ഹൈക്കോടതി ജഡ്ജിമാരായി നിയമനം ആവശ്യപ്പെടുന്നത് അവസരങ്ങളുടെ സമത്വത്തിനു വേണ്ടിയാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു.
ഹിമാചൽപ്രദേശിൽനിന്നുള്ള സമാനമായ ഹർജി സുപ്രീംകോടതി പരിഗണിച്ചതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ സുപ്രീംകോടതി കൊളീജിയംതന്നെ ജഡ്ജിമാരുടെ പേരുകൾ പരിഗണിക്കാൻ ആവശ്യപ്പെട്ട കേസായിരുന്നു അതെന്ന് കോടതി പറഞ്ഞു.