ബാത്ത്റൂമിൽ നിന്നൊരു സെൽഫി' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ തികച്ചും വ്യത്യസ്തവും രസകരവുമായാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താജ്‌മഹലിന്‍റെ ദൃശ്യഭംഗിയെക്കുറിച്ചും ആദ്യമായി ഓട്ടോറിക്ഷയിൽ സഞ്ചരിച്ചപ്പോൾ ഉണ്ടായ കൗതുകങ്ങളെക്കുറിച്ചുമുള്ള ഇവരുടെ കുറിപ്പുകളും ഏറെ തരംഗമായിരുന്നു.

ഡെൻമാർക്കിൽ നിന്നുള്ള എമ്മ ഹോം എന്ന മറ്റൊരു കണ്ടന്‍റ് ക്രിയേറ്ററും സമാനമായ രീതിയിൽ ഇന്ത്യൻ സ്ലീപ്പർ ക്ലാസ് യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ച് മുന്നിലെത്തിയിരുന്നു. ഏറെ സങ്കീർണവും എന്നാൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതുമായ അനുഭവമാണ് ഇന്ത്യയിലെ ട്രെയിൻ യാത്ര സമ്മാനിക്കുന്നതെന്നാണ് എമ്മ വ്യക്തമാക്കിയത്.

ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കിയാൽ പോലും കൺഫേംഡ് സീറ്റ് ഉറപ്പാക്കാൻ കഴിയാതെ വെയിറ്റിംഗ് ലിസ്റ്റിൽ കാത്തിരിക്കേണ്ടി വരുന്ന റെയിൽവേയുടെ രീതിയെക്കുറിച്ചുള്ള ഇവരുടെ തുറന്നുപറച്ചിലുകളും വലിയ രീതിയിൽ ചർച്ചയായിരുന്നു.

സാധാരണക്കാരുടെ യാത്രാനുഭവങ്ങളെ തനിമ ചോരാതെ പകർത്തിവെക്കുന്നതാണ് ഇത്തരം വിദേശ സഞ്ചാരികൾക്ക് ഓൺലൈൻ ലോകത്ത് വലിയ സ്വീകാര്യത നൽകുന്നത്.

Kouthukam

പഴം കാട്ടി കുരങ്ങനെ പറ്റിച്ച് പോലീസ്; കുരങ്ങൻ കൈക്കലാക്കിയ 42,000 രൂപ ബുദ്ധിപൂർവ്വം വീണ്ടെടുത്ത് അയോധ്യ പോലീസ്

അയോധ്യയിലെ സിവിൽ ലൈൻസ് മേഖലയിൽ അരങ്ങേറിയത് സിനിമാക്കഥകളെ പോലും വെല്ലുന്ന രസകരമായ സംഭവമാണ്. വഴിയിലൂടെ നടന്നുപോവുകയായിരുന്ന അഞ്ജു ദേവി എന്ന പ്രാദേശികവാസിയായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന 42,105 രൂപ തട്ടിയെടുത്ത കുരങ്ങൻ പ്രദേശവാസികളെ മുഴുവൻ കുറച്ചൊന്നുമല്ല വലച്ചത്.

അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ട പരിഭ്രാന്തിയിൽ അഞ്ജു ദേവിയും നാട്ടുകാരും പണം തിരികെ വാങ്ങാൻ പരമാവധി ശ്രമിച്ചെങ്കിലും പണസഞ്ചി വിട്ടുനൽകാൻ കുരങ്ങൻ തയ്യാറായില്ല.

ബലം പ്രയോഗിച്ച് പണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ നോട്ടുക്കെട്ടുകൾ കീറിയെറിയാനോ അല്ലെങ്കിൽ കുരങ്ങൻ മരങ്ങൾക്കു മുകളിലൂടെ ഓടി രക്ഷപ്പെടാനോ സാധ്യതയുണ്ടെന്ന് കണ്ടതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോട്‌വാളി നഗർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി.

സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ തികച്ചും വ്യത്യസ്തവും തന്ത്രപരവുമായ വഴിയാണ് സ്വീകരിച്ചത്. മൃഗത്തെ ഭയപ്പെടുത്താനോ പണം ബലമായി പിടിച്ചെടുക്കാനോ ശ്രമിക്കാതെ, ബാഗിലുണ്ടായിരുന്ന ഒരു ഏത്തപ്പഴം കാണിച്ച് അവർ കുരങ്ങന്‍റെ ശ്രദ്ധ തിരിച്ചു.

