പുന്നമടക്കായലില്‍ ചങ്ങനാശേരിയുടെ യശസ് ഉയര്‍ത്തി സിബിസി
Sunday, September 29, 2024 7:46 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയില്‍നിന്നും ആദ്യമായി നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ചങ്ങനാശേരി ബോട്ട് ക്ലബ് ചരിത്രനേട്ടം കുറിച്ചു. 19 കളിവള്ളങ്ങള്‍ മാറ്റുരച്ച ഈ വര്‍ഷത്തെ വള്ളംകളിയില്‍ സെക്കൻഡ് ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാമതെത്തി സിബിഎൽ കളികളില്‍ യോഗ്യത നേടിയാണ് ചരിത്രത്തില്‍ ഇടം നേടിയത്.

ഓളപ്പരപ്പിലെ ഒളിമ്പിക്‌സില്‍ ചങ്ങനാശേരിയുടെ പേര് കുറിക്കപ്പെട്ടതു ചങ്ങനാശേരി ബോട്ട് ക്ലബ്ബിനും അതിന്‍റെ പിന്നില്‍ അധ്വാനിച്ചവര്‍ക്കും ഇത് അഭിമാനകരമാണ്. 90.8 റേഡിയോ മീഡിയ വില്ലേജിന്‍റെ നേതൃത്വത്തിലാണ് ചങ്ങനാശേരി ബോട്ട് ക്ലബ് ഓളപ്പരപ്പില്‍ ആവേശമായത്.

ചങ്ങനാശേരി ചുണ്ടന്‍ വരുന്നു...

വള്ളംകളികള്‍ക്ക് ചങ്ങനാശേരിയുടെ സ്വന്തം ചുണ്ടന്‍വള്ളം നിര്‍മിച്ച് നീറ്റിലിറക്കാന്‍ ചങ്ങനാശേരി ബോട്ട് ക്ലബ് യോഗം തീരുമാനിച്ചു. ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടനിലാണ് ഇന്നലെ പുന്നമടക്കായലില്‍ സിബിസി മാറ്റുരച്ചത്.