പഞ്ചാമൃതത്തിൽ വന്ധ്യംകരണ മരുന്നുണ്ടെന്ന്; സംവിധായകൻ അറസ്റ്റിൽ
പഞ്ചാമൃതത്തിൽ വന്ധ്യംകരണ മരുന്നുണ്ടെന്ന്; സംവിധായകൻ അറസ്റ്റിൽ
Wednesday, September 25, 2024 4:51 AM IST
ചെന്നൈ: പളനി ക്ഷേത്രത്തിലെ മുഖ്യപ്രസാദമായ പഞ്ചാമൃതത്തിൽ പുരുഷന്മാരെ വന്ധ്യംകരിക്കുന്ന മരുന്ന് ചേർത്തിട്ടുള്ളതായി സംശയിക്കുന്നുവെന്ന് തമിഴ് സിനിമാ സംവിധായകൻ മോഹൻ ജി. 

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കാനുപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന പ്രചാരണം ശക്തമാകുന്നതിനിടെയായിരുന്നു യുട്യൂബ് ചാനലിനു മോഹൻ നല്കിയ ഇന്‍റർവ്യു വിവാദമായത്. ഇന്‍റർവ്യു ശ്രദ്ധയിൽപെട്ട ട്രിച്ചി പോലീസ് സൈബർ ക്രൈം യൂണിറ്റ് മോഹനെ ഇന്നലെ അറസ്റ്റ് ചെയ്തു.


ഹിന്ദുക്കളെ നശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതു ചെയ്യുന്നത്. ഗർഭനിരോധന മരുന്ന് പഞ്ചാമൃതത്തിൽ ചേർത്ത വിവരം പറഞ്ഞത് അവിടെ പാചകപ്പുരയിൽ ജോലി ചെയ്യുന്നവരിൽ ചിലരാണ്. ആ പഞ്ചാമൃതം നശിപ്പിച്ച വാർത്ത പുറത്തുവന്നിട്ടില്ല.

തെളിവില്ലാതെ ഒന്നും പറയാനാവില്ലല്ലോ എന്നാണു മോഹൻ പറഞ്ഞത്. ദ്രൗപദി, രുദ്രതാണ്ഡവം, ബഗാസുരൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മോഹൻ ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.