ബദ്‌ലാപുർ പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവം: പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കൾ
ബദ്‌ലാപുർ പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവം: പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കൾ
Wednesday, September 25, 2024 3:25 AM IST
മുംബൈ: മഹാരാഷ്‌ട്രയിലെ ബദ്‌ലാപുർ പീഡനക്കേസിലെ പ്രതി വെടിവയ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരേ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്.

സ്കൂളിൽ രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി, സ്കൂളിലെ സ്വീപ്പറായി ജോലി ചെയ്തിരുന്ന, അക്ഷയ് ഷിൻഡെയാണ് പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.

അക്ഷയ് ഷിൻഡയെ പോലീസ് മനഃപൂർവം കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മ ആരോപിച്ചു. പോലീസ് കസ്റ്റഡിയിൽ മകനു ക്രൂരമർദനമേറ്റു. സംഭവത്തിൽ പോലീസിനൊപ്പം സ്കൂൾ മാനേജ്മെന്‍റിനെതിരേയും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

“എന്‍റെ മകന് പടക്കം പൊട്ടിക്കാനും റോഡ് മുറിച്ചുകടക്കാനും ഭയമായിരുന്നു, പോലീസുകാർക്കു നേരേ എങ്ങനെ വെടിവയ്ക്കും‍?” അക്ഷയുടെ അമ്മ ചോദിച്ചു. അതേസമയം, എൻസിപി (എസ്പി) എംഎൽഎ ജിതേന്ദ്ര അവാദും പോലീസ് നടപടിയിൽ സംശയം ഉന്നയിച്ചു.


അഞ്ചു പോലീസുകാർ കൂടെയുള്ളപ്പോൾ കൈ വിലങ്ങ് വച്ച പ്രതിക്ക് എങ്ങനെയാണു പോലീസുകാരന്‍റെ റിവോൾവർ തട്ടിയെടുത്ത് അയാൾക്കു നേരേ വെടിയുതിർക്കാൻ കഴിയുകയെന്നും അദേഹം ചോദിച്ചു.

തലോജ ജയിലിൽനിന്നു ബദ്‌ലാപുരിലേക്കു കൊണ്ടുപോകവേ ഷിൻഡെ പോലീസുകാരന്‍റെ പക്കൽനിന്നു റിവോൾവർ തട്ടിയെടുത്ത് വെടിവച്ചുവെന്നാണു പോലീസ് പറയുന്നത്. തുടർന്ന് പോലീസ് നടത്തിയ വെടിവയ്പിൽ ഷിൻഡെയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കൽവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിൻഡെ നടത്തിയ വെടിവയ്പിൽ ഒരു അസിസ്റ്റന്‍റ് ഇൻസ്പെക‌്ടർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു. ഓഗസ്റ്റ് 12നു സ്കൂൾ ശുചിമുറിയിൽവച്ചാണ് പെണ്‍കുട്ടികൾ ലൈംഗിക പീഡനത്തിനിരയായത്. സംഭവം മഹാരാഷ്‌ട്രയിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.