ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം തുടരുന്നു; മുൻ കേന്ദ്രമന്ത്രി അറസ്റ്റിൽ
ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം തുടരുന്നു;  മുൻ കേന്ദ്രമന്ത്രി അറസ്റ്റിൽ
Tuesday, September 3, 2024 3:16 AM IST
കോൽക്കത്ത: ആർജി കർ ആശുപത്രിയിലെ ജൂണിയർ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിൽ പ്രതിഷേധം തുടരുന്നു.

ബിജെപിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പലയിടത്തും അക്രമാസക്തമായി. കുച്ച് ബെഹാറിൽ റാലിക്കു നേതൃത്വം നൽകിയ മുൻ കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ഉൾപ്പെടെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ കല്ലെറിഞ്ഞ പ്രവർത്തകരെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് ഉൾപ്പെടെ നടത്തേണ്ടിവന്നു.


മുഖ്യമന്ത്രി മമത ബാനർജിയും കോൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലും രാജിവയ്ക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. അതിനിടെ കഴിഞ്ഞ 27 നു നടന്ന സെക്രട്ടേറിയറ്റ് മാർച്ചിനിടെ നടന്ന അക്രമങ്ങളുടെ പേരിൽ അറസ്റ്റിലായവർക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.