സോഫ്റ്റ്‌വേര്‍ എൻജിനിയർ സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു
സോഫ്റ്റ്‌വേര്‍ എൻജിനിയർ  സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു
Monday, September 23, 2024 1:21 AM IST
ചെന്നൈ: ജോലിസമ്മർദം താങ്ങാനാകാതെ പൂനെയിലെ സ്വകാര്യ കന്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്ന മലയാളി അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ചതിന്‍റെ ഞെട്ടൽ വിട്ടുമാറുംമുന്പ് ചെന്നൈയിലും സമാനസംഭവം.

സോഫ്റ്റ്‌വേര്‍ എൻജിനിയറായ തമിഴ്നാട് തേനി സ്വദേശി കാർത്തികേയനാ (38) ണു മരിച്ചത്. ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള വീട്ടിൽ ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റി ഷോക്കേറ്റു മരിച്ചനിലയിലാണ് ഇദ്ദേഹത്തെ കണ്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.


ഭാര്യ ജയറാണി തിരുനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയി തിരിച്ചെത്തിയപ്പോഴാണ് കാർത്തികേയനെ മരിച്ചനിലയിൽ കണ്ടത്. വാതിൽ തട്ടി വിളിച്ചിട്ടും കാർത്തികേയൻ തുറന്നില്ല. തുടർന്ന് സ്പെയർ കീ ഉപയോഗിച്ച് ജയറാണി വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് ശരീരമാകെ വൈദ്യുതക്കമ്പികൾ ചുറ്റിയ നിലയിൽ കാർത്തികേയനെ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.