പോലീസുകാരുടെ കൈയിലെ പഴം കണ്ടതോടെ കയ്യിലിരുന്ന പണസഞ്ചി താഴെയിട്ട് കുരങ്ങൻ പഴം കഴിക്കുന്ന തിരക്കിലായി. ഈ സമയം നോക്കി തികഞ്ഞ സാമർഥ്യത്തോടെ ഉദ്യോഗസ്ഥർ മുഴുവൻ പണവും തിരികെ കൈക്കലാക്കുകയായിരുന്നു.

തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥർ അഞ്ജു ദേവിക്ക് കൈമാറി. ഉദ്യോഗസ്ഥരുടെ ബുദ്ധിപൂർവ്വമായ ഈ ഇടപെടലിന് അഞ്ജു ദേവിയും പ്രദേശവാസികളും വലിയ തോതിലുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു.

സങ്കീർണമായ ഇത്തരം സാഹചര്യങ്ങളിൽ ബലപ്രയോഗത്തിന് പകരം മനസാന്നിധ്യത്തോടെയുള്ള തന്ത്രങ്ങളാണ് കൂടുതൽ ഫലപ്രദമെന്ന് തെളിയിക്കുകയാണ് ഈ സംഭവം.

 

Kouthukam

ഓഡീഷയിൽ പോലീസിനെ വെട്ടിച്ച് ജെസിബി ഡ്രൈവറുടെ സാഹസിക പാച്ചിൽ; സിനിമാറ്റിക്കൽ ചേസിങ്ങിനൊടുവിൽ വാഹനം കസ്റ്റഡിയിൽ

ഗഞ്ചാം ജില്ലയിലെ ഖല്ലിക്കോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ അമ്പരപ്പിച്ച് ജെസിബി ഡ്രൈവറുടെ സാഹസിക രക്ഷപ്പെടൽ. ഉടമയുമായുള്ള തർക്കത്തെത്തുടർന്ന് വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവറെ പിടികൂടാൻ ഒന്നിലധികം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് അതിസാഹസികമായ ചേസിംഗ് നടത്തിയത്.

ഓഗസ്റ്റ് 15-നാണ് സംഭവങ്ങളുടെ തുടക്കം. ജെസിബി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തെ കണ്ടതോടെ ഡ്രൈവർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഖല്ലിക്കോട്ട്, രംഭ, പുരുഷോത്തംപൂർ, കബിസൂര്യനഗർ എന്നീ സ്റ്റേഷനുകളിലെ പോലീസ് സംഘങ്ങൾ ഏകോപിപ്പിച്ച് നടത്തിയ തിരച്ചിലിനിടെ പലയിടത്തും ബാരിക്കേഡുകൾ ഉയർത്തി വാഹനം തടയാൻ ശ്രമിച്ചെങ്കിലും, അവയെല്ലാം തകർത്തുകൊണ്ട് ഡ്രൈവർ അമിതവേഗതയിൽ മുന്നോട്ട് കുതിച്ചു.

പോലീസ് വാഹനങ്ങൾ തൊട്ടുപിന്നാലെ പിന്തുടർന്നതോടെ കബിസൂര്യനഗർ പരിധിയിലെ ഗുഡിയാലിക്ക് സമീപമുള്ള പാടത്ത് ജെസിബി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസ് വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒരു ജെസിബി ഉപയോഗിച്ച് നടത്തിയ ഈ സിനിമാറ്റിക് ചേസിങ്ങിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

Kouthukam

മുംബൈയിൽ റോഡരികിൽ നിന്നവർക്ക് നേരെ അമിതവേഗതയിൽ എസ്‌യുവി പാഞ്ഞുകയറി; നാലുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുംബൈ മിരാ റോഡിലെ ജെ.പി. ബാക്ക് റോഡിന് സമീപം വഴിയരികിൽ നിന്ന നാലുപേരുടെ തൊട്ടടുത്തുകൂടെ അമിതവേഗതയിലെത്തിയ കാർ പാഞ്ഞുപോയി വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ഞെട്ടിക്കുന്ന ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിന്‍റെ ഡാഷ്‌ക്യാമിൽ പതിയുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുകയാണ്.

