കൽവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിൻഡെ നടത്തിയ വെടിവയ്പിൽ ഒരു അസിസ്റ്റന്റ് ഇൻസ്പെക്ടർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 12നു സ്കൂൾ ശുചിമുറിയിൽവച്ചാണ് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായത്. സംഭവം മഹാരാഷ്ട്രയിൽ വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.