ഡ്രോണ്‍ ബോംബാക്രമണം; മണിപ്പുരിൽ സ്ഥിതി രൂക്ഷം
ഡ്രോണ്‍ ബോംബാക്രമണം;  മണിപ്പുരിൽ സ്ഥിതി രൂക്ഷം
Tuesday, September 3, 2024 3:16 AM IST
ന്യൂഡൽഹി: ആധുനിക ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബ്, തോക്ക് ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒന്പതു പേർക്കു പരിക്കേൽക്കുകയും ചെയ്തത്, മണിപ്പുരിലെ സംഘർഷം വീണ്ടും ആളിക്കത്തിക്കുന്നു.

സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്‍റെ ബിജെപി സർക്കാർ നടത്തിയ ഏകപക്ഷീയ നീക്കങ്ങൾ തിരിച്ചടിക്കുന്നതിന്‍റെ സൂചനയാണു പുതിയ അക്രമമെന്നു നിരീക്ഷകർ കരുതുന്നു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഒന്നര വർഷത്തോളം കലാപഭൂമിയായിരുന്ന മണിപ്പുരിൽ അക്രമം തിരിച്ചെത്തിയത്.

ഇതിനിടെ, ഞായറാഴ്ച നടന്ന തോക്ക്-ബോംബ് ആക്രമണത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ മണിപ്പുർ പോലീസ് കുക്കി മേഖലകളിൽ പരിശോധന കർശനമാക്കിയതു സംഘർഷം വീണ്ടും രൂക്ഷമാക്കി. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഹൈടെക് ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചതായി പോലീസ് അവകാശപ്പെട്ടു.

പുതിയ സംഘർഷത്തിനു തുടക്കമിട്ടതു മെയ്തെയ്കളാണെന്നും എന്നാൽ കുക്കികളെ മാത്രം അറസ്റ്റ് ചെയ്തും കുറ്റപ്പെടുത്തിയുമുള്ള ബിരേൻ സിംഗ് സർക്കാരിന്‍റെ നടപടികളെ ചെറുക്കുമെന്നും കുക്കികൾ പ്രഖ്യാപിച്ചതോടെ പ്രശ്നം കൂടുതൽ കത്തുകയാണ്.

ആക്രമണത്തിനു സ്ഫോടക വസ്തുക്കൾ ഡ്രോണുകളിൽ ഘടിപ്പിച്ച് ഉപയോഗിച്ചതോടെ സ്ഥിതി നിയന്ത്രണാധീനമാണെന്നു സുരക്ഷാ ഏജൻസികൾ അവകാശപ്പെട്ടു.

ഇംഫാൽ വെസ്റ്റ് ജില്ലയുടെയും ചുരാചന്ദ്പുർ, കാങ്പോക്പി ജില്ലകളുടെയും അതിർത്തി പ്രദേശങ്ങളിലാണ് അക്രമങ്ങളും സംഘർഷാവസ്ഥയും തിരികെയെത്തിയത്. ഞായറാഴ്ച പുലർച്ചെ 2.30നാണ് ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഡോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണവും വെടിവയ്പും ആരംഭിച്ചതെന്നു പോലീസ് പറഞ്ഞു.


കുക്കികൾക്കു ഭൂരിപക്ഷമുള്ള കാങ്പോക്പിയിലെ മലയോര ജില്ലയോടു ചേർന്നുകിടക്കുന്ന മെയ്തെയ് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രൂക്, കടങ്ബന്ദ് ഗ്രാമങ്ങളിലായിരുന്നു ആക്രമണം.

കുട്രൂക്ക് ഗ്രാമത്തിൽ ഡ്രോണുകളിൽനിന്ന് അഞ്ച് ബോംബുകളെങ്കിലും വർഷിച്ചതായി പോലീസ് അറിയിച്ചു. കാങ്പോക്പി ജില്ലയിലെ കെയ്തെൽമാൻബിക്കും ഇംഫാൽ വെസ്റ്റിലെ കുട്രൂക്കിനും ഇടയിലുള്ള 32 കിലോമീറ്റർ പ്രദേശത്തെ ജനങ്ങളാകെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം മേയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതു മുതൽ തുടർച്ചയായ ആക്രമണങ്ങളുടെ കേന്ദ്രമാണ് ഈ പ്രദേശങ്ങൾ.

ആക്രമണം നടത്തിയവരെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇംഫാൽ വെസ്റ്റ്, കാംങ്പോക്പി, ചുരാചന്ദ്പുർ ജില്ലകളിലെ കുക്കി മേഖലകളിൽ മണിപ്പുർ പോലീസും അർധസൈനിക വിഭാഗങ്ങളും വ്യാപക തെരച്ചിൽ തുടങ്ങിയതോടെ മേഖലയിലാകെ ആശങ്കയും സംഘർഷവും മൂർച്ഛിച്ചു.

ക്രമസമാധാന നില തകർക്കുന്ന സംഭവങ്ങൾ കണക്കിലെടുത്താണു പ്രതിരോധ നടപടികൾ ആരംഭിച്ചതെന്ന് മണിപ്പുർ സർക്കാരിന്‍റെ ആഭ്യന്തര കമ്മീഷണർ എൻ. അശോക് കുമാർ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാൻ പോലീസ് സേനയ്ക്കു ഡിജിപി നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.