വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നടപടിയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ട കോടതി, വിദേശത്തുള്ള ഇന്ത്യക്കാർക്കും മക്കൾക്കും ഇന്ത്യയിൽ വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുന്ന ക്വോട്ടയിൽ ബന്ധുക്കളെക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ നയത്തിന്റെ യഥാർഥ ഉദ്ദേശം അട്ടിമറിക്കപ്പെടുകയാണെന്നും നിരീക്ഷിച്ചു.