നിയന്ത്രണം വിട്ട രീതിയിലെത്തിയ വെളുത്ത മഹീന്ദ്ര എസ്‌യുവി പെട്ടെന്ന് റോഡരികിൽ നിൽക്കുകയായിരുന്ന ആൾക്കൂട്ടത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.

വേഗതയിൽ വാഹനം വരുന്നത് കണ്ട് പരിഭ്രാന്തരായ സംഘത്തിലെ ഒരാൾ രക്ഷപ്പെടാനായി തൊട്ടടുത്തുള്ള ഓടയിലേക്ക് ചാടുകയും മറ്റൊരാൾ നിലത്തേക്ക് വീഴുകയുമായിരുന്നു.

മറ്റ് രണ്ടുപേരും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്. ആൾക്കൂട്ടത്തെ ഭീതിയിലാഴ്ത്തിയ ശേഷം ഡ്രൈവർ വാഹനം നിർത്താതെ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.

MH 48 DU 4566 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനമാണ് അപകടത്തിന് പിന്നിലെന്ന് പ്രചരിക്കുന്ന പോസ്റ്റുകളിൽ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പതിനായിരക്കണക്കിന് ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് കുറ്റക്കാരനായ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് മുംബൈ പോലീസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ടാഗ് ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്.

സംഭവത്തിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നോ ഉൾപ്പെട്ട ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്നോ വ്യക്തമല്ലെങ്കിലും, പ്രചരിക്കുന്ന ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസിന് അന്വേഷണം വേഗത്തിലാക്കാൻ സാധിക്കും.

Special

സാധാരണ സ്കൂളിൽ നിന്ന് ഐഎഎസ് ടോപ്പറിലേക്ക്; സിവിൽ സർവീസ് മോഹികൾക്ക് പാരീയുടെ 'സീക്രട്ട് റെസിപ്പി'

രാജസ്ഥാൻ പൊലീസിലെ അമ്മയുടെ ഔദ്യോഗിക ജീവിതം കണ്ട് വളർന്ന പാരീ ബിഷ്‌ണോയിക്ക് ചെറുപ്പം മുതലേ മനസിലുറച്ച ആഗ്രഹമായിരുന്നു ജനസേവനം. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ അഖിലേന്ത്യാ തലത്തിൽ മുപ്പതാം റാങ്ക് നേടി യു.പി.എസ്.സി പരീക്ഷയിൽ വൻ വിജയം കുറിച്ചത്.

സ്വന്തം സമുദായത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്ന ആദ്യത്തെ വ്യക്തികളിൽ ഒരാളായ പാരീ, നിലവിൽ നോർത്ത് ഈസ്റ്റ് കേഡറിന് കീഴിൽ സിക്കിമിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ചു വരികയാണ്.

ഫോട്ടോഗ്രാഫർ അങ്കിതിന്‍റെ 'ഫ്രെയിംസ് ബൈ അങ്കിത്' എന്ന ജനപ്രിയ ഇൻസ്റ്റാഗ്രാം പേജിലൂടെ 2024-ൽ ആണ് പാരീ തന്‍റെ അനുഭവങ്ങളും സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്കുള്ള സന്ദേശവും പങ്കുവെച്ചതെങ്കിലും ആ വീഡിയോ ഇപ്പൾ വീണ്ടും ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ.

സാധാരണ പശ്ചാത്തലത്തിൽ നിന്ന് വന്ന്, സാധാരണ വിദ്യാലയങ്ങളിൽ പഠനം പൂർത്തിയാക്കി 2019-ൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇവർ ഐഎഎസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. പല പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസറായി തിളങ്ങിയ ആദ്യ വനിതകളിൽ ഒരാളായിരുന്നു പാരീയുടെ അമ്മ.

താഴെത്തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും അമ്മയ്ക്ക് സാധിക്കുന്നത് കണ്ടതാണ്, ഫീൽഡ് തലത്തിൽ ജനങ്ങൾക്കായി പ്രവർത്തിക്കാൻ പാരീക്കും പ്രചോദനമായത്.

സിവിൽ സർവീസ് പരീക്ഷ എന്നത് കേവലം അറിവ് മാത്രം അളക്കുന്ന ഒന്നല്ലെന്നും അത് ഒരു വ്യക്തിയുടെ മാനസിക കരുത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പരീക്ഷണമാണെന്നും പാരീ വ്യക്തമാക്കുന്നു.

പ്രമുഖ സർവകലാശാലകളിൽ നിന്നുള്ള മിടുക്കരായ ഉദ്യോഗാർഥികളെ കാണുമ്പോൾ സാധാരണ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് തുടക്കത്തിൽ ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്.

എന്നാൽ യഥാർഥത്തിൽ മത്സരമെന്നത് ആളുകളുടെ മനസിൽ മാത്രമാണെന്നും, പൂർണ മനസോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

ചുറ്റുമുള്ള സമ്മർദ്ദങ്ങളിൽ വീണുപോകാതെ സ്വയം വിശ്വസിച്ച് സ്ഥിരതയോടെ പരിശ്രമിച്ചാൽ സിവിൽ സർവീസ് സ്വന്തമാക്കുക എന്നത് കഠിനമായ കാര്യമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥ.

Special

നാടിനെ വിറപ്പിച്ച് കടുവയുടെ വിളയാട്ടം; പകൽസമയത്ത് കുതിരയെ വേട്ടയാടി കാട്ടിലേക്ക് വലിച്ചിഴച്ചു

ജനവാസ മേഖലയിലേക്ക് ഇറങ്ങിവന്ന കടുവ കുതിരയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള രാംനഗർ ഗാർജിയയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഓഗസ്റ്റ് 17-നാണ് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്.

ദേശീയപാത 309-ന് സമീപമുള്ള ജൂലാ പുൾ കവലയ്ക്കും ഗാർജിയ ടൂറിസം സോൺ പ്രവേശന കവാടത്തിനും അരികിലാണ് വനത്തിൽ നിന്നും എത്തിയ കടുവ പ്രത്യക്ഷപ്പെട്ടത്.

ആളുകളുടെ സാന്നിധ്യം വകവയ്ക്കാതെ കുതിരയെ ആക്രമിച്ചു വീഴ്ത്തിയ കടുവ, പിന്നീട് ഇരയുടെ ശരീരം കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

ഈ ഭയാനക രംഗങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ധാരാളം ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന വഴിയിൽ തന്നെയുണ്ടായ ഈ വന്യജീവി ആക്രമണം മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷ സാധ്യതയെക്കുറിച്ചുള്ള ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്.

മുൻപും ഈ പരിസരങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടിട്ടുണ്ടെങ്കിലും, ജനനിബിഡമായ സ്ഥലത്ത് പരസ്യമായി നടന്ന വേട്ടയാടൽ പ്രദേശവാസികളിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥർ കടുവയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് റേഞ്ച് ഓഫീസർ കൃഷ്ണ സിംഗ് മെഹ്റ വ്യക്തമാക്കി.

കടുവ വീണ്ടും എത്തിയേക്കാമെന്ന നിഗമനത്തിൽ തൂക്കുപാലത്തിനും വനമേഖലയ്ക്കും സമീപത്തേക്ക് പോകുന്നതിൽ നിന്നും, കുട്ടികളെ പുറത്തുവിടുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Video

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്: വിദ്യാർഥികളെ ഇറക്കി മടങ്ങിയ സ്കൂൾ ബസിന് തീപിടിച്ചു

വാകഡിൽ മുംബൈ-ബംഗളൂരു ദേശീയപാതയ്ക്ക് സമീപം സ്‌കൂൾ ബസിന് തീപിടിച്ചു. ഇന്ദിര നാഷണൽ സ്‌കൂളിലെ മുപ്പത്തഞ്ചിലേറെ കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലിറക്കിയ ശേഷം മടങ്ങിയ ബസിനാണ് അപകടമുണ്ടായത്. വാഹനം പൂർണമായും ഒഴിഞ്ഞ അവസ്ഥയിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

യാത്രയ്ക്കിടെ ബസിന്‍റെ ഡാഷ്‌ബോർഡിൽ നിന്ന് പുകയും കരിഞ്ഞ മണവും ഉയർന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി പുറത്തിറങ്ങി.

തുടക്കത്തിൽ ഒരു മെക്കാനിക്കിനെ വിവരമറിയിച്ച് സഹായം തേടിയെങ്കിലും ഇയാൾ എത്താൻ വൈകിയതോടെ തീ വേഗത്തിൽ ബസിലുടനീളം പടരുകയായിരുന്നു. തുടർന്ന് ഡ്രൈവർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് മിനിറ്റുകൾക്കകം പിംപ്രി-ചിഞ്ച്വാഡ് മേഖലയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഫയർ ഓഫീസർ നിഖിൽ ഗൊഗാവാലെ സ്ഥിരീകരിച്ചു.

തിരക്കേറിയ പാതയോരത്ത് വച്ച് വാഹനം കത്തിനശിച്ചത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Video

കൈകൊണ്ട് കഴിച്ചാൽ മാന്യത പോകും? ദോശ കഴിക്കുന്ന 'റോയൽ വഴി' പഠിപ്പിച്ച ട്രെയിനർക്ക് സൈബർ ട്രോൾ മഴ

ദോശ കൈകൊണ്ട് തൊട്ടുതൊട്ട് കഴിക്കുന്നതാണോ അതോ ഫോർക്കും സ്പൂണും ഉപയോഗിച്ച് മുറിച്ചു കഴിക്കുന്നതാണോ കൂടുതൽ മാന്യത നൽകുന്നത്? ഈ ചോദ്യമുയർത്തി ഒരു എറ്റിക്കറ്റ് ട്രെയിനർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

റെസ്റ്റോറന്‍റുകളിൽ പോകുമ്പോൾ കൈകൾ അഴുക്കാകാതെ ദോശ കഴിക്കുന്നത് കൂടുതൽ ശുചിത്വവും രാജകീയമായ ഗാംഭീര്യവും നൽകുമെന്നാണ് പരിശീലകന്‍റെ വാദം.

തന്‍റെ പ്ലേറ്റിലുള്ള ദോശ ഫോർക്കും സ്പൂണും ഉപയോഗിച്ച് കൃത്യമായി മടക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് കഴിക്കുന്ന രീതിയാണ് വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

മാന്യമായ ഭക്ഷണരീതി എന്നത് കാലഹരണപ്പെടാത്ത ഒരു ശീലമാണെന്നും, പൊതുയിടങ്ങളിൽ ഇത്തരത്തിൽ കഴിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

ഇതിനുപുറമേ, ഡോക്ടർമാർക്കായി സംഘടിപ്പിച്ച പ്രത്യേക 'ദോശ എറ്റിക്കറ്റ്' പരിശീലന ക്ലാസിന്‍റെ ദൃശ്യങ്ങളും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ മാത്രമല്ല, ഭക്ഷണമേശയിലും പ്രൊഫഷണലിസം പുലർത്തണമെന്നാണ് ഈ ക്ലാസുകളിലൂടെ വ്യക്തമാക്കുന്നത്.

എന്നാൽ ഈ ഉപദേശത്തിനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ഭാരതീയ വിഭവങ്ങൾ നമ്മുടെ പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് കഴിക്കുന്നതിലാണ് യഥാർഥ രുചിയെന്നും, പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കേണ്ട ആവശ്യമില്ലെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.

വലിയ ഹോട്ടലുകളിൽ പോയാൽ പോലും തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഭക്ഷണം കഴിക്കാമെന്നിരിക്കെ, ഇത്തരം കൃത്രിമ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നു.

കൂടാതെ, കട്ട് ചെയ്യാൻ കത്തിക്ക് പകരം സ്പൂൺ ഉപയോഗിക്കുന്നതും ഒരേസമയം ഫോർക്കും സ്പൂണും പിടിക്കുന്നതും ശരിയായ 'ടേബിൾ എറ്റിക്കറ്റ്' അല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ ഈ അധ്യാപകന്‍റെ അറിവിനെത്തന്നെ ചോദ്യം ചെയ്തു.

ഉപചാരപൂർവ്വമുള്ള അനാവശ്യ പെരുമാറ്റച്ചട്ടങ്ങളേക്കാൾ സ്വന്തം കൈകൾ കൊണ്ട് ദോശയും ചമ്മന്തിയും തൊട്ടുകൂട്ടിക്കഴിക്കുന്ന സുഖമാണ് ഏത് ആഡംബര രീതിയെക്കാളും മുകളിലെന്നാണ് ഭൂരിഭാഗം ആളുകളുടെയും ഏകകണ്ഠമായ അഭിപ്രായം.

Corehub